123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Monday, February 27, 2012

വരുന്നു, ഭക്ഷിക്കാവുന്ന കുപ്പികള്‍ !!

ലണ്ടന്‍: അകത്തെ പാനീയം കുടിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്ന ശീലം ഇനി ഉപേക്ഷിക്കാം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ചെറുക്കാന്‍ ഭക്ഷണയോഗ്യമായ കുപ്പികള്‍ വൈകാതെ വിപണിയിലെത്തുമെന്ന് ഗവേഷകര്‍. ബ്രിട്ടനിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് കടിച്ചുതിന്നാവുന്ന കുപ്പികള്‍ വികസിപ്പിക്കുന്നതില്‍ വിജയംകൊയ്തത്. ഭക്ഷ്യപദാര്‍ഥങ്ങളും അപകടകാരിയല്ലാത്ത പ്ലാസ്റ്റികും ചേര്‍ന്ന വിക്കിസെല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുപ്പികള്‍ നിര്‍മിക്കുന്നതെന്ന് ഹാര്‍വാഡിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ഡേവിഡ് എഡ്വേര്‍ഡ്സ് വിശദീകരിച്ചു.

Thursday, February 23, 2012

നിങ്ങളുടെ ആരോഗ്യം ; ഡോക്ടര്‍ സംസാരിക്കുന്നു !!

BbpÀthZ tUmIvSÀ kwkmcn¡p¶p (Click Here)

മൂത്രാശ്‌മരി അകറ്റാന്‍ ആയുര്‍വേദം !!

