ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.
ടോൾഫ്രീ നമ്പർ: 1056, 0471-2552056).
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.
ടോൾഫ്രീ നമ്പർ: 1056, 0471-2552056).
പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികൾക്ക് കൃത്യമായ രേഖകൾ നൽകണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്തെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകൾ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികൾ അടക്കം നൽകിയ അപ്പീല്‍ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും കൂടുതൽ വ്യവസ്ഥകൾ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഒരു രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡിസ്ചാർജ് സമ്മറിക്കൊപ്പം ഇസിജി, എക്സ്–റേ, സിടി സ്കാൻ ഉൾപ്പെടെ എല്ലാ റിപ്പോർട്ടുകളും രേഖകളും രോഗിക്കു കൈമാറണം. എല്ലാ ആശുപത്രികളിലും റിസപ്‌ഷൻ/അഡ്മിഷൻ ഡെസ്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ മലയാളത്തിലും ഇംഗ്ലിഷിലും സേവനങ്ങൾ ഉണ്ടായിരിക്കണം. സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്കും പ്രദർശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീർണതകൾ, നടപടി ക്രമങ്ങൾ എന്നിവ വേർതിരിച്ചുണ്ടാകുമെന്ന് ഇതോടൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പ്രധാന സൗകര്യങ്ങൾ, ബെഡ് വിഭാഗങ്ങൾ, ഐസിയു/ഒടി എന്നിവയുടെ ലഭ്യത, ലാബോറട്ടി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ആംബുലൻസ്, ആവശ്യമായ മെഡിക്കൽ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ ലഭ്യമാകൽ ഉൾപ്പെടെയുള്ള രോഗിയുടെ അവകാശങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. പരാതികളുണ്ടെങ്കിൽ നൽകേണ്ടയാളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയും ജില്ലാ റജിസ്റ്ററിങ് അതോറിറ്റി/ഡിഎംഒ ഹെൽപ് ലൈൻ വിശദാംശങ്ങൾ എന്നിവയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ നിർദേശിച്ചിരിക്കുന്നതിന് അനുസരിച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകണം.
നേരത്തെ, ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലിഷിലും ആശുപത്രികളിൽ ഉൾപ്പെടെ എല്ലാവർക്കും കാണാനാവും വിധം പ്രദർശിപ്പിക്കണമെന്നത് അടക്കമുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (റജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമവും ചട്ടങ്ങളും ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ നിയമത്തിലെയും ചട്ടങ്ങളിലെയും ചില വ്യവസ്ഥകൾ ചോദ്യം ചെയ്താണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ തുടങ്ങിയവർ കോടതിയെ സമീപിച്ചത്.
കൊച്ചി: അത്യാസന്ന നിലയിൽ എത്തുന്നവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ ഒരാശുപത്രിയും വീഴ്ച വരുത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം മുൻകൂർ ലഭിച്ചില്ലെന്ന് സ്വാകാര്യ ആശുപത്രികളും നിഷ്കർഷിക്കരുത്. രേഖകൾ കൈവശമില്ലെന്ന കാരണത്താലും ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റുമ്പോൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ശരിവച്ച സിംഗിൾബെഞ്ച് ഈ ഉത്തരവ് ചോദ്യംചെയ്യുന്ന അപ്പീലുകൾ തള്ളിക്കൊണ്ടാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും ഐ.എം.എ കേരളഘടകവുമടക്കമാണ് അപ്പീലുകൾ നൽകിയിരുന്നത്.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നും രാജ്യാന്തര നിലവാരത്തിന് അനുയോജ്യമാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകമാണ്.
ആശുപത്രികളിലും ബന്ധപ്പെട്ട വെബ്സൈറ്റുകളിലും ചികിത്സാഫീസും പാക്കേജുകളുടെ തുകയും രോഗികളുടെ അവകാശങ്ങളുടെ വിവരങ്ങളും പ്രദർശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകണം. എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ രജിസ്ട്രേഷൻ അതോറിട്ടിക്ക് സമർപ്പിക്കണം.
ചികിത്സാന്യൂനത സംബന്ധിച്ച പരാതികൾ ഉപഭോക്തൃകോടതിയിലും തട്ടിപ്പ്, വഞ്ചനാപരാതികൾ പൊലീസിലും സമർപ്പിക്കാം. ഗുരുതരസ്വഭാവമുള്ള പരാതികൾ രോഗികൾക്ക് ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ നേരിട്ട് നൽകാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിക്കുമെന്ന ഉറപ്പ് ജില്ല രജിസ്ട്രേഷൻ അതോറിട്ടിക്ക് 30 ദിവസത്തിനകം രേഖാമൂലം നൽകണം. അതോറിട്ടി 60 ദിവസത്തിനകം പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
*ബില്ലും റിപ്പോർട്ടും കൈമാറണം*
1. ലഭ്യമായ സേവനങ്ങളും ഫീസ് വിവരങ്ങളും ആശുപത്രിയിലും വെബ്സൈറ്റിലും നൽകണം. ബ്രോഷറുകളും ഇറക്കണം.
2. കിടക്കകൾ, ഐ.സി.യു, ആംബുലൻസ് തുടങ്ങിയ വിവരങ്ങളും ഫോൺ നമ്പറുകളും പ്രദർശിപ്പിക്കണം
3. ബില്ലുകൾ, സ്കാനിംഗ് തുടങ്ങിയ പരിശോധനാറിപ്പോർട്ടുകൾ എന്നിവയെല്ലാം ഡിസ്ചാർജ് സമയത്ത് കൈമാറണം.
*പരാതി പരിഹാരം നിർബന്ധം*
പരാതി പരിഹാര സംവിധാനം എല്ലാ ആശുപത്രികളിലും നിർബന്ധമാണ്. പരാതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺനമ്പർ, ഇ-മെയിൽ, ഡി.എം.ഒ ഹെൽപ് ലൈൻ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണം. പരാതിക്ക് രസീത് നൽകുകയും ഏഴുദിവസത്തിനകം തീർപ്പാക്കുകയും വേണം. പ്രതിമാസ റിപ്പോർട്ട് ഡി.എം.ഒയ്ക്ക് സമർപ്പിക്കണം. തീർപ്പാകാത്ത പരാതികൾ ജില്ല രജിസ്ട്രേഷൻ അതോറിട്ടിയുടെ (ഹെൽത്ത്) തീർപ്പിന് വിടണം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആശുപത്രികളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. പരാതിക്കാർക്ക് സിവിലായും ക്രിമിനലായും പരിഹാരം തേടാം.
ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം...
ബീഫ് ഒരു വികാരമാണെങ്കിലും ഭക്ഷ്യവിഷബാധയോ വയറിന് അസ്വസ്ഥതയോ ഉണ്ടാകുമോ എന്ന ആശങ്ക കൊണ്ട് പലരും ബീഫ് വാങ്ങുന്നത് ഈ അടുത്ത കാലത്ത് കുറച്ചിട്ടുണ്ട്. സ്വന്തമായി ബീഫ് കടയില്‍ ചെന്ന് വാങ്ങിയാലും സ്വന്തം അടുക്കളില്‍ പാകം ചെയ്താലും ഭക്ഷ്യവിഷബാധയുണ്ടാകുമോ എന്ന് ആളുകള്‍ ഭയക്കുന്നത് കടയിലിരിക്കുന്ന ബീഫിന് എത്ര പഴക്കമുണ്ടെന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്തതിനാലാണ്. വിദഗ്ധര്‍ നടത്തിയ പഠനത്തിലൂടെ തെളിയിക്കപ്പെട്ട ഈ ആറ് കാര്യങ്ങള്‍ നോക്കി ഉറപ്പുവരുത്തിയാല്‍ സുരക്ഷിതമായി ബീഫ് വാങ്ങാം.
1. നിറം
ഏറ്റവും ഫ്രഷായ ബീഫിന് ചെറിയുടേതിന് സമാനമായ ചുവപ്പ് നിറമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മയോഗ്ലോബിന്‍ എന്ന പ്രോട്ടീനാണ് ബീഫിന് ആ നിറം നല്‍കുന്നത്. എന്നാല്‍ പുറത്തെ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ചുവപ്പ് നിറം ബ്രൗണിലേക്ക് മാറാന്‍ തുടങ്ങുന്നു. നല്ല ഇരുണ്ട ബ്രൗണ്‍ നിറത്തിലേക്ക് ബീഫ് മാറിയെങ്കില്‍ അത് വാങ്ങാതിരിക്കുകയാകും നല്ലത്. ബീഫില്‍ ഫുഡ് കളര്‍ ഉപയോഗിക്കാറില്ല എന്നതിനാല്‍ തന്നെ നിറം നോക്കി നമ്മുക്ക് കാലപ്പഴക്കം എളുപ്പത്തില്‍ മനസിലാക്കാം.
2. മാര്‍ബിളിങ്
നന്നായി കഴുകി വൃത്തിയാക്കി മുറിച്ചുവച്ചിരിക്കുന്ന ബീഫിന്റെ പ്രതലത്തില്‍ കാണുന്ന വെളുത്ത പാടുകളുടെ ഘടന വിലയിരുത്തി നമ്മുക്ക് ബീഷ് ഫ്രഷാണോ എന്ന് പരിശോധിക്കാം. മാംസത്തിലെ കൊഴുപ്പിന്റെ വിന്യാസമാണ് ബീഫിന് മാര്‍ബിള്‍ സമാനമായ രൂപം നല്‍കുന്നത്. ബീഫിലുള്ള കൊഴുപ്പിന്റെ മാര്‍ബിളിംഗ് കൂടുതലാണെങ്കില്‍ അത് നല്ല ഗുണമേന്മയുള്ളതാണെന്ന് ഉറപ്പിക്കാം.
3. ടെക്ചര്‍
ഒന്ന് തൊടുമ്പോള്‍ തന്നെ കുഴഞ്ഞ് പോകുന്ന തരത്തില്‍ വളരെ സോഫ്റ്റായ ബീഫാണ് മുന്നില്‍ കാണുന്നതെങ്കില്‍ അത് ഒഴിവാക്കുകയാണ് നല്ലത്. നല്ല ഡ്രൈയായ, ഉറച്ച മാംസമാണ് നല്ലതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
4. വില
വളരെക്കുറഞ്ഞ വിലയില്‍ ബീഫ് ലഭിക്കുമെന്ന് പരസ്യങ്ങളില്‍ കണ്ടാല്‍ ആലോചനയില്ലാതെ എടുത്ത് ചാടാതിരിക്കുക. അത് ഗുണമേന്മ കുറഞ്ഞ ബീഫാകാന്‍ സാധ്യതയുണ്ട്. നന്നായി നോക്കി ഉറപ്പുവരുത്തിയിട്ട് മാത്രം ബീഫ് വാങ്ങുക.
5. നിങ്ങളുടെ ആവശ്യം
എന്തിനാണ് ബീഫ് നിങ്ങള്‍ വാങ്ങുന്നത് എന്നതിനെ അടിസ്ഥാനമാക്കി വേണം ബീഫ് തെരഞ്ഞെടുക്കാന്‍. നന്നായി വേവിച്ച് സ്റ്റൂ പോലെയുള്ളവ തയാറാക്കാനാണെങ്കില്‍ ഗുണമേന്മ അല്‍പ്പം വിട്ടുവീഴ്ച നടത്തിയാലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ല. എന്നാല്‍ ഗ്രില്‍ ചെയ്യുന്നതിനാണെങ്കില്‍ നല്ല ഗുണമേന്മയുള്ള ബീഫ് നോക്കി തെരഞ്ഞെടുത്തില്ലെങ്കില്‍ പണി പാളും.
*6. കാലാവധി*
വൃത്തിയാക്കി പാക്കറ്റില്‍ ലഭിക്കുന്ന ബീഫാണെങ്കില്‍ പാക്ക് ചെയ്ത തിയതിയും ഉപയോഗിക്കാനാകുന്ന പരമാവധി കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കാലാവധി കഴിഞ്ഞ് ഒരു ദിവസം പോലും ബീഫ് ഉപയോഗിക്കരുത്. കൃത്യമായി പാക്ക് ചെയ്യാത്ത ബീഫാണെങ്കില്‍ അത് കടയിലെത്തിയ തിയതി കൃത്യമായി ചോദിച്ച് മനസിലാക്കണം. ആവശ്യത്തിലധികം ബീഫ് വാങ്ങി കാലങ്ങളോളം ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കണം.
മുടി കൊഴിയുന്നത് സാധാരണമാണ്, പ്രത്യേകിച്ച് കാലാവസ്ഥ മാറുമ്പോൾ. ഈ സീസണൽ പ്രതിഭാസം നിരാശാജനകമാണ്, ഈ പരിവർത്തന സമയത്ത് മുടിയുടെ ആരോഗ്യം നിലനിർത്താൻ അധിക ശ്രദ്ധ ആവശ്യമാണ്. മിക്കവാറും എല്ലാവർക്കും എല്ലാ ദിവസവും കുറച്ച് മുടി കൊഴിയുന്നു. ഒരു ദിവസം ശരാശരി 50 മുതൽ 100 വരെ മുടി കൊഴിയുന്നു. ഇത് വളരെയധികം തോന്നുമെങ്കിലും, തലയോട്ടിയിൽ 100,000-ത്തിലധികം ഫോളിക്കിളുകൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ, ഇത് സാധാരണയായി കുഴപ്പമില്ല. നിങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ മുടി കൊഴിയുന്നു ശരാശരിയേക്കാൾ, വൈദ്യശാസ്ത്രത്തിൽ അലോപ്പീസിയ എന്ന് വിളിക്കപ്പെടുന്നു, ജീവിതശൈലിയോ അല്ലെങ്കിൽ അടിസ്ഥാന രോഗത്തിൻ്റെ മറ്റ് ലക്ഷണങ്ങളോ ശ്രദ്ധിക്കുന്നത് നിർണായകമാണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും മുടികൊഴിച്ചിൽ അനുഭവപ്പെടാം, പ്രായത്തിനനുസരിച്ച് അവയുടെ എണ്ണം വർദ്ധിക്കും. നിങ്ങളുടെ ബ്രഷിലോ തറയിലോ കൂടുതൽ മുടി കാണുന്നത് നിരാശാജനകമാണ്. മുടി കൊഴിച്ചിലിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നത് നിർണായകമാണ്, അതിനാൽ നിങ്ങൾക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളാം
മുടി കൊഴിച്ചിലിൻ്റെ ലക്ഷണങ്ങൾ
മുടി കൊഴിച്ചിൽ പല തരത്തിൽ പ്രകടമാകാം, പെട്ടെന്ന് അല്ലെങ്കിൽ ക്രമേണ പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തെ മുഴുവനായും അല്ലെങ്കിൽ നിങ്ങളുടെ തലയോട്ടിയെ മാത്രം ബാധിക്കും.
ദൃശ്യമായ മുടിയിഴകൾ: തലയിണകളിലോ ബ്രഷുകളിലോ തറയിലോ ഷവർ ഡ്രെയിനുകളിലോ രോമം കൂടുന്നു
മുടി ക്രമേണ കനംകുറഞ്ഞത്: അലോപ്പീസിയയുമായി ഇടപെടുന്ന വ്യക്തികൾക്ക്, കാലക്രമേണ, മുടിയുടെ സാന്ദ്രതയിൽ ക്രമാനുഗതമായ കുറവ് പ്രകടമാകും, ഇത് ഘടന മികച്ചതായിത്തീരുന്നു. പുരുഷന്മാരിൽ, മുടി കൊഴിയുന്നത് ഇടയ്ക്കിടെ രോമാവൃതമായ അല്ലെങ്കിൽ കിരീടം കഷണ്ടിയുടെ സവിശേഷതയാണ്, അതേസമയം സ്ത്രീകൾക്ക് മുടി വിടരുന്നത് നിരീക്ഷിക്കാം.
കഷണ്ടി പാടുകൾ: രോമമില്ലായ്മയുടെ പ്രാദേശികവൽക്കരിച്ച പ്രദേശങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ ക്രമേണ വികസിക്കാം, അവ വലുപ്പത്തിൽ വ്യത്യാസപ്പെടാം. കഷണ്ടിയുടെ സാന്നിധ്യം പലപ്പോഴും മുടികൊഴിച്ചിൽ കൂടുതൽ വിപുലമായ ഘട്ടത്തെ സൂചിപ്പിക്കുന്നു.