വാതവ്യാധ്യാശ്‌മരീഷ്‌ട്മഹോദര ഭഗന്ദരാ-
ആര്‍ശാംസിഗ്രഹണീത്യഷ്‌ടമഹാരോഗ സുദൃസ്‌തര'
ആയുര്‍വേദത്തില്‍ മൂത്രാശയ കല്ല്‌ അഥവാ മൂത്രാശ്‌മരിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഇങ്ങനെയാണ്‌. മഹാരോഗം എന്നാണ്‌ ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിയെക്കുറിച്ച്‌ പറയുന്നതെങ്കിലുംശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട്‌ രോഗമുക്‌തി നേടാം എന്നും സൂചിപ്പിക്കുന്നുണ്ട്‌. നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും തുടങ്ങി അടിവയര്‍ വരെ വ്യാപിക്കുന്ന വേദന. അമര്‍ത്തി തടവിയാലോ, ചൂടു പിടിച്ചതു കൊണ്ടോ കുറയാത്ത വേദന. ചിലപ്പോള്‍ ശക്‌തമായ വേദനയ്‌ക്കൊപ്പം ഛര്‍ദി, നെഞ്ചിടിപ്പ്‌, രക്‌തസമ്മര്‍ദം തുടങ്ങിയവയും അനുഭവപ്പെടാം. ഇതിനൊക്കെ പുറമേ ഇടയ്‌ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നലും, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും, മൂത്രതടസവും. മൂത്രാശയക്കല്ല്‌ അഥവാ മൂത്രാശ്‌മരി എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്‌ ഇതൊക്കെ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നു. ആയിരത്തില്‍ ഒരാള്‍ക്ക്‌ വീതം രോഗം ഉണ്ടാകുന്നതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കേരളത്തില്‍ പുരുഷന്മാരിലാണ്‌ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്‌. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയില്‍ അതാതിന്റെ കോപകാരണങ്ങളാലോ മൂന്നും കൂടി ഒന്നിച്ച്‌ കോപിച്ചതു കൊണ്ടോ വിവിധ ലക്ഷണങ്ങളുള്ള അശ്‌മരികള്‍ മൂത്രാശയങ്ങളാല്‍ ബന്ധപ്പെട്ട്‌ ഉണ്ടാകുന്നുവെന്ന്‌ ആയുര്‍വേദം വിശദീകരിക്കുന്നു. ചിട്ടയായ സ്‌നേഹ, സേ്വദ, ഔഷധ ചികിത്സയിലൂടെ രോഗശമനം ഉറപ്പാക്കാം.
രോഗ കാരണങ്ങള്‍
കുടുംബപാരമ്പര്യം, ജന്മനാലുള്ള തകരാറുകള്‍, ജോലിചെയ്യുന്ന സാഹചര്യം, ആഹാരശീലങ്ങള്‍, വൃക്ക, വൃക്കനാളി, മൂത്രാശയം എന്നിവയിലെ രോഗബാധ തുടങ്ങി നിരവധി കാര്യങ്ങള്‍ മൂത്രാശ്‌മരിക്ക്‌ കാരണമാകാം. സമയത്ത്‌ മൂത്രവിസര്‍ജ്‌ജനം നടത്താതിരിക്കുക, കുറഞ്ഞ അളവില്‍ മാത്രം വെള്ളം കുടിക്കുക തുടങ്ങിയവയും മൂത്രാശ്‌മരിക്ക്‌ കാരണമാണ്‌. മൂത്രവേഗം തടയുന്ന സ്വഭാവമുള്ളവരില്‍ വൃക്കകള്‍, മൂത്രവസ്‌തി എന്നിവയില്‍ മൂത്രം കെട്ടിനിന്ന്‌ ഖരപദാര്‍ഥങ്ങള്‍ വളരെക്കാലം കൊണ്ട്‌ അടിഞ്ഞു കൂടി കല്ലുണ്ടാകുന്നു. കാത്സ്യം, ജീവകം ഡി ഇവ ധാരാളമടങ്ങിയ ഭഷ്യവസ്‌തുക്കള്‍, ക്ഷാരഗുണത്തോടു കൂടിയ ഔഷധങ്ങളുടെ ഉപയോഗം എന്നിവയും രോഗ കാരണമാണ്‌.മൂത്രത്തില്‍ ലയിച്ചു പോകാനാകാത്ത വിധം മൂത്രത്തിലെ പരലുകള്‍ക്ക്‌ സാന്ദ്രതയുണ്ടാകുമ്പോഴാണ്‌ അവ കല്ലുകളായി രൂപപ്പെടുന്നത്‌. ഇത്‌ ഫോസ്‌ഫേറ്റ്‌ ക്രിസ്‌റ്റല്‍, കാത്സ്യം ഓക്‌സ്‌ലേറ്റ്‌, അമോര്‍ഫ്‌സ് യൂറൈറ്റസ്‌ എന്നീ മൂന്നു തരത്തില്‍ കാണപ്പെടുന്നു. നമ്മുടെ നാട്ടിലെ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നത്‌ കാത്സ്യം ഓക്‌സൈറ്റ്‌ കല്ലുകളാണ്‌. കുമ്മായ നിറത്തില്‍ കാണപ്പെടുന്ന ഇത്തരം കല്ലുകള്‍ രക്‌താണുക്കളുമായി കൂടികലര്‍ന്ന്‌ കാലക്രമേണ കറുത്ത നിറത്തിലാകും. പിന്നീട്‌ കാഠിന്യമുള്ള കല്ലുകളായി മാറുന്നു. ചെറു തരികളായിരിക്കുമ്പോള്‍ ഇവ മൂത്രത്തിലൂടെ പുറം തള്ളപ്പെടും. ചിലപ്പോള്‍ മൂത്രാശയസഞ്ചിക്കുള്ളില്‍ തന്നെ കല്ലുകള്‍ രൂപം കൊള്ളുന്നു, മറ്റു ചിലപ്പോള്‍ വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ മൂത്രാശയത്തില്‍ എത്തിച്ചേരുന്നു.മൂത്രത്തില്‍ പഴുപ്പുണ്ടെങ്കില്‍ കല്ലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. കല്ലുണ്ടെങ്കില്‍ പഴുപ്പുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്‌. കല്ലുകള്‍ ദീര്‍ഘകാലം മൂത്രസഞ്ചിക്കുള്ളില്‍ ഇരിക്കുന്നത്‌ മൂത്രാശയഭിത്തിക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നതിനും പിന്നീട്‌ അര്‍ബുദത്തിനും വഴിവയ്‌ക്കുന്നു.
രോഗലക്ഷണങ്ങള്‍
കല്ലിന്റെ വലിപ്പം, സ്‌ഥാനം, ചലനം, അനുബന്ധരോഗങ്ങള്‍ എന്നിവ അനുസരിച്ച്‌ രോഗലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകുന്നതായി കാണപ്പെടുന്നു. കഠിനമായ മൂത്രാശ്‌മരി ബാധിച്ചിട്ടുണ്ടെങ്കില്‍ തന്നെ വളരെക്കാലം ഒരു ലക്ഷണവും കാണിച്ചില്ലെന്നും വരാം. ചെറിയ കല്ലുകള്‍ പോലും അസഹനീയമായ വേദന ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്‌. വൃക്കയിലോ, മൂത്രസഞ്ചിയിലോ ഉള്ള കല്ലുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ശക്‌തിയേറിയ വേദന വൃക്കനാളിയിലെ ചെറിയ കല്ലുകള്‍ മൂലം ഉണ്ടാകുന്നു.മൂത്രനാളിയില്‍ കല്ല്‌ പൂര്‍ണ്ണമായും തടഞ്ഞാല്‍ മൂത്രവിസര്‍ജ്‌ജന അളവ്‌ തീരെ കുറയും. ഗുരുതരമായ മൂത്രാശ്‌മരിയില്‍ രക്‌തം കലര്‍ന്ന മൂത്രം വിസര്‍ജ്‌ജിക്കും. വൃക്കകള്‍ക്ക്‌ പ്രവര്‍ത്തനമാന്ദ്യം, കല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തട്ടി അവയവങ്ങള്‍ക്ക്‌ മുറിവ്‌, കാന്‍സര്‍ തുടങ്ങിയവ ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ വൃക്കനാളിയിലുണ്ടാകുന്ന മുറിവുകള്‍ വൃക്കനാളിയുടെ ദ്രവീകരണത്തിനു പോലും കാരണമായി തീരാറുണ്ട്‌.സാധാരണ അവസ്‌ഥയില്‍ അറുപത്‌ ശതമാനം കല്ലുകളും തനിയേ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ഒരിക്കല്‍ കല്ലുകള്‍ രൂപപ്പെട്ടാല്‍ അതു ചികിത്സിച്ചു മാറ്റിയാലും പിന്നീട്‌ രോഗം വരാനുള്ള സാധ്യത നിലനില്‌ക്കുന്നതിനാല്‍, ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം ഭക്ഷണം നിയന്ത്രിച്ചും, ക്രമമായ ജീവിതനിഷ്‌ഠകള്‍ വച്ചു പുലര്‍ത്തിയും രോഗം തടഞ്ഞു നിര്‍ത്താന്‍ കഴിയും.
ചികിത്സ
ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിക്ക്‌ ഇഞ്ചി ലേപനം ഫലപ്രദമായി കണ്ടുവരുന്നു. ഇഞ്ചി നന്നായി അരച്ച്‌ നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും അടിവയര്‍ വരെ ലേപനം ചെയ്‌ത് അരമണിക്കൂറിനുശേഷം ധാന്വന്തരം കുഴമ്പ്‌ ദേഹം മുഴുവന്‍ തടവുക. കുറച്ചു സമയം കഴിയുമ്പോള്‍ ശരീരം വിയര്‍ത്തു തുടങ്ങും. അപ്പോള്‍ ശരീരത്തിന്റെ അരഭാഗം മുഴുവന്‍ മുങ്ങുന്ന രീതിയില്‍, സഹിക്കാവുന്ന ചൂടുള്ള വെള്ളത്തില്‍ ഇറങ്ങിയിരിക്കുക. ദേഹം വിയര്‍ക്കുന്നതു വരെ ഇപ്രകാരം തുടരാം. ഈ ചികിത്സാരീതിയാണ്‌ അവഗാഹസേ്വദം എന്നറിയപ്പെടുന്നത്‌. ഇത്‌ ഒരാഴ്‌ച നിത്യവും ചെയ്യണം. ഒപ്പം വൈദ്യ നിര്‍ദ്ദേശാനുസരണം മരുന്നു സേവിക്കുക, അശ്‌മരി ശമിം. തീക്ഷ്‌ണോഷ്‌ണ ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന മസാല ചേര്‍ത്ത ആഹാര സാധനങ്ങള്‍, എരിവ്‌, പുളി എന്നിവ, ലഹരികള്‍, കോളകള്‍ ഇവ ഉപേക്ഷിക്കേണ്ടതാണ്‌. ചികിത്സാ സമയത്ത്‌ തീക്ഷ്‌്ണ സ്വഭാവമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു ഒഴിവാക്കണമെന്ന്‌ ചികിത്സകന്‍ നിര്‍ദ്ദേശിക്കുന്നതിനു കാരണം, ഇത്തരം ആഹാരസാധനങ്ങള്‍ മൂലം അസിഡിറ്റി ഉണ്ടാകുകയും, മരുന്നുകള്‍ ഫലിക്കുന്നതിന്‌ കാലതാമസം നേരിടുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓക്‌സലേറ്റുകളും, യൂറിക്കാസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍, ഐസ്‌ക്രീം, ചോക്കലേറ്റ്‌, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, കാപ്പി, ചായ, കടല, സോഫ്‌റ്റ് ഡ്രിംഗ്‌സ്, കോളകള്‍, മദ്യം എന്നിവ ഉപേക്ഷിക്കണം. ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, ചാള മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, കരള്‍, ടിന്ന്‌ ഫുഡ്‌ എന്നിവ തീര്‍ത്തും ഒഴിവാക്കണം.

ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ്‌, മാംസാഹാരങ്ങള്‍,പാലുത്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുക. അമിതഭാരം നിയന്ത്രിക്കുക എന്നിവയിലൂടെ മൂത്രാശ്‌മരി തടഞ്ഞു നിര്‍ത്താം.ഉഷ്‌ണകാലത്ത്‌ വെള്ളം ധാരാളമായി കുടിക്കുക. വിയര്‍പ്പ്‌ കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നിര്‍ജ്‌ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
തയാറാക്കിയത്‌: ശോഭാ ശേഖര്‍
(courtesy:mangalam.com-online)

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍

നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി കാണുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു വൃക്കയിലെ കല്ല്‌ അഥവാ യൂറിനറി സ്‌റ്റോണ്‍ ഡിസീസ്‌. സഹിക്കാന്‍ കഴിയാത്ത വേദനയാണ്‌ മൂത്രത്തില്‍ കല്ലിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്‌. ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞിട്ടുള്ളവര്‍ രോഗം പിന്നീട്‌ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റേതൊരു രോഗവുംപോലെ രോഗം വരാതെ സൂക്ഷിക്കുന്നതാണ്‌ ഇവിടെയും നല്ലത്‌. ഭൂപ്രകൃതി, കാലാവസ്‌ഥ, ഭക്ഷണശീലങ്ങള്‍, പാരമ്പര്യം, വെള്ളത്തിന്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളാല്‍ മൂത്രാശയക്കല്ലുകള്‍ കേരളീയരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണ്‌. ശരീരത്തിലെ വിസര്‍ജ്യ വസ്‌തുക്കളെ പുറംതള്ളാനുള്ള പ്രഥമ മാര്‍ഗമാണ്‌ വൃക്കകള്‍. വൃക്കയിലൂടെ അരിച്ചു മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ ക്രിസ്‌റ്റലുകള്‍ രൂപപ്പെടാം. ഇവയെ പ്രതിരോധിക്കുന്ന ചില വസ്‌തുക്കളുടെ അഭാവത്തില്‍ ഇത്‌ വൃക്കയിലെ സ്‌തരങ്ങളില്‍ പറ്റിപ്പിടിച്ച്‌ കല്ലുകള്‍ ഉണ്ടാകുന്നതിന്‌ അടിത്തറയിടുന്നു. തുടര്‍ന്ന്‌ ഇത്തരം തരികള്‍ വലുതായി വൃക്കയിലെ കല്ലായി മാറുന്നു. വൃക്കയില്‍ കല്ല്‌ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്‌.സ്‌റ്റിറോയിഡ്‌ പോലുള്ള മരുന്നുകള്‍, കീമോതെറാപ്പി മരുന്നുകള്‍, വിറ്റാമിന്‍ ഡി, സി എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ.തുടരെത്തുടരെയുള്ള മൂത്രാശയ അണുബാധ. പ്രത്യേകിച്ചും സ്‌ത്രീകളില്‍ കല്ല്‌ ഉണ്ടാകുന്നതിന്‌ കാരണമാകുന്നു.ഗൗട്ട്‌, പ്രൈമറി ഹൈപ്പര്‍ എന്നീ രോഗങ്ങളുള്ളവര്‍ക്കും രോഗങ്ങള്‍മൂലം ചലനശേഷി കുറഞ്ഞവര്‍ക്കും കല്ലുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്‌.വൃക്കകളുടെ ജന്മനാലുള്ള വൈകല്യങ്ങളും കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാകാം.കല്ലുകള്‍ വരാതെ സൂക്ഷിക്കാം
നമ്മുടെ ജീവിതരീതിയില്‍ അല്‌പമൊന്നു ശ്രദ്ധിച്ചാല്‍ ഭക്ഷണരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ കല്ലുകള്‍ ഉണ്ടാകുന്നത്‌ വലിയൊരു പരിധിവരെ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്‌. വൃക്കയിലെ കല്ല്‌ എന്നു കേള്‍ക്കുന്നതേ വേദന നിറഞ്ഞ ഒന്നാണെന്ന്‌ മിക്കവര്‍ക്കും ഇന്ന്‌ അറിയാം. എന്നാല്‍ രോഗത്തെ എങ്ങനെ ചെറുത്തുനില്‍ക്കാം എന്നതിനെക്കുറിച്ച്‌ പലരും അജ്‌ഞരാണ്‌. ഈ അറിവില്ലായ്‌മയാണ്‌ രോഗത്തിലേക്കുള്ള അകലം വേഗത്തിലാക്കുന്നത്‌്്. ഇതെല്ലാം എന്നും കേള്‍ക്കുന്നതല്ലേ എന്ന ഭാവം ഉപേക്ഷിച്ച്‌ രോഗങ്ങളെ പടിക്കുപുറത്തു നിര്‍ത്താനുള്ള തയാറെടുപ്പാണ്‌ ഈ മുന്‍കരുതലുകള്‍.വെള്ളം കുടിയുടെ അഭാവം
പലപ്പോഴും കല്ലുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്‌ വെള്ളം കുടിക്കുന്നതിന്റെ അളവ്‌ കുറയുന്നത്‌. ആരോഗ്യവാനായ ഒരാള്‍ ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കണം. കഠിനാധ്വാനം ചെയ്യുന്നവരും കൊടും ചൂടില്‍ പണിയെടുക്കുന്നവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌ ഇതിലും അധികമായിരിക്കണം. ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്‌ക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, പൈനാപ്പിള്‍ ജ്യൂസ്‌, കാരറ്റ്‌ ജ്യൂസ്‌, ബാര്‍ലിവെള്ളം തുടങ്ങിയവ (പ്രമേഹം, അസിഡിറ്റി തുടങ്ങിയവ ഇല്ലാത്തവര്‍ക്ക്‌) ആവശ്യത്തിനു ഉപയോഗിക്കാം.
ഭക്ഷണനിയന്ത്രണം
മാംസാഹാരം അമിതമായി കഴിക്കുന്നത്‌ ഒഴിവാക്കുക. പ്രത്യേകിച്ച്‌ ബീഫ്‌, മട്ടണ്‍ തുടങ്ങിയവ. ആഴ്‌ചയില്‍ ഒരു മുട്ട കഴിക്കാവുന്നതാണ്‌. പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രതിദിനം 200 മില്ലിയില്‍ താഴെ നിര്‍ത്തണം. മുള്ളോടുകൂടി കഴിക്കുന്ന ചെറുമത്സ്യങ്ങള്‍ ഒഴിവാക്കണം. മത്സ്യങ്ങളില്‍ ഏറ്റവും അപകടകാരികള്‍ ഞണ്ട്‌, കക്കയിറച്ചി, ചെമ്മീന്‍, കണവ തുടങ്ങിയ മത്സ്യങ്ങളാണ്‌. കാരണം ഇവയില്‍ കാത്സ്യത്തിന്റെ അളവ്‌ കൂടുതലാണ്‌. സാധാരണ കഴിക്കുന്ന അയില, മത്തി, നെയ്‌മീന്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നതു ഗുണകരമാണ്‌.
പച്ചക്കറികളില്‍ ശ്രദ്ധിക്കേണ്ടത്‌
ഇലക്കറികള്‍ കഴിക്കുന്നത്‌ പൊതുവേ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും മൂത്രാശയ കല്ലുള്ളവര്‍ ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്‌. ചീര, കാബേജ്‌, കോളിഫ്‌ളവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക, കൂണ്‍ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലും ഓക്‌സലേറ്റ്‌ കൂടുതലായതിനാല്‍ അമിതോപയോഗം കുറയ്‌ക്കുക.
പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍
പൊതുവേ ആരോഗ്യകരമെന്ന്‌ പറയപ്പെടുന്നവയെങ്കിലും കറുത്ത മുന്തിരി, സപ്പോട്ട എന്നിവയില്‍ യൂറിക്‌ ആസിഡ്‌ കൂടുതലായതിനാല്‍ യൂറിക്‌ ആസിഡ്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍നിന്നും ഉപേക്ഷിക്കുന്നതാണ്‌ ഉത്തമം. നിയന്ത്രിതമായ ആഹാരരീതിയിലൂടെയും കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌ കൂട്ടുന്നതിലൂടെയും വൃക്കയില്‍ കല്ല്‌ വരാനുള്ള സാധ്യത കുറയ്‌ക്കാന്‍ കഴിയുമെങ്കിലും വര്‍ഷത്തിലൊരിക്കല്‍ മറ്റു ശരീര പരിശോധനകള്‍ നടത്തുമ്പോള്‍ വയറിന്റെ അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ എടുത്തു നോക്കുന്നത്‌ നല്ലതാണ്‌. ചെറിയ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്താനും ചികിത്സയിലൂടെ മാറ്റാനും ഇതിലൂടെ കഴിയും. രോഗം ഗുരുതരമായ അവസ്‌ഥയിലേക്കു കടക്കാതെ തടയുകയും ചെയ്യാം.