ചൊറിച്ചിൽ അല്ലെങ്കിൽ പ്രകോപിത തലയോട്ടി: തുടർച്ചയായ ചൊറിച്ചിൽ മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കും, ഇത് വ്യക്തികൾ തലയോട്ടിയിൽ മാന്തികുഴിയുണ്ടാക്കുകയും രോമകൂപങ്ങളെ കൂടുതൽ നശിപ്പിക്കുകയും ചെയ്യും.
വൈകാരിക ക്ലേശം: മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക് ഉയർന്ന തലങ്ങൾ അനുഭവപ്പെട്ടേക്കാം സമ്മര്ദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം പോലും.
സ്ത്രീകൾക്കും പുരുഷന്മാർക്കും മുടികൊഴിച്ചിൽ അനുഭവപ്പെടാം, പ്രായത്തിനനുസരിച്ച് അവയുടെ എണ്ണം വർദ്ധിക്കും. നിങ്ങളുടെ ബ്രഷിലോ തറയിലോ കൂടുതൽ മുടി കാണുന്നത് നിരാശാജനകമാണ്. മുടി കൊഴിച്ചിലിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നത് നിർണായകമാണ്, അതിനാൽ നിങ്ങൾക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളാം. ഇന്നത്തെ ലോകത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ നമുക്ക് വിശദമായ ചർച്ച നടത്താം: "മുടി കൊഴിച്ചിൽ എങ്ങനെ തടയാം?".
മുടി കൊഴിച്ചിലിൻ്റെ ലക്ഷണങ്ങൾ
മുടി കൊഴിച്ചിൽ പല തരത്തിൽ പ്രകടമാകാം, പെട്ടെന്ന് അല്ലെങ്കിൽ ക്രമേണ പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തെ മുഴുവനായും അല്ലെങ്കിൽ നിങ്ങളുടെ തലയോട്ടിയെ മാത്രം ബാധിക്കും.
ദൃശ്യമായ മുടിയിഴകൾ: തലയിണകളിലോ ബ്രഷുകളിലോ തറയിലോ ഷവർ ഡ്രെയിനുകളിലോ രോമം കൂടുന്നു
മുടി ക്രമേണ കനംകുറഞ്ഞത്: അലോപ്പീസിയയുമായി ഇടപെടുന്ന വ്യക്തികൾക്ക്, കാലക്രമേണ, മുടിയുടെ സാന്ദ്രതയിൽ ക്രമാനുഗതമായ കുറവ് പ്രകടമാകും, ഇത് ഘടന മികച്ചതായിത്തീരുന്നു. പുരുഷന്മാരിൽ, മുടി കൊഴിയുന്നത് ഇടയ്ക്കിടെ രോമാവൃതമായ അല്ലെങ്കിൽ കിരീടം കഷണ്ടിയുടെ സവിശേഷതയാണ്, അതേസമയം സ്ത്രീകൾക്ക് മുടി വിടരുന്നത് നിരീക്ഷിക്കാം.
കഷണ്ടി പാടുകൾ: രോമമില്ലായ്മയുടെ പ്രാദേശികവൽക്കരിച്ച പ്രദേശങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടാം അല്ലെങ്കിൽ ക്രമേണ വികസിക്കാം, അവ വലുപ്പത്തിൽ വ്യത്യാസപ്പെടാം. കഷണ്ടിയുടെ സാന്നിധ്യം പലപ്പോഴും മുടികൊഴിച്ചിൽ കൂടുതൽ വിപുലമായ ഘട്ടത്തെ സൂചിപ്പിക്കുന്നു.
ചൊറിച്ചിൽ അല്ലെങ്കിൽ പ്രകോപിത
തലയോട്ടി: തുടർച്ചയായ ചൊറിച്ചിൽ മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കും, ഇത് വ്യക്തികൾ തലയോട്ടിയിൽ മാന്തികുഴിയുണ്ടാക്കുകയും രോമകൂപങ്ങളെ കൂടുതൽ നശിപ്പിക്കുകയും ചെയ്യും.
വൈകാരിക ക്ലേശം: മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക് ഉയർന്ന തലങ്ങൾ അനുഭവപ്പെട്ടേക്കാം സമ്മര്ദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം പോലും.
മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ
മുടികൊഴിച്ചിൽ എങ്ങനെ തടയാം എന്ന് ചർച്ച ചെയ്യുന്നതിനുമുമ്പ്, മുടികൊഴിച്ചിൽ സാധാരണമായ ചില കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം:
ജനിതകശാസ്ത്രം (ആൻഡ്രോജെനെറ്റിക് അലോപ്പീസിയ): മുടികൊഴിച്ചിലിൻ്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പാരമ്പര്യ ഘടകങ്ങൾ. ഇത് പുരുഷന്മാരെയും (പുരുഷ-പാറ്റേൺ കഷണ്ടി) സ്ത്രീകളെയും (സ്ത്രീ-പാറ്റേൺ കഷണ്ടി) ബാധിക്കും.
ഹോർമോൺ മാറ്റങ്ങൾ: ഗർഭധാരണം, പ്രസവം, ആർത്തവവിരാമം, അല്ലെങ്കിൽ ഇതുപോലുള്ള അവസ്ഥകൾ എന്നിവ കാരണം ഹോർമോൺ നിലയിലെ ഏറ്റക്കുറച്ചിലുകൾ പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (PCOS) മുടികൊഴിച്ചിലിന് കാരണമാകും.
മെഡിക്കൽ അവസ്ഥകൾ: ഉൾപ്പെടെ വിവിധ അവസ്ഥകൾ തൈറോയ്ഡ് തകരാറുകൾ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ, ചില അണുബാധകൾ എന്നിവ മുടി കൊഴിച്ചിലിന് കാരണമാകും.
മരുന്നുകളും ചികിത്സകളും: സന്ധിവാതം, വിഷാദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സന്ധിവാതം, ഉയർന്ന രക്തസമ്മർദ്ദം, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ മുടികൊഴിച്ചിലിന് കാരണമാകും.
അവശ്യ പോഷകങ്ങളുടെ അപര്യാപ്തമായ ഉപഭോഗം: ഇരുമ്പ്, സിങ്ക്, വിറ്റാമിനുകൾ, പ്രോട്ടീൻ തുടങ്ങിയ അവശ്യ മൈക്രോ ന്യൂട്രിയൻ്റുകളുടെ കുറവ് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.
1. ബിപി: 120/80
2. പൾസ്: 70 -100
3. താപനില: 36.8 - 37
4. ശ്വസനം: 12-16
5. ഹീമോഗ്ലോബിൻ: പുരുഷൻ 13.5 - 18 സ്ത്രീ 11.50 - 16
6. കൊളസ്ട്രോൾ: 130 - 200
7. പൊട്ടാസ്യം: 3.50 - 5
8. സോഡിയം: 135 - 145
9. ട്രൈഗ്ലിസറൈഡുകൾ : 220
10. ശരീരത്തിലെ രക്തത്തിൻ്റെ അളവ് : PCV 30-40%
11. പഞ്ചസാരയുടെ അളവ്: 70-130 കുട്ടികൾക്കായി മുതിർന്നവർക്ക്: 70 - 115
12. ഇരുമ്പ് : 8-15 മില്ലിഗ്രാം
13. വെളുത്ത രക്താണുക്കൾ WBC : 4000 - 11000
14. പ്ലേറ്റ്‌ലെറ്റുകൾ : 1,50,000- 4,00,000
15. ചുവന്ന രക്താണുക്കൾ RBC : 4.50 - 6 ദശലക്ഷം
16. കാൽസ്യം : 8.6 -10.3 mg/dL
17. വിറ്റാമിൻ D3 : 20 - 50 ng/ml.
18. വിറ്റാമിൻ B12 : 200 - 900 pg/ml
40/50/60 വയസ്സ് പ്രായമുള്ള മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നുറുങ്ങുകൾ :* *ആദ്യ നുറുങ്ങ്:* ദാഹമില്ലെങ്കിലും ആവശ്യം വന്നാലും എപ്പോഴും വെള്ളം കുടിക്കുക, മിക്ക ആരോഗ്യപ്രശ്നങ്ങളും അവയിൽ മിക്കതും ശരീരത്തിലെ വെള്ളത്തിൻ്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ. .*രണ്ടാം നുറുങ്ങ്:* നിങ്ങൾക്ക് കഴിയുന്നത്ര ജോലി ചെയ്യുക, ശരീരത്തിൻ്റെ ചലനം ഉണ്ടായിരിക്കണം.. നടത്തം, നീന്തൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായിക വിനോദം. *മൂന്നാം നുറുങ്ങ്:* കുറച്ച് കഴിക്കുക.. കൂടുതൽ ഭക്ഷണത്തിനായുള്ള ആഗ്രഹം നിർത്തുക... കാരണം അത് ഒരിക്കലും നന്മയിലേക്ക് നയിക്കില്ല. സ്വയം നഷ്ടപ്പെടുത്തരുത്, പക്ഷേ അളവ് കുറയ്ക്കുക. കൂടുതൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുക. *നാലാമത്തെ നുറുങ്ങ്:* അത്യാവശ്യമല്ലാതെ വാഹനം ഉപയോഗിക്കരുത്. പലചരക്ക് സാധനങ്ങൾ വാങ്ങാനോ ആരെയെങ്കിലും കാണാനോ എന്തെങ്കിലും ജോലി ചെയ്യാനോ നിങ്ങൾ എവിടെയെങ്കിലും പോകുകയാണെങ്കിൽ, നിങ്ങളുടെ കാലിൽ നടക്കാൻ ശ്രമിക്കുക.
എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ഏറെ പ്രധാനമാണ്. ചലനവും വഴക്കവും സാധ്യമാക്കാൻ സന്ധികൾ സഹായിക്കുമ്പോൾ ആകൃതി നൽകുന്നതും അവയവങ്ങളെ സംരക്ഷിക്കുന്നതും കാൽസ്യം ശേഖരിച്ചു വയ്ക്കുന്നതുമെല്ലാം എല്ലുകളാണ്. പ്രായം കൂടുന്തോറും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യപ്രശ്നങ്ങളും കൂടുന്നു. എന്തുകൊണ്ടാണ് പ്രായമാകുമ്പോൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ക്ഷയിക്കുന്നത് എന്ന് നോക്കാം.
എല്ലുകളുടെ സാന്ദ്രത നഷ്ടമാകുന്നു
പ്രായമാകുന്തോറും സ്വാഭാവികമായും എല്ലുകളുടെ സാന്ദ്രത വളരെ കുറഞ്ഞു വരുന്നു. ഈസ്ട്രജന്റെ അളവ് വളരെ കുറയുന്നതിനാൽ ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ആണ് ഈ അവസ്ഥ കൂടുതലായുണ്ടാകുന്നത്. എല്ലുകൾക്ക് കാൽസ്യവും മറ്റ് ധാതുക്കളും നഷ്ടമാകുന്നു. ഇത് ഓസ്റ്റിയോപോറോസിസിനുള്ള സാധ്യത വർധിപ്പിക്കുന്നു.
പതിവായ ഉപയോഗവും ശാരീരിക സമ്മർദവും എല്ലാം കൊണ്ട് സന്ധികൾക്ക് ക്രമേണ കേടുപാടുകൾ സംഭവിക്കുന്നു. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. കാർട്ടിലേജ് പൊട്ടലുണ്ടാക്കുകയും വേദനയും ചലനശേഷി കുറയുകയും ചെയ്യുന്നു.
എല്ലുകളുടെയും സന്ധികളുടെയും നഷ്ടം എങ്ങനെ തടയാം?
ശരിയായ പോഷകങ്ങളും ശാരീരിക പ്രവർത്തനങ്ങളും എല്ലുകളുടെ പിണ്ഡം ഉയർത്തുകയും ഇത് എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുകയും ചെയ്യും. ചലനശേഷി നിലനിർത്താനും വീഴ്ചകളും ഗുരുതരപരിക്കുകളും തടയാനും എല്ലുകളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്.
1. ശരിയായി കഴിക്കാൻ
സമീകൃത ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. എല്ലുകൾക്ക് ആരോഗ്യമേകാൻ കാൽസ്യം ധാരാളം അടങ്ങിയ പാലുൽപന്നങ്ങൾ, ഇലക്കറികൾ, നട്സ്, സീഡ്സ് തുടങ്ങിയവയും ആവശ്യത്തിന് വൈറ്റമിൻ ഡി യും ആവശ്യമാണ്. സൂര്യപ്രകാശമേൽക്കുന്നതിലൂടെയും കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നതിലൂടെയും വൈറ്റമിൻ സി ലഭിക്കും. സന്ധികളുടെ ആരോഗ്യത്തിനായി ആന്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ഫാറ്റി ഫിഷ് ഇവ കഴിക്കണം.
2. വ്യായാമം പതിവാക്കാം
എല്ലുകളെ ശക്തിപ്പെടുത്താനും പേശികളുടെ സപ്പോർട്ടിനുമായി വെയ്റ്റ് ബെയറിങ് വ്യായാമങ്ങളും റസിസ്റ്റൻസ് എക്സർസൈസുകളും ചെയ്യാം. വഴക്കം ലഭിക്കാനും സന്ധികളുടെ മൊബിലിറ്റി നിലനിർത്താനും യോഗ, നീന്തൽ ഇവ പരിശീലിക്കാം.
3. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
അമിതഭാരം സന്ധികൾക്ക് അധിക സമ്മർദം ഉണ്ടാക്കും, പ്രത്യേകിച്ച് മുട്ടുകൾക്കും അരക്കെട്ടിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക വഴി ഈ പ്രഷർ കുറയ്ക്കാനും സന്ധികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കും.
4. വെള്ളം കുടിക്കാം
സന്ധികളുടെ ലൂബ്രിക്കേഷൻ നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ദിവസം മുഴുവൻ ജലാംശം ശരീരത്തിലെത്താൻ ശ്രദ്ധിക്കാം.
5. പുകവലി, മദ്യപാനം ഇവ ഒഴിവാക്കാം
പുകവലി എല്ലുകളുടെ ഉൾപ്പെടെ ആരോഗ്യത്തിന് ദോഷകരമാണ്. അമിത മദ്യപാനം കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും എല്ലുകൾ ക്രമേണ ദുർബലമാകുകയും ചെയ്യും.
6. പതിവായ പരിശോധന
എല്ലുകളുടെ സാന്ദ്രത പ്രത്യേകിച്ച് രോഗസാധ്യത കൂടുതലുള്ളവർക്ക്, അറിയാൻ പതിവായി ആരോഗ്യപരിശോധനകൾ നടത്തണം. സന്ധിവേദന, നടക്കാൻ പ്രയാസം ഇവയുണ്ടെങ്കിൽ ആരോഗ്യപ്രവർത്തരെ കാണണം.
7. സപ്ലിമെന്റുകൾ
ആർത്തവവിരാമസമയത്ത് സ്ത്രീകൾക്ക് കാൽസ്യം, വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഡോക്ടർമാർ നിർദേശിക്കും. എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടാതിരിക്കണമെങ്കിൽ ആവശ്യമെങ്കിൽ സപ്ലിമെന്റുകൾ കഴിക്കണം. പ്രായമാകുന്തോറും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യപ്രശ്നങ്ങളും കൂടും. സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണം. ശക്തിയേറിയ എല്ലുകൾ പൊട്ടല്‍, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ തടയും. ആരോഗ്യമുള്ള സന്ധികൾ ആകട്ടെ സന്ധിവാതം, സന്ധിവേദന ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കും.
തിരുവനന്തപുരം: പിഴവുകളില്ലെങ്കിൽ തദ്ദേശസ്ഥാപന ങ്ങളിൽ കെ- സ്മ്‌മാർട്ടുവഴി നൽകുന്ന അപേക്ഷകളിൽ 30 സെക്കൻഡിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്ന വ്യവസ്ഥകളടക്കം കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം. 117 ചട്ടങ്ങളിൽ 200ലധികം ഭേദഗതികളാണ് വരുന്നത്.
കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ച് പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി.