അര്‍ബുദത്തിനുള്ള മരുന്ന്‌ ഇന്ത്യയില്‍നിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്യുന്നു !!

വാഷിംഗ്‌ടണ്‍: അര്‍ബുദത്തിനുള്ള മരുന്ന്‌ ഇന്ത്യയില്‍നിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്യും. അണ്ഡാശയ അര്‍ബുദം, മജ്‌ജയ്‌ക്കുണ്ടാകുന്ന അര്‍ബുദം, എയ്‌ഡ്സുമായി ബന്ധപ്പെട്ട ചര്‍മാര്‍ബുദം എന്നിവയ്‌ക്കുള്ള മരുന്നാണ്‌ ഇന്ത്യയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുക. ഇതിനായി അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷനും സണ്‍ ഫാര്‍മ ഗ്ലോബല്‍ എഫ്‌.ഇസഡ്‌.ഇയും തമ്മില്‍ ധാരണയിലെത്തി. ഡോക്‌സില്‍ എന്ന മരുന്നിനു പകരമായി ലിപോഡോക്‌സ് എന്ന മരുന്നാണ്‌ ഇന്ത്യയില്‍നിന്നു വാങ്ങുന്നത്‌. ഗുജറാത്തിലെ ഹാലോളില്‍ ആയിരിക്കും അമേരിക്കയിലേക്കു വേണ്ട മരുന്ന്‌ സണ്‍ ഫാര്‍മ ഉല്‍പാദിപ്പിക്കുക. ഡോക്‌സില്‍ മരുന്നിന്‌ അമേരിക്കയില്‍ വന്‍തോതില്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണു ഫെഡറല്‍ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ മരുന്ന്‌ ഇറക്കുമതിക്കു തയാറായത്‌.

മദ്യപാനം തടയാന്‍ ചൈനീസ്‌ മരുന്ന്‌ !!

മദ്യ അടിമത്വം മാറ്റാന്‍ ചൈനീസ്‌ ഔഷധം. ഘട്ടംഘട്ടമായി മദ്യപാനത്തില്‍ നിന്ന്‌ മുക്‌തി നേടാന്‍ സഹായിക്കുന്ന ഔഷധം raisin മരത്തില്‍ നിന്ന്‌ കണ്ടെത്തി. പ്രതിവര്‍ഷം 25 ലക്ഷം പേര്‍ മദ്യപാനം മൂലം മരിക്കുന്നെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌ . ലഹരി സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധിയായ നൂറ്റാണ്ടുകളായി ചൈനീസ്‌ വൈദ്യന്മാര്‍ ഈ മരത്തെ ആശ്രയിച്ചിരുന്നു. തലച്ചോറിനെ ആല്‍ക്കഹോള്‍ ബാധിക്കുന്നത്‌ തടയാന്‍ പഴയ ചൈനീസ്‌ മരുന്നിന്‌ കഴിയുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌ . കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജിംഗ്‌ ലിയാംഗിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ മരുന്നിന്റെ പുതിയ സാധ്യത കണ്ടെത്തിയത്‌ . ദ്ധ്രത്നത്സ്രഗ്നണ്ഡത്നത്സദ്ധ്യനുന്ധദ്ധ എന്ന ഘടകമാണ്‌ മദ്യപാനാസക്‌തി തടയുന്നത്‌ . പുതിയ മരുന്ന്‌ കുത്തിവച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ മദ്യലഹരി നഷ്‌ടമാകുമെന്നാണ്‌ ഗവേഷകരുടെ അവകാശവാദം. മദ്യത്തോടുള്ള ആസക്‌തിയും മരുന്ന്‌ ഉള്ളില്‍ച്ചെന്നാല്‍ കുറയും.

Wednesday, February 22, 2012

സ്കിന്‍ കാന്‍സര്‍ അറിയാം ; ഐ ഫോണില്‍ !!

çÁÞµí¿æùçÏÞ ÜÞÌáµæ{çÏÞ ¦dÖÏßAÞæÄ Õ{æø ®{áM JßW çøÞ·¢ Ø¢ÖÏßAáK ÕcµíÄßAá ÄæK çøÞ·ÈßVÃÏ¢ È¿JÞX ØÙÞÏßAáKÄÞÃí ØíµßX µÞXØV ÈßVÃÏ Ø¢ÕßÇÞÈÎáU ÉáÄßÏ ° çËÞY. ÕßÜ ¥WÉ¢ µâ¿áÄÜÞæÃCßÜᢠÍÞÕßÏáæ¿ çøÞ·ÈßVÃÏ¢ èµæÕUÏßÜÞAßæAÞIÞÃí ° çËÞY çÁÞµí¿ùáæ¿ ÕøÕí. ÙÞXÁßØíçµÞÉí ®K ¨ ©Éµøâ ° çËÞÃßW ¸¿ßMß‚ çÖ×¢ çøÞ·ßÏáæ¿ æÄÞÜßMáùJí Õ‚ÞÃí µÞXØùßçaæÄKá Ø¢ÖÏßAáK ÕÜáMÎáU ÕcµíÄÎÞÏ Äbµí çµÞÖB{áæ¿ ºßdÄBZ ®¿áAáKÄí.çÁÞµí¿VÎÞVAÞÃí ¨ ©Éµøâ ¯æù ØÙÞϵ¢. Ø¢ÖÏÎáU ºßdÄBZ æÉæGKí ÄæK ÕßÆ·íÇ ÉøßçÖÞÇÈÏíAí ¥ÏAÞÈᢠËÜ¢ ¥ùßEí ºßµßWØ çÕ·JßÜÞAÞÈᢠØÞÇßAá¢. èÎçdµÞØíçµÞMßµí ºßdÄBZ §øáÉÄßøGß ÕÜáMJßW µÞÃÞX µÝßÏáæÎKÄÞÃí ÎæxÞøá ØÕßçÖ×Ä. d·ÞÎàÃçÎ~ܵ{ßW ¥Çßµ¢ ØìµøcB{߈ÞJ ØíÅÜJí ç¼ÞÜß æº‡áK çÁÞµí¿VÎÞVAá çÉÞÜᢠdÉÞÅÎßµ µÞXØV ÈßVÃÏ¢ ®{áMJßW ØÞÇcÎÞAáKÄÞÃí §Äí. ÕßÆ·íÇ ÉøßçÖÞÇÈÏíAí ° çËÞÃßW ÈßKí ÄæK ºßdÄ¢ ¥ÏAÞÈᢠµÝßÏáKÄí ÕÝß æÉæGKí ËÜÕᢠÜÍßAá¢.
 അര്‍ബുദം കണ്ടെത്താന്‍ !!