കെ- സമാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവില്ലെങ്കിൽ 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാൽ ഉയരം പരിഗണിക്കാതെ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകും. സ്ഥലപരിശോധന ഇല്ലാതെയാണ് പെർമിറ്റ് അനുവദിക്കുക. ഇത് പൂർണസജ്ജമാകാൻ റവന്യൂവകുപ്പിൻ്റെ ഡിജിറ്റൽ സർവേ കൂടി പൂർത്തിയാകണം നിലവിൽ, പരമാവധി 300 ചതുരശ്രമീറ്റർ വിസ്തീർണ മുള്ളതും രണ്ട് നില വരെയുള്ളതും ഏഴു മീറ്റർ വരെ ഉയരവുമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇരുനില വീടുകളിൽ പലതിന്റെയും ഉയരം ഏഴ്മീറ്ററിൽ കൂടുതലാണെന്നതിനാൽ ഇളവുകൾ ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ ഒഴിവാകും. വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്‌തീർണവും വർധിപ്പിക്കും. നിലവിൽ 100 ചതുരശ്രമീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി (2690.98 ചതുരശ്ര അടി) ഉയർത്തും. ഇതോടെ ഒട്ടേറെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും. കൂടാതെ വീടുകൾക്ക് മുകളിൽ സംരക്ഷണം ഒരുക്കാൻ ഷീറ്റും ഓടും കൊണ്ട് നിർമിക്കുന്ന മേൽക്കൂരകളുടെ ഉയരത്തിൽ ഇളവ് അനുവദിക്കും. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്ന നിബന്ധനയോടെ മൂന്ന് നിലകൾ വരെയുള്ള വീടുകൾക്കാണ് ഈ ഇളവ്. ഇതിനായി പ്രത്യേക ഫീസോ അനുമതിയോ വേണ്ടിവരില്ല.
വയർ വീർക്കൽ കാരണം ഭക്ഷണം കഴിക്കാൻ പേടിയാണോ_
ശരീരത്തിലെ സിരകൾ വീർത്ത്, വളഞ്ഞുപുളഞ്ഞ്, ചർമ്മത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരവസ്ഥയാണ് വെരിക്കോസ് വെയിൻസ്. ഇത് കൂടുതലായും കാലുകളിലാണ് കണ്ടുവരാറുള്ളതെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കാം.
*ഞരമ്പ് തടിപ്പിന്റെ ലക്ഷണങ്ങൾ 😟*
*വീർത്തതും വളഞ്ഞതുമായ ഞരമ്പുകൾ:* 💙 ചർമ്മത്തിന് പുറത്തേക്ക് നീലയോ കറുപ്പ് കലർന്ന നീലയോ നിറത്തിൽ വീർത്ത്, വളഞ്ഞുപുളഞ്ഞ് കാണുന്ന ഞരമ്പുകൾ. ചിലപ്പോൾ പുറത്തേക്ക് കാണുന്ന രീതിയിൽ ഞരമ്പുകൾ വീർത്ത് നിൽക്കണമെന്നില്ല, ചർമ്മത്തിന് താഴെ ആഴത്തിലുള്ള ഞരമ്പുകളിൽ വീക്കമില്ലാതെ നീല നിറം മാത്രമായും കാണാറുണ്ട്.
*വേദന: 😖*
🚶♀️കൂടുതൽ നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ.
🏃♂️ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം (നടക്കുമ്പോഴോ ഓടുമ്പോഴോ).
😴രാത്രിയിൽ കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും.
🩸സ്ത്രീകളിൽ ആർത്തവസമയത്ത് വേദന വർദ്ധിക്കാൻ സാധ്യതയുണ്ട്.
*അസ്വസ്ഥത: 😫*
👣 കാലുകളിൽ ഭാരക്കുറവ്, വേദന, കഴപ്പ്, അല്ലെങ്കിൽ ഒരുതരം അസ്വസ്ഥത അനുഭവപ്പെടാം. ചിലപ്പോൾ ഞരമ്പുകൾക്ക് ചുറ്റും പുകച്ചിലോ തരിപ്പോ അനുഭവപ്പെടാം.
*🦵 കാൽ കഴപ്പ് (Heaviness in legs):* കാലുകൾക്ക് ഭാരം കൂടിയതായി തോന്നാം, പ്രത്യേകിച്ച് ദിവസം കഴിയുന്തോറും.
*😥 ചൊറിച്ചിലും വരൾച്ചയും:* ഞരമ്പുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൽ ചൊറിച്ചിലും വരൾച്ചയും അനുഭവപ്പെടാം.
*🦶 കാൽവീക്കം (Swelling):* കണങ്കാലുകളിലോ പാദങ്ങളിലോ നീരുവെച്ച് വീങ്ങാം.
*🎨 ചർമ്മത്തിലെ നിറ മാറ്റങ്ങൾ:* ഞരമ്പുകൾക്ക് ചുറ്റുമുള്ള ചർമ്മം കട്ടിയാകുകയും നിറം മാറുകയും ചെയ്യാം (തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറം). കട്ടിയുള്ളതും മിനുസമുള്ളതുമായ ചർമ്മം.
*🤸♀️ രാത്രികാലങ്ങളിലെ പേശീവലിവ്:* രാത്രിയിൽ കാലുകളിലെ പേശികൾക്ക് കോച്ചിപ്പിടുത്തം ഉണ്ടാകാം.
*🩹 വ്രണങ്ങൾ (Varicose Ulcer):* ഗുരുതരമായ അവസ്ഥകളിൽ, ഞരമ്പുകൾക്ക് ചുറ്റും ഉണങ്ങാൻ പ്രയാസമുള്ള വ്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
*ഈ വേദനയിൽ നിങ്ങൾ തനിച്ചല്ല, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. 🤗🤝❤️.*
👩🏻💻ഓൺലൈൻ കൺസൾട്ടേഷൻ 🧑⚕️
(ഫോൺ, വാട്സ്ആപ്പ്, മെയിൽ) 📱✉️
🚚 മരുന്നുകളുടെ ഹോം ഡെലിവറി. 💊
✈️ ലോകത്തെവിടേക്കും കൊറിയർ. 📦
👩🏻⚕️ Dr. Shabna CN
അൽറാഹ ഹോമിയോകെയർ,
സി. പി. കോംപ്ലക്സ്,
കോട്ടപ്പള്ള
എടത്തനാട്ടുകര. പാലക്കാട്ജില്ല.
📧 alrahahomoeo@gmail.com
📞 04924-267891
📱 8848-124-232
*🪀വാട്സ്ആപ്പ് വഴിയുള്ള കൺസൾട്ടേഷന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇*
http://wa.me/918848124232
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:*
1. വരൾച്ച (Dryness)
ഫാനിൽ നിന്നുള്ള കാറ്റ് തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് ചർമ്മം, കണ്ണുകൾ, വായ, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ വരൾച്ച ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഇത് വരണ്ട ചർമ്മത്തിനും കണ്ണുകൾക്കും കാരണമായേക്കാം.
വായ, മൂക്ക് എന്നിവ വരളുന്നത് കാരണം ശ്ളേഷ്മം (കഫം) കൂടുതൽ ഉത്പാദിപ്പിക്കപ്പെടാനും ഇത് മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, കൂർക്കംവലി എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്.
നിങ്ങൾ വായ തുറന്ന് ഉറങ്ങുന്ന ആളാണെങ്കിൽ ഈ പ്രശ്നം കൂടാൻ സാധ്യതയുണ്ട്.
അലർജിയും ആസ്ത്മയും (Allergies and Asthma)
ഫാൻ കറങ്ങുമ്പോൾ മുറിയിലെ പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം തുടങ്ങിയ അലർജിയുണ്ടാക്കുന്ന കണികകൾ അന്തരീക്ഷത്തിൽ കൂടുതൽ വേഗത്തിൽ പരത്താൻ സാധ്യതയുണ്ട്.*
ഇത് അലർജിയുള്ളവർക്കും ആസ്ത്മ ഉള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാം.*
3. പേശിവേദന (Muscle Aches)
*ശരീരത്തിൽ ഒരു ഭാഗത്തേക്ക് മാത്രം തുടർച്ചയായി തണുത്ത കാറ്റ് ഏൽക്കുന്നത് ചിലപ്പോൾ പേശികൾക്ക് മുറുക്കമോ (Cramping) വേദനയോ ഉണ്ടാകാൻ കാരണമായേക്കാം.* *രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിനോ പുറംഭാഗത്തോ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.*
*ഈ പ്രശ്നങ്ങൾ എങ്ങനെ കുറയ്ക്കാം?*
*ഫാൻ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:*
ദൂരപരിധി: ഫാൻ നിങ്ങളുടെ ശരീരത്തിലേക്ക് നേരിട്ട് കാറ്റ് അടിക്കാത്ത രീതിയിൽ ദൂരെ വയ്ക്കുകയോ അല്ലെങ്കിൽ മറ്റൊരു ദിശയിലേക്ക് തിരിച്ചു വയ്ക്കുകയോ ചെയ്യുക.*
ഈർപ്പം നിലനിർത്തുക:* മുറിയിൽ ഈർപ്പം നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ (Humidifier) ഉപയോഗിക്കാം, അല്ലെങ്കിൽ ഫാനിന്റെ അടുത്തായി ഒരു പാത്രത്തിൽ വെള്ളം വെക്കുന്നതും നല്ലതാണ്. ഇത് വായുവിന്റെ വരൾച്ച കുറയ്ക്കും.
വൃത്തിയാക്കുക:* ഫാൻ ബ്ലേഡുകൾ, മുറി എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കി പൊടി ഇല്ലാതാക്കാൻ ശ്രമിക്കുക.
*ടൈമർ:*
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഫാൻ താനെ ഓഫാകുന്ന രീതിയിൽ ടൈമർ വെക്കുന്നത് നല്ലതാണ്.
പലർക്കും ഫാൻ ഇട്ട് ഉറങ്ങുന്നത് നല്ല സുഖകരവും മുറിയിലെ വായു സഞ്ചാരം കൂട്ടാനും സഹായിക്കുന്ന കാര്യമാണ്. നിങ്ങൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ധൈര്യമായി ഉപയോഗിക്കാം. പക്ഷെ, എന്തെങ്കിലും അസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ പരീക്ഷിച്ചു നോക്കുക.
യുണീക് ഹെൽത്ത് ഐഡി നമ്പരും പാസ് വേർഡും ഉപയോഗിച്ച് ehealth.kerala.gov.in പോർട്ടലിൽ ലോഗിന്‍ ചെയ്തശേഷം ന്യൂ അപ്പോയ്‌ന്റ്‌മെന്റ് ക്ലിക്ക് ചെയ്ത് ആശുപത്രിയും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കാം. തുടർന്ന് അപ്പോയ്‌ന്റ്‌മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ കാണാനാവും. രോഗികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണെടുക്കാം. ടോക്കൺ വിവരങ്ങൾ എസ്.എം.എസായും പ്രിന്റ് രൂപത്തിലും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. എം ഇ-ഹെൽത്ത് ആപ്പ് വഴിയും ഈ സേവനങ്ങൾ ലഭ്യമാകും.
ഡില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.
1. ബിപി: 120/80 2. പൾസ്: 70 -100 3. താപനില: 36.8 - 37 4. ശ്വസനം: 12-16 5. ഹീമോഗ്ലോബിൻ: പുരുഷൻ 13.5 - 18 സ്ത്രീ 11.50 - 16 6. കൊളസ്ട്രോൾ: 130 - 200 7. പൊട്ടാസ്യം: 3.50 - 5 8. സോഡിയം: 135 - 145 9. ട്രൈഗ്ലിസറൈഡുകൾ : 220 10. ശരീരത്തിലെ രക്തത്തിൻ്റെ അളവ് : PCV 30-40% 11. പഞ്ചസാരയുടെ അളവ്: 70-130 കുട്ടികൾക്കായി മുതിർന്നവർക്ക്: 70 - 115 12. ഇരുമ്പ് : 8-15 മില്ലിഗ്രാം 13. വെളുത്ത രക്താണുക്കൾ WBC : 4000 - 11000 14. പ്ലേറ്റ്‌ലെറ്റുകൾ : 1,50,000- 4,00,000 15. ചുവന്ന രക്താണുക്കൾ RBC : 4.50 - 6 ദശലക്ഷം 16. കാൽസ്യം : 8.6 -10.3 mg/dL 17. വിറ്റാമിൻ D3 : 20 - 50 ng/ml. 18. വിറ്റാമിൻ B12 : 200 - 900 pg/ml *40/50/60 വയസ്സ് പ്രായമുള്ള മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നുറുങ്ങുകൾ :* *ആദ്യ നുറുങ്ങ്:* ദാഹമില്ലെങ്കിലും ആവശ്യം വന്നാലും എപ്പോഴും വെള്ളം കുടിക്കുക, മിക്ക ആരോഗ്യപ്രശ്നങ്ങളും അവയിൽ മിക്കതും ശരീരത്തിലെ വെള്ളത്തിൻ്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ. .*രണ്ടാം നുറുങ്ങ്:* നിങ്ങൾക്ക് കഴിയുന്നത്ര ജോലി ചെയ്യുക, ശരീരത്തിൻ്റെ ചലനം ഉണ്ടായിരിക്കണം.. നടത്തം, നീന്തൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായിക വിനോദം. *മൂന്നാം നുറുങ്ങ്:* കുറച്ച് കഴിക്കുക.. കൂടുതൽ ഭക്ഷണത്തിനായുള്ള ആഗ്രഹം നിർത്തുക... കാരണം അത് ഒരിക്കലും നന്മയിലേക്ക് നയിക്കില്ല. സ്വയം നഷ്ടപ്പെടുത്തരുത്, പക്ഷേ അളവ് കുറയ്ക്കുക. കൂടുതൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുക. *നാലാമത്തെ നുറുങ്ങ്:* അത്യാവശ്യമല്ലാതെ വാഹനം ഉപയോഗിക്കരുത്. പലചരക്ക് സാധനങ്ങൾ വാങ്ങാനോ ആരെയെങ്കിലും കാണാനോ എന്തെങ്കിലും ജോലി ചെയ്യാനോ നിങ്ങൾ എവിടെയെങ്കിലും പോകുകയാണെങ്കിൽ, നിങ്ങളുടെ കാലിൽ നടക്കാൻ ശ്രമിക്കുക.
ചിക്കന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ബീഫും മട്ടനും കഴിക്കാത്തവര്‍ പോലും ചിക്കന്‍ വിഭവങ്ങള്‍ ശീലമാക്കാറുണ്ട്. . നോണ്‍ വെജ് വിഭവങ്ങളില്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നത് പതിവാണെങ്കിലും ഇതിന്റെ നേട്ടങ്ങളും ഗുണങ്ങളും എന്താണെന്ന് പലര്‍ക്കുമറിയില്ല. വിറ്റാമിന്‍ 'സി' യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്നതാണ് നോണ്‍ വെജ് വിഭവങ്ങളില്‍ നാരങ്ങ നീര് ഉപയോഗിക്കാന്‍ കാരണം. ചിക്കന്‍ ഫ്രൈയോടൊപ്പവും ബട്ടര്‍ ചിക്കനോടൊപ്പവുമാണ് കൂടുതലായും നാരങ്ങ നീര് ഉള്‍പ്പെടുത്തുന്നത്. നാരങ്ങ നീര് ചിക്കന്‍ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നതോടെ ദഹനം വേഗത്തിലാക്കുകയും സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം തടയാനും, ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നാരങ്ങയ്ക്ക് സാധിക്കുന്നു. നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുബോള്‍ ഉണ്ടാകുന്ന ക്ഷീണം അകറ്റാനും ഇതുമൂലം കഴിയും.