çøÞ·ßÏáæ¿ øµíÄØÞ¢ÉßZ ÉøßçÖÞÇÏßW ¥VÌáÆJßÈá µÞøÃÎÞçÏAÞÕáK çµÞÖBæ{ µæIJÞX µÝßÏáK ÉáÄßÏ Éøàfâ Õß¼Ïß‚ÄÞÏß ùßçMÞVGáµZ. ÎÞÈÕøÞÖßæÏ µÞVKá ÄßKáK ¥VÌáÆ çøÞ·æJ dÉÄßçøÞÇßAÞX ÉÜÕßÇ ÉøàfÃBZ È¿JáK çÜÞµæÎBáÎáU æÎÁßAW Ø¢¸æJ ¦çÕÖÍøßÄøÞAßÏßøßAáµÏÞÃí ÎÈá×cøßW Õ߼Ϣ µæIJßÏ ¨ ÕÞVJ. µÜßçËÞVÃßÏÏßæÜ ØÞXÁßæÏç·ÞÏßÜáU ØídµßMíØí ùßØV‚í §XØíxßxcâGßæÜ ÖÞØídļí¾øÞÃí ¨ µIáÉß¿áJJßæa ÉáùµßW.®‚íÁßØßxßØß (HDCTC) ®KÞÃí æ¿Øíxßæa çÉøí. ¨ æ¿ØíxßÜâæ¿ ºáÕK øµíÄÞÃáA{ßW ÈßKᢠæÕ{áJ øµíÄÞÃáA{ßW ÈßKᢠ¿câÎV çµÞÖBæ{ Äßøß‚ùßÏÞX ØÞÇßAáæÎKÄÞÃí çÈG¢. ¥¿áJ ¼Èçù×X 濵íçÈÞ{¼ßÏÞÃßæÄKí Éøàfâ È¿JßÏ Ø¢¸JßæÜ ÎáÄßVK ÖÞØídļí¾X dÉË. ÉàxV µáX ¥ùßÏß‚á. §KæÜ (æËdÌáÕøß 3) ÉáùJßùBßÏ ËßØßAW ÌçÏÞ{¼ß ®K ÖÞØídÄ ÎÞØßµÏßÜÞÃí ÉÀÈÕßÕøBZ ÉáùJáÕKÄí. øµíÄÉøßçÖÞÇÈÏßW Ø¢ÖÏÎáU çµÞÖB{áæ¿ ÕÜáMÕᢠøâÉÕᢠÄßøß‚ùßÏÞX Áß¼ßxW èÎçdµÞØíçµÞMí ©ÉçÏÞ·ßAáKá. ¥Äí ²øá ºßdÄÎÞÏß µIí ÉçÄÞ{¼ßØíxßÈí ºßµßr Äá¿BÞ¢. ¦ÇáÈßµ ØÞçCÄßµ ÕßÆc ©ÉçÏÞ·ß‚í çµÞÖBæ{ ÕcµíÄÎÞÏß µÞÃÞX ØÞÇßAáKÄí çÁÞµí¿æù Ø¢Ìtß‚í ºßµßrÏíAí ¥ÈáµâÜ ¸¿µÎÞÃí. ÉøàfÃJßÈÞÏß ØídµßMíØí ùßØV‚ßæÜ ÖÞØídÄØ¢¸¢ ¥çÎøßAÏßæÜÏᢠæÈÄVÜXÁíØßæÜÏᢠÉçÄÞ{¼ßØíxáÎÞæøÏᢠ³çCÞ{¼ßØíxáÎÞøáæ¿Ïᢠآ¸Jßæa ØÙÞÏ¢ çÄ¿ßÏßøáKá. ¥Fá Ø¢¸B{ÞÏÞÃí ÉÀÈ¢ È¿JßÏÄí, ËÜ¢ µãÄcÄÏÞVKÄá¢. ¦Æc Ø¢¸Jßæa ®‚íÁßØßxßØß æ¿Øíxí çøÞ·ßÏáæ¿ ÖøàøJßæÜ ÕßÕßÇ ÄøJßÜáU ¥VÌáÆ çµÞÖBæ{ Äßøß‚ùßÏáKÄßW µãÄcÄÏÞVK dÉÄßµøâ È¿Jß. øIÞÎæJ Ø¢¸¢ È¿JßÏ Éøàfâ ÖbÞØçµÞÖ¢, ÉÞXdµßÏÞØí, ØÄíÈÞVÌáÆ¢ ®KßÕÏáæ¿ µâ¿ßÏ ¸GJßW ¥VÌáÆ çµÞÖBæ{ Äßøß‚ùßÏáKáçIÞ ®KÄÞÏßøáKá. ¿câÎV çµÞÖBZ ÖøàøJßæa Îxá ÍÞ·B{ßçÜÏíAí É¿øáKÄí Äßøß‚ùßÏÞX µÝßÏáKáçIÞ ®KÄÞÏßøáKá ÎâKÞ¢ ÖÞØídÄØ¢¸Jßæa ÆìÄc¢. ²øáÕV×çJÞ{ÎÞÏß çøÞ·¢ ÌÞÇß‚ÕøßÜÞÃí ÈÞÜÞ¢ Ø¢¸¢ Éøàfâ È¿JßÏÄí. Îxá ÎâKá ÉøàfÃJßæÜKçÉÞæÜ ®‚íÁßØßxßØß æ¿ØíxßÈí ¥VÌáÆ çµÞÖBæ{ Äßøß‚ùßÏÞX ØÞÇß‚á. ¥FÞ¢ Ø¢¸¢, ¥VÌáÆçøÞ·Jßæa ¦ø¢Í ÆßÖÏßÜáU çøÞ·ßµ{ßÜÞÃí Éøàfâ È¿JßÏÄí. §ÄßW ÈßKá ¥VÌáÆJßÈá µÞøÃÎÞµáK çµÞÖBæ{ ¦Æc ¸GJßW ÄæK Äßøß‚ùßÏÞX ®‚í ÁßêØß xß Øß æ¿ØíxßÜâæ¿ µÝßÏáæÎKá æÄ{ßEÄÞÏß µáX ÉùEá. èÆÈ¢ÆßÈ ¦çøÞ·c dÉÕVJÈJßÈáĵáK øàÄßÏßW æ¿Øíxí ²øáAáµÏÞÃí µáX çÈÄãÄbJßÜáU Ø¢¸Jßæa Üfc¢.
 പ്രോസ്ട്രറെ കാന്‍സര്‍ തടയാന്‍ തകാളി !
ÄAÞ{ßAí ¥Äßæa Èßù¢ ÈW µáKÄᢠ¦aß ³µíØßÁaáµ{ÞW ØOKÕáÎÞÏ èÜçAÞÉàX ®K ºáÕK ÕVÃÕØíÄá çdÉÞØíçxxí µÞXØùßæÈ Ä¿ÏáæÎKí ÉÀÈ¢. ÄAÞ{ßÏßÜ¿BßÏ Ífâ çdÉÞØíçxxí, ÖbÞØçµÞÖ, ©Æø ¥VÌáÆ çøÞ·BZAáU ØÞÇcÄæÏ µáùÏíAáKÄÞÏß ÉÀÈBZ æÄ{ßÏß‚ßGáIí.

50 ÎáÄW 80 ÕÏØáÕæø dÉÞÏÎáU 105 çÉøßÜÞÃí ÉÀÈ¢ È¿JßÏÄí. §ÕøßW ɵáÄßçÉVAí 30 ÎßÜïßd·Þ¢ èÜçAÞÉàX ¥¿BßÏ æ¼W ·á{ßµµZ ÈWµß. ÌÞAßÏáUÕVAí çØÞÏÞÌàX ®H ¥¿BßÏ ÁNß µcÞÉíØâ{áµ{á¢.æ¿ÞÎÞçxÞ çØÞØí, ØíÉæ·xß, ÉßØ ÎáÄÜÞÏ ÍfÃJßÜâæ¿ ÆßÕØÕᢠÖøàøJßW æºÜïáK ¥{ÕßÜÞÃí èÜçAÞÉàX ÈWµßÏÄí.¥VÌáÆ¢, ¥W×àçÎÝíØí ÎáÄÜÞÏ ÈßøÕÇß çøÞ·BZAá µÞøÃÎÞÏÄᢠÖøàøJßæa ØbÞÍÞÕßµÎÞÏ dÉÞÏÎÞµW dÉdµßÏæÏ ÄbøßÄæM¿áJáK ¸¿µB{ßW ²KáÎÞÏ ³µíØßçÁxàÕí Øíæd¿ØßæÈ èÜçAÞÉàX µáùÏíAáKáçIÞ ®Ká¢, øµíÄçµÞÖB{ßÜᢠçdÉÞØíçxxí µÜµ{ßÜᢠèÜçAÞÉàÈßæa ¥{Õí ©ÏøáKáçIÞ ®Kᢠ·çÕ×µV ÉøßçÖÞÇß‚á.²µíØßçÁxàÕí Øíæd¿Øí ÖøàøµÜµæ{ 絿áÕøáJáKá. ®KÞW ¦aß ³µíØßÁaáµZ çµÞÖÈÞÖ¢ Ä¿ÏáKá. ÎâKÞÝíº èÜçAÞÉàX ·á{ßµµ{ᢠÁNß ·á{ßµµ{ᢠµÝß‚çÖ×¢ ÉÀÈJßW ÉæC¿áJÕøáæ¿ ÌçÏÞÉíØß æ¿Øíxí È¿Jß. çdÉÞØíçxxí µÞXØV, Ìß Éß ®‚í ¥ÅÕÞ ®XÜÞV¼íÁí çdÉÞØíçxxí ®KßÕ ÉøßçÖÞÇßAÞÈÞÃßÄí. µâ¿ÞæÄ Áß ®X ® ³µíØàµøÃÕᢠèÜçAÞÉàÈᢠ¥{AÞÈÞÏß Îxí øIí ÌçÏÞÉíØßµ{ᢠȿJß. 5 Éáøá×zÞVAí çdÉÞØíçxxí µÞXØV ©UÄÞÏᢠ65 çÉVAí Ìß Éß ®‚í ©UÄÞÏᢠÉÀÈJßW æÄ{ßEá. ÎxáUÕæø ¥çÉfß‚í èÜçAÞÉàX Øbàµøß‚ ¦{áµ{áæ¿ øµíÄJßæÜ ¦aß ³µíØßÁaí ÈßÜÏßW µÞøcÎÞÏ ÕVÇÈÕí ©IÞÏÄÞÏß ÉÀÈJßW æÄ{ßEá.§ÜïßçÈÞÏí ØVÕµÜÞÖÞÜÏßæÜ ædÉÞËØV ùß‚ÞVÁí ÕÞX dÌàæÎæa çÈÄãÄbJßW È¿JßÏ ¨ ÉÀÈ¢ µÞXØV dÉÕX×X ùßØV‚í ®K ç¼ÃÜßÜÞÃí dÉØßiàµøß‚ßøßAáKÄí.



Tuesday, February 21, 2012

Ayurvedic proprietary medicine for Men & Woman "DIVYAMRUTHAM"

Divyamritham is a highly effective Ayurvedic Medicine for sexual debility and infertility of both sexes. Divyamritham rejuvenates and induces dynamism and tremendous energy. It helps to improve strength and physical stamina, intelligence, memory and appearance. This medicine is formulated from rare and potential ayurvedic ingredients in tune with our ancient ayurvedic manuscripts. Divyamritham is absolutely free from any side effects and it's consumption doesn't demand any dietary restriction. It gives pleasant life for married, unmarried and middle aged people. This is a right quality patent product from a reputed ayurvedic firm holding GMP approved from Govt. of India

Indications:
A health tonic for men and women.
Improve vigour and vitality.
Dosage:
Two teaspoon full twice a day after meals morning and evening.
Single course:
A minimum of 4 bottles to be taken.

വിറ്റാമിന്‍ സി അര്‍ബുദ കോശങ്ങളെ ചെറുക്കും !!

വാഷിങ്ടണ്‍: കാന്‍സര്‍ രോഗികള്‍ക്ക് വിറ്റാമിന്‍ സി ഏറെ ഗുണം ചെയ്യുന്നതായി പഠനം. മസ്തിഷ്കാര്‍ബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് വിറ്റാമിന്‍ സിക്ക് ഉണ്ടെന്ന് ഒട്ടാഗോ സര്‍വകലാശാലയിലെ  ഗവേഷകരാണ് കണ്ടെത്തിയത്.
റേഡിയേഷന്‍ ചികിത്സയില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി ഉപയോഗിക്കുന്നത് കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കും. ഗ്ളിയോബ്ല സ്റ്റോമ മള്‍ട്ടിഫോം (ജി.ബി.എം) എന്ന മസ്തിഷ്കാര്‍ബുദത്തിന്റെ ചികിത്സയിലാണ് ഇത് കൂടുതല്‍ ഫലപ്രദമായത്. മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് വിറ്റാമന്‍ സിയുടെ കോശഹത്യ കണ്ടെത്തിയത്. ശുദ്ധ കോശങ്ങളെ ഇത് ദോഷം ചെയ്യുന്നുമില്ല.

എസ്.എം.എസ് പ്രിയര്‍ ശ്രദ്ധിക്കുക ?

 എസ്.എം.എസ് അയക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങള്‍ പതിവായി  എസ്.എം.എസ് അയക്കുന്നവരാണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഏറെ താമസിയാതെ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠനം. പതിവായി എസ്.എം.എസ് അയക്കുന്നവരില്‍ മാനസിക അസ്വസ്ഥതകള്‍, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ അധികമാണെന്ന് പഠനം തെളിയിക്കുന്നു. എസ്.എം.എസ് അയക്കുന്നത് ശീലമാക്കിയ 18നും 25നും മധ്യേ പ്രായമുള്ള യുവാക്കളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ പലരും വിഷാദരോഗത്തിനും അകാരണമായ ഭയത്തിനും അടിമകളായി മാറുന്നുവെന്നാണ് പഠനത്തില്‍ മനസ്സിലായത്. എസ്.എം.എസ് ചെയ്യുന്ന ശീലം തങ്ങളു
ടെ ദിനചര്യകളെ പല വിധത്തില്‍ ബാധിക്കുന്നണ്ടെന്ന്  സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു. ചിലരുടെ പഠനത്തെയും മറ്റുമാണ് എസ്.എം.എസ് ബാധിക്കുന്നതെങ്കില്‍ മറ്റു ചിലരുടെ ഉറക്കംതന്നെ കളയുന്നുവെന്നാണ് പഠനത്തിലുണ്ടായിരുന്നത്.
അയക്കുന്ന എസ്.എം.എസിന് മറുപടി കിട്ടാതിരിക്കുമ്പോള്‍ ആളുകള്‍ വളരെയേറെ അസ്വസ്ഥരാകുമത്രെ.  തങ്ങളോടുള്ള അവഗണനയായിട്ടാണ് ഇതവര്‍ക്ക് അനുഭവപ്പെടുന്നത്.  ഇത് അമിതമായ ഉത്കണ്ഠയിലേക്കും അതുവഴി മറ്റ് അസ്വസ്ഥതകളിലേക്കും  ഇവരെ എത്തിക്കുന്നു.  ഒരു എസ്.എം.എസ് അയച്ച് അതിന്റെ മറുപടിക്കായി ഫോണും പിടിച്ച് കാത്തിരിക്കുന്നവരാണ് പലരും.  ഈ കാത്തിരിപ്പാണ് പിന്നീട് മാനസിക പ്രശ്നമായി മാറുന്നത്.

Monday, February 20, 2012

ഉലുവ-അഴകിനും ആരോഗ്യത്തിനും !!

നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. നല്ല കയ്പുള്ള, ഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ്, തലമുറകളായി.ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സിയവുമുണ്ട്. പിന്നെ മഗ്‌നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവും.ഇതിനൊക്കെ പുറമെ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്. സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും.ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ. ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം. കൂടുതല്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ചിലരിലെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്രമല്ല, ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് ആ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലരില്‍, കൂടിയ അളവില്‍ ഉലുവ കഴിക്കുന്നതിന്കഴിക്കുന്നതിന്റെ ഫലമായി അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വയറിളക്കവും. മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ കുറെ നല്ല ഫലങ്ങള്‍കാണാം.ഇരുപത്തഞ്ച് ഗ്രാം ഉലുവ പതിവായി കഴിക്കുകയാണെങ്കില്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗീരണം മന്ദീഭവിപ്പിക്കാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീക്രമീകരിക്കപ്പെടാനും കഴിയും. കൊളസ്‌ട്രോളിന്റെ നില കുറയ്ക്കാന്‍ ശേഷിയുള്ളതുകൊണ്ട് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഇരുപത്തഞ്ച് ശതമാനം കുറയ്ക്കാന്‍ കഴിയുന് സ്ത്രീകളില്‍ ലൈംഗിക താത്പര്യം വര്‍ധിപ്പിക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. മാത്രമല്ല, ശരീരത്തില്‍ ആവിയെടുക്കുക, പെട്ടെന്ന് സ്വഭാവങ്ങള്‍ മാറുക എന്നീ അവസ്ഥകള ഉള്ളവരിലും നല്ല ഫലം ലഭിക്കും. ഉലുവയില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതുകൊണ്ട് രക്തക്കുറവുള്ളവര്‍ക്ക് ഒരു നല്ല പ്രതിവിധിയാണത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്തുക, മലബന്ധം ഇല്ലാതാക്കുക എന്നിവയ്ക്കും ഒന്നാംതരം ഗൃഹൗഷധിയാണ് ഉലുവ. തൊണ്ടവേദന, ചുമ എന്നിവയില്‍നിന്ന് മോചനം നേടാനും കഴിയും. നാം കറികളില്‍ ഉപയോഗിക്കുന്നതിലൂടെയാണ് ഉലുവ പൊതുവെ കഴിക്കാറുള്ളത്. പച്ചക്കറികൊണ്ടുണ്ടാക്കുന്ന മിക്ക വിഭവങ്ങളിലും ഉലുവ ചേര്‍ക്കാറുണ്ട്. കറികള്‍ താളിക്കുന്നതിലും ഉലുവ ചേര്‍ക്കുന്ന പതിവുണ്ട്. ദോശയ്ക്കും ഇഡ്ഡലിക്കും ഉഴുന്നരയ്ക്കുമ്പോള്‍ കൂടെ ഉലുവയും ചേര്‍ക്കുന്ന ശീലം തലമുറകളായി കണ്ടുവരുന്നു.അല്പം ഉലുവ രാത്രി വെള്ളത്തിലിട്ട് വെക്കുക. രാവിലെ അത് നന്നായി അരച്ചെടുത്ത് തലയില്‍ തേച്ചിരിക്കുക. അരമണിക്കൂറിനുശേഷം തല നന്നായി കഴുകണം. താരന് പരിഹാരം കാണാന്‍ നല്ല വഴിയാണത്. ഒപ്പം അഴകുള്ള മുടി സ്വന്തമാക്കാനും.

ഉലുവ അഴകിനും, ആരോഗ്യത്തിനും

 

Saturday, February 18, 2012

അവയവം മാറ്റിവെക്കല്‍: നിയമപരമായ സംവിധാനമായി !!

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം മാറ്റിവെക്കാന്‍ സംസ്ഥാനത്ത് നിയമപരമായ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവയവം ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനാകും.  തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നേരത്തെ നടപ്പാക്കിയ മാതൃക പഠനവിധേയമാക്കിയ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ശസ്ത്രക്രിയ നടക്കും.  മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് അവയവം നല്‍കാന്‍ തടസ്സമുണ്ടാകുന്നുണ്ടെങ്കില്‍ പരിഹരിക്കും.
1994ലെ കേന്ദ്ര നിയമപ്രകാരം സംസ്ഥാനത്ത് അവയവദാനങ്ങള്‍ ശസ്ത്രക്രിയകള്‍ നടത്തിവന്നിരുന്നെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതത്തോടെ മറ്റൊരാളിലേക്ക് മാറ്റിവെക്കാനുള്ള നടപടികള്‍ വ്യാപകമായിരുന്നില്ല. മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള നിയമപരമായ നടപടി ക്രമങ്ങള്‍ സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
1994ലെ നിയമപ്രകാരം സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എല്ലാ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ കേന്ദ്രങ്ങളായി രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും മസ്തിഷ്കമരണ സ്ഥിരീകരണം നിര്‍ബന്ധമാക്കി. ഇതിനുള്ള ഡോക്ടര്‍മാരുടെ പാനല്‍ രൂപവത്കരണം, നടപടി ക്രമങ്ങള്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കുന്ന കേസുകളില്‍ അവയവങ്ങള്‍ നീക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും അവയവങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ ഉപദേശക സമിതിക്കും കാഡവര്‍ ട്രാന്‍സ്പ്ളാന്‍റ് അഡൈ്വസറി കമ്മിറ്റി പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിന്‍െറ മേല്‍നോട്ടത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷയായും അവയവംമാറ്റിവെക്കല്‍  ഏകോപന സമിതിക്കും രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു. ഉത്തരവ് www.dme.kerala.gov.in / www.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

Thursday, February 16, 2012

ബ്രിട്ടണിലും പുരുഷന്‍ പ്രസവിച്ചു! !!

അതെ, ഒരു അമേരിക്കക്കാരനും സ്‌പെയിന്‍കാരനും ചെയ്‌തപോലെ ബ്രിട്ടണിലെ ഒരു പുരുഷനും പ്രസവിച്ചു. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌ എങ്കിലും വാര്‍ത്ത പുറത്തുവരുന്നത്‌ ഇപ്പോഴാണ്‌. ഇദ്ദേഹമായിരിക്കും ബ്രിട്ടണിലെ ആദ്യ പുരുഷ പിതാവ്‌ എന്നും കരുതുന്നു. മുപ്പതുകാരനായ ബ്രിട്ടീഷുകാരനാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായപ്പോള്‍ ഇദ്ദേഹം ഗര്‍ഭപാത്രം നീക്കംചെയ്‌തിരുന്നില്ല. സിസേറിയനിലൂടെയാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌ എന്നും ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍, ഇദ്ദേഹത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.തോമസ്‌ ബീറ്റി എന്ന അമേരിക്കക്കാരനാണ്‌ ലോകത്ത്‌ ആദ്യമായി 'അമ്മ'യായ പുരുഷന്‍. 2007 ല്‍ ഗര്‍ഭം ധരിച്ച ഇദ്ദേഹം മൂന്ന്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്‍മം നല്‍കി. അരിസോണയില്‍ കഴിയുന്ന ബീറ്റി ലിംഗമാറ്റം നടത്തും മുമ്പ്‌ ട്രാസി ലാഗോണ്ടിനൊ എന്ന യുവതിയായിരുന്നു. 20 വയസ്സു മുതല്‍ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു. 2002 ല്‍ മാറിടം നീക്കം ചെയ്‌തു. എന്നാല്‍, ഗര്‍ഭപാത്രം നീക്കംചെയ്‌തിരുന്നില്ല.

ഓര്മ ശക്തിക്ക് പാല്‍ !!

ÉÞW ÉÄßÕÞÏß µá¿ßçAIÄí µáGßµZ ÎÞdÄÎÞÃí ®KÞÃí æÉÞÄáæÕÏáU ÇÞøÃ. §Äá ÄßøáJÞX ØÎÏÎÞÏß. µáGßµZAᢠÎáÄßVKÕVAᢠÉÞW ²øá çÉÞæÜ ·áâ 溇á¢.ÆßÕØÕᢠ³çøÞ ±ÞØí ÉÞW µá¿ßAáKÄí ³VÎÖµíÄß ÕVißMßAáÎçdÄ. æµÞÝáMá µáùE ÉÞW µá¿ßAáKÄáÎâÜ¢ ¦ÕÖcÎÞÏ çÉÞ×ÃBZ ÜÍßAáµ ÎÞdÄÎÜï, ÈNáæ¿ ÎÞÈØßµ ÈßÜÏíAᢠÄÜç‚ÞùßæXù dÉÕVJÈJßÈᢠ¥Äí ·áâ 溇áæÎKí ÕßÆ·íÇV.ÉÞÜᢠÉÞÜáÜíMKB{ᢠÇÞøÞ{ÎÞÏß µÝßAáK ÎáÄßVKÕV, ÉÞÜá µá¿ßAÞJÕæøAÞZ ³VÎÖµíÄßÏßÜᢠÄÜç‚ÞùßæXù dÉÕVJÈ Éøàfµ{ßÜᢠÎßµ‚á ÈßKá. ÉÞÜá µá¿ßAáKÕV Éøàfµ{ßW çÄÞÜíAÞÈáU ØÞÇcÄ ¥FßøGß µáùÕÞæÃKá µIá.23 Èᢠ98 Èᢠ§¿ÏßW dÉÞÏÎáU ØídÄàÉáøá×zÞæø Äá¿V‚ÏÞÏß ÕßÕßÇ ÎØíÄß×íµ ÉøàfµZAá ÕßçÇÏÎÞAß.ÆãÖcÉøàfµZ, ³VÎÖµíÄß ÉøàfµZ, ÕÞºÞ ÉøàfµZ ®KßÕ È¿Jß. §çÄÞæ¿ÞM¢ §Õøáæ¿ ÉÞÜáÉçÏÞ·ßAáK ÖàÜB{ᢠçø~æM¿áJß. dÉÞÏçÍÆæÎæÈc È¿JßÏ ®Gí ÕcÄcØíÄ ÉøàfÃB{ßÜᢠÎÞÈØßµ çÖ×ß dɵ¿ÈB{ßÜá¢, ÆßÕØ¢ ²øá ±ÞØí ÉÞW ®CßÜᢠµá¿ßAáKÕVAí çÈGÎáIÞÏÄÞÏß µIá. ®Gá Éøàfµ{ßÜᢠµâ¿áÄW ØíçµÞV çÈ¿ßÏÕV, ÉÞÜᢠÉÞÜáÜíÉKB{ᢠÇÞøÞ{ÎÞÏß ©ÉçÏÞ·ßAáKÕøÞæÃKá æÄ{ßEá. ÙãÆÏÞçøÞ·c¢, Ífâ. ¼àÕßÄèÖÜß ÎáÄÜÞÏ ÄÜç‚ÞùßæXù ¦çøÞ·cæJ ÌÞÇßAáK Îxá ¸¿µBæ{ ÈßÏdLß‚ßGᢠ·áÃËÜBZ Äá¿VKᢠµÞÃæMGá. ÉÞÜáµá¿ßAáKÕV æÉÞÄáæÕ ¦çøÞ·c Ífâ ÖàÜÎÞAßÏÕøÞæÃCßÜᢠÉÞÜá µá¿ßAáKÄá ÄÜç‚ÞùßæXù ¦çøÞ·cJßÈá ·áâ 溇ᢠ®Kí ·çÕ×µV ¥ÍßdÉÞÏæM¿áKá. ®Üïáµ{áæ¿ÏᢠÙãÆÏJßæXùÏᢠ¦çøÞ·cJßÈí ÉÞW ÈÜïÄÞæÃKí ®ÜïÞÕVAᢠ¥ùßÏÞ¢. dÉÞÏ¢ µâ¿áçLÞùᢠÎÞÈØßµÈßÜÏßÜáIÞµáK ĵV‚æÏ Ä¿ÏÞÈᢠÉÞW ØÙÞÏßAáKá ®KÄí ÉáÄßÏ ¥ùßÕÞÃí. ¨ ø¢·Jí µâ¿áÄW ·çÕ×ÃBZ ¦ÕÖcÎÞæÃCßÜᢠÉÞÜßÜ¿BßÏ çÉÞ×ÃBZ ÄÜç‚ÞùßæXù dÉÕVJÈæJ çÈøßGá ÌÞÇßAáKá ®Kí ·çÕ×µV. ¼àÕßÄ èÖÜßÏßW ÎÞx¢ ÕøáJßæAÞIí ÈÞÂàÎçÈÞèÕµÜcBæ{ µáùÏíAáµçÏÞ Ä¿ÏáµçÏÞ æº‡ÞX Õ{æø ®{áMJßW ÕcµíÄßµZAí ØÞÇßAáK µÞøc¢ µâ¿ßÏÞÃßÄí. Î¿ß µÞGÞæÄ ÎáÄßVKÕVAᢠÉÞ¿ÈàAßÏ æµÞÝáMá µáùE ÉÞW µá¿ßAáKÄí ÖàÜÎÞAÞ¢. §XùVÈÞ×ÃW ÁÏùß ç¼ÃÜßÜÞÃí ¨ ÉÀÈ¢