തമിഴ്നാട് തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 തോളം ആയി. 38 പേരെ തിരിച്ചറിഞ്ഞു. 100 ലധികം ആളുകൾ ആശുപത്രിയിൽ ആണ്. പന്ത്രണ്ട് പുരുഷന്മാര്‍, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.*
*ഇതാദ്യമായല്ല ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതും അതൊരു ദുരന്തമായി മാറുന്നതും. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷം, മഹാ കുംഭമേളയോട് അനുബന്ധിച്ച് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം, 'പുഷ്പ 2'വിൻ്റെ സെലിബ്രിറ്റി ഷോ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയുണ്ടായ തിക്കും തിരക്കുമെല്ലാം ഈയടുത്ത കാലത്ത് നടന്നതാണ്. നിരവധി ജീവനുകളാണ് ഈ അപകടങ്ങളിൽ എല്ലാം പൊലിഞ്ഞത്.*
*ഉത്സവങ്ങൾ, പ്രകടനങ്ങൾ, മറ്റ് വലിയ പൊതുപരിപാടികൾ എന്നിവയുടെ ഭാഗമായുണ്ടാകുന്ന തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാകുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജീവൻ രക്ഷിക്കാൻ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ പ്രധാനമാണ്. പരിഭ്രാന്തരായി ഓടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ശ്വാസംമുട്ടൽ ഒഴിവാക്കുക, വീഴാതിരിക്കുക എന്നിവയാണ് ഇത്തരം സന്ദർഭങ്ങളിൽ അതിജീവനത്തിനുള്ള പ്രധാന മാർഗ്ഗങ്ങൾ.*
അപകടമുണ്ടായാൽ ചെയ്യേണ്ടതെന്ത്?*
*എക്‌സിറ്റുകൾ മനസ്സിലാക്കുക: ധാരാളം ആളുകൾ കൂടുന്ന ഒരിടത്ത് എത്തിയാൽ, ആദ്യം അവിടുത്തെ എല്ലാ പുറത്തുകടക്കാനുള്ള വഴികളും (എക്‌സിറ്റുകൾ) ശ്രദ്ധിക്കുക. ആളുകൾ കുറഞ്ഞ, വേഗത്തിൽ പുറത്തെത്താൻ കഴിയുന്ന ഒരു എക്‌സിറ്റ് മുൻകൂട്ടി മനസ്സിൽ കുറിച്ചിടുക.*
*പരിഭ്രാന്തി ഒഴിവാക്കുക: അപകടസൂചന തോന്നിയാൽ പരിഭ്രാന്തരാകാതെ, വളരെ ശ്രദ്ധിച്ച് മാത്രം നീങ്ങുക. ബഹളമുണ്ടാക്കി പരിഭ്രാന്തി പരത്തരുത്. ആൾക്കൂട്ടത്തിനെതിരെ തള്ളിക്കയറാതെ, അവരുടെ ഒഴുക്കിനനുസരിച്ച് വളരെ സൂക്ഷിച്ച് നീങ്ങുക.*
*'ബോക്‌സർ പൊസിഷൻ' സ്വീകരിക്കുക: തിക്കിലും തിരക്കിലും ശ്വാസംമുട്ടൽ ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. ഒരു ബോക്സറെപ്പോലെ നിങ്ങളുടെ കൈകൾ നെഞ്ചിനോട് ചേർത്ത് വയ്ക്കുക. കൈമുട്ട് പുറത്തേക്ക് തള്ളിപ്പിടിക്കുന്നത് നെഞ്ചിന് ചുറ്റും ചെറിയ ഒരകലം സൃഷ്ടിക്കുകയും, ഇത് സുപ്രധാന അവയവങ്ങൾക്ക് സംരക്ഷണം നൽകുകയും ശ്വാസംമുട്ടൽ തടയാൻ സഹായിക്കുകയും ചെയ്യും.*
*വീഴാതിരിക്കാൻ ശ്രദ്ധിക്കുക: തിരക്കിനിടയിൽ ഒരിക്കലും വീഴാതിരിക്കാൻ ശ്രദ്ധിക്കുക. വീണാൽ എഴുന്നേൽക്കാൻ അതീവ ബുദ്ധിമുട്ടാണ്, ചവിട്ടിമെതിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.*
*താങ്ങ് തേടുക: നിങ്ങൾക്ക് നിവർന്നു നിൽക്കാൻ പ്രയാസം നേരിടുന്നുണ്ടെങ്കിൽ, മതിൽ, തൂൺ, റെയിലിംഗ്, വലിയ ഫർണിച്ചർ എന്നിവയിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുക. ഇത് ആൾക്കൂട്ടത്തിന്റെ തള്ളലിൽ നിന്ന് താങ്ങും സംരക്ഷണവും നൽകും.*
*സഹായിക്കുക: ആരെങ്കിലും സഹായത്തിനായി കൈ നീട്ടിയാൽ, അവരെ എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിക്കുക. എന്നാൽ ഇതിനിടയിൽ നിങ്ങൾ വീണു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.*
*അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക: പോലീസ്, ഇവന്റ് സ്റ്റാഫ് തുടങ്ങിയ അധികൃതർ സ്ഥലത്തുണ്ടെങ്കിൽ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. അവർക്ക് ഏറ്റവും സുരക്ഷിതമായ രക്ഷപ്പെടൽ വഴികളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.*
*പരിഭ്രാന്തിയുണ്ടാകുമ്പോൾ യുക്തിയോടെ തീരുമാനങ്ങൾ എടുക്കാൻ പ്രയാസമായിരിക്കും. അതിനാൽ, ആദ്യം ആഴത്തിൽ ശ്വാസമെടുത്ത് ശാന്തമാവുക. അതിനുശേഷം സാഹചര്യം വിലയിരുത്തി സുരക്ഷയിലേക്കുള്ള വഴി കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.*
6000 രൂപയുടെ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് ഇപ്പോൾ 2950 രൂപയ്ക്ക് മാകെയറിലൂടെ (Kaloor, Ernakulam) ഇപ്പോൾ വെറും 2950 രൂപയ്ക്ക് സ്വന്തമാക്കാം .
നമ്മുടെ ശരീരത്തെ ബാധിക്കാൻ സാധ്യതയുള്ള പ്രമേഹം , ബ്ലഡ് പ്രഷർ , കാൻസർ , ഹൃദ്രോഗം , തൈറോയിഡ് , മഞ്ഞപ്പിത്തം , മൂത്രാശയ രോഗങ്ങൾ , ആസ്ത്മ , അലർജി , സ്ത്രീജന്യ രോഗങ്ങൾ , വാതം , രക്തസംബന്ധമായ രോഗങ്ങൾ , കിഡ്‌നി , കരൾ ഇവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവ കണ്ടെത്താനുള്ള വിവിധ ടെസ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ കംപ്ലീറ്റ് ഹെൽത്ത് പാക്കേജ് 50 % ഡിസ്‌കൗണ്ട് ഓഫാറോടെ മാകെയർ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു
ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് പ്ലാനിന്റെ പ്രത്യേകതകൾ
----------------------------------------------
അൾട്രാ സൗണ്ട് സ്കാനിങ്
ECHO / TMT
ഇ സി ജി
ചെസ്റ്റ് എക്സ്റേ
ഡെന്റൽ കൺസൾട്ടേഷൻ
ഡോക്ടർ കൺസൾട്ടേഷൻ
50 + ബ്ലഡ് ടെസ്റ്റുകൾ
രോഗം വരുന്നതിനു മുൻപേ അതിനെ കണ്ടെത്താം .പ്രതിരോധിക്കാം . നിങ്ങളുടെ ഫുൾബോഡി ചെക്കപ്പ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഇപ്പോൾ തന്നെ ബന്ധപ്പെടൂ
⏩MAcare Diagnostics & Polyclinic
First Floor , Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞18001211135 (Toll free), 9048008225
WhatsApp: 087145 15444
🌎 https://macarepolyclinic.com
ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും, ചിലരില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നുണ്ട്. മുമ്പ് കൂടുതലായും പ്രായമായവരിലാണ് ഇത് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20 മുതൽ 30 വയസ്സുവരെ പ്രായമുള്ളവരിലും ഹൃദയാഘാതം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനിതക ഘടകങ്ങള്‍ക്കും ചില ദൈനംദിന ശീലങ്ങള്‍ക്കും ഈ അപകടസാധ്യത വർധിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുണ്ട്. വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ആറു ശീലങ്ങള്‍ ഇവയാണ്,
*1) സ്ഥിരമായ മാനസിക സമ്മർദ്ദം*
അനാവശ്യമായി കാര്യങ്ങള്‍ക്കുറിച്ച് വേവലാതിപ്പെടുന്ന ശീലം കോർട്ടിസോള്‍, അഡ്രിനാലിൻ പോലുള്ള സമ്മർദ്ദ ഹോർമോണുകളുടെ നില ഉയർത്തി ഹൃദയത്തിന് അമിതഭാരം നല്‍കുന്നു. ഇതോടെ രക്തസമ്മർദ്ദവും വീക്കവും വർധിച്ച് ഹൃദയാഘാത സാധ്യത കൂടുന്നു.
*2) അമിതവണ്ണം കുറയ്ക്കുന്ന ഗുളികകളുടെ അനിയന്ത്രിത ഉപയോഗം*
ചില സ്ലിമ്മിംഗ് പില്‍സുകളില്‍ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും അസാധാരണമായി ഉയർത്തുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കും. ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകള്‍ തുടർച്ചയായി കഴിക്കുന്നത് ഹൃദയതാളപ്പിഴക്കും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും കാരണമാകാം.
*3) രാവിലെ കാപ്പി മാത്രം കുടിച്ച് പ്രഭാതഭക്ഷണം ഒഴിവാക്കല്‍*
ഭക്ഷണം ഒഴിവാക്കി തിരക്കേറിയ ദിനം തുടങ്ങുമ്പോള്‍ കോർട്ടിസോള്‍ നില അപകടകരമായി ഉയരും. ഇത് ഹൃദയത്തിന്റെ പ്രവർത്തനശേഷി കുറയ്ക്കാൻ ഇടയാക്കും.
*4) പെട്ടെന്ന് കഠിനമായ വ്യായാമം ചെയ്യല്‍*
സ്ഥിരമായി വ്യായാമം നല്ലതാണെങ്കിലും, ഒരുമിച്ച് കഠിനപരിശീലനം തുടങ്ങുന്നത് രക്തം കട്ടപിടിക്കല്‍, ധമനികളില്‍ മുറിവുകള്‍, അമിത അധ്വാനം മൂലമുള്ള ഹൃദയാഘാതങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
*5) വൈകി ഭക്ഷണം കഴിച്ച് ഉടൻ ഉറങ്ങല്‍*
ഇത് ദഹനത്തെ തടസ്സപ്പെടുത്തി ഇൻസുലിൻ നില ഉയർത്തുകയും രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യും. ദീർഘകാലത്ത് ഹൃദയമിടിപ്പിലെ താളപ്പിഴകള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
*6) ഒരേ ദിവസം അധിക കഫീൻ പാനീയങ്ങള്‍ കഴിക്കല്‍*
എനർജി ഡ്രിങ്കുകള്‍, കടുത്ത കാപ്പി, പ്രീ-വർക്കൗട്ട് പാനീയങ്ങള്‍ എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം ഉയർത്തി ഹൃദയത്തില്‍ അമിത സമ്മർദ്ദം സൃഷ്ടിക്കും. പ്രത്യേകിച്ച് മുൻനിര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരില്‍ അപകടസാധ്യത കൂടുതലാണ്. ഈ ശീലങ്ങള്‍ ഒഴിവാക്കിയും മാനസിക-ശാരീരികാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തിയും മാത്രം ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയും.
🥀ദഹനക്കേട്🥀
◼️ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
◼️ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
◼️ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.```
*🦢സൗന്ദര്യ നുറുങ്ങുകൾ🦢*
*മുഖസൗന്ദര്യം🧉*
```മുഖസൌന്ദര്യത്തിന് ഉലുവ അരച്ച് മുഖത്ത് പുരട്ടി അല്പം ഉണങ്ങിയതിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക.```
ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് പഴയ മൺചട്ടിയിലേയ്ക് തന്നെ മടങ്ങിയെത്തി. അതുതന്നെയാണുത്തമവും. മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ പറയാം.
നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം. നല്ല ചട്ടിയാണെങ്കിൽ "ക്ണിം" എന്നതുപോലെ ശബ്ദം കേൾക്കും. പൊട്ടൽ ഉണ്ടെങ്കിലും വ്യത്യാസം വരു. ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും)
വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക.
ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയിൽ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേണമെങ്കിൽ അൽപം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം. തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.
ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചൂട് ചട്ടിയിൽ പെട്ടന്ന് തണുത്ത വെള്ളം ഒഴിക്കരുത്; ചട്ടി പൊട്ടും. ഉണങ്ങിയ ചട്ടിയിൽ സോപ്പോ മറ്റ് വാഷിംഗ് ദ്രാവകങ്ങളൊ പുരട്ടരുത്. ഇത് ചട്ടിയിലേയ്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട് നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും. ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ (പണ്ടത്തെ മുത്തശ്ശിമാർ ചാരം ഇട്ടാണു കഴുകിയിരുന്നത് എന്നതോർക്കുക)
ചട്ടിപുരാണം ഇവിടെ തീരുന്നില്ല.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.
1. എല്ലാ പണികളും ഒരു ദിവസം തന്നെ ചെയ്തു തീർക്കണം എന്നില്ല. അങ്ങനെ ചെയ്തു ശീലമുള്ളവർ ഒന്നുകിൽ ഇന്നില്ല അല്ലെങ്കിൽ സമ്മർദത്തിന് അടിമകളാണ്
2.വിശ്രമിക്കാൻ സമയം കണ്ടെത്തുക ..കാലെടുത്ത് മേശേമേൽ വെച്ച് ഇഷ്ടമുള്ളത് ഇരുന്നു കഴിക്കുന്നതിൽ ഒരു തെറ്റുമില്ല
3. തലവേദന മാറാൻ ഉറങ്ങണമെങ്കിൽ ഉറങ്ങുക..സമയത്തിന് വിശ്രമം എടുക്കാ ത്തവർ പലരും ഇന്ന് അവരുടെ കുടുംബത്തിൻ്റെ കൂടെ ഇല്ല എന്നോർക്കണം ..അവർ നേരത്തെ പോയിട്ടുണ്ടാവും.
4.ഉറങ്ങാനുള്ള മരുന്നുകൾ കഴിക്കാതിരിക്കുക അതുനിങ്ങളുടെ തലച്ചോറിനെയും മറ്റു പല അവയങ്ങളെയും മോശമായി ബാധിക്കും.
പറ്റുമെങ്കിൽ ഇടയ്ക് നടക്കാനോ ഒക്കെയായി പുറത്ത് പോവുക..friends ൻ്റെ കൂടെ സമയം ചിലവഴിക്കുക..ഒന്നിനെ കുറിച്ചും ഓർത്തു വേവലാതിപ്പെടാതിരിക്കുക ..
നിങ്ങൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുക.
ബാക്കി എല്ലാം വഴിയെ ശരിയായി കൊള്ളും.
5.ദിവസവും ഒരു 10 മിനിട്ടു നല്ല വായു ശ്വസിക്കുക. ധ്യാനത്തിൽ ഏർപ്പെടുക .
വേണ്ടാത്ത ചിന്തകളെ മനസ്സിൽ നിന്ന് കളയാൻ അത് സഹായിക്കും
6. എപ്പോഴെങ്കിലം ഒരുങ്ങാൻ അല്ലാതെ കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ..
ഇല്ലെങ്കിൽ കണ്ണാടി നോക്കി കുറച്ച് നേരം നിങ്ങളോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്യുക..അത് നിങ്ങൾക്ക് നിങ്ങളെ അടുത്തറിയാൻ സഹായിക്കും
7.ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കഴിക്കുക.ആരും വാങ്ങി തരാൻ കാത്തു നിൽക്കേണ്ട.
8.പൊതുവേ സമ്മർദ്ദം സ്ത്രീകളെ തളർത്തും ..അത്കൊണ്ട് തന്നെ നിങ്ങളുടെ ജോലി എളുപ്പമാകുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക. അതിൽ ഒരു തെറ്റുമില്ല.
9.രോഗം ഉണ്ടെന്ന് തോന്നിയാൽ സ്വയം ചികിത്സ അരുത്..ഒരാളുടെ സഹായം വേണ്ടി വന്നാൽ വിളിക്കുക .. ഡോക്ടറെ കാണുക
10.അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഷുഗറും പ്രഷറും ഇടയ്ക്കിടെ പരിശോധിക്കുക.
അത് മുമ്പ് പലരുടെയും ജീവൻ രക്ഷിച്ചിട്ടുണ്ട് എന്ന് ഓർക്കണം.
നിങ്ങളുടെ സൗന്ദര്യം നിങ്ങൾക്ക് വേണ്ടി കാത്തു സൂക്ഷിക്കുക.
പുസ്തകങ്ങൾ വായിക്കാനും
ലോകം അറിയാനും ശ്രമിക്കുക.
തിരക്കുകൾക്കിടയിൽ നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ മറന്നു പോവരുത്
കടപ്പാട്
ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ 🥰
10 പേരെ മുത്ത് നബി (സ) ശപിച്ചു. 1) കള്ളുണ്ടാക്കിയവന്‍. 2) ആര്‍ക്കുണ്ടാക്കിയോ അവന്‍ 3) കുടിയന്‍ . 4) കുടിപ്പിച്ചവന്‍ . 5) ചുമന്നവന്‍ 6) ചുമ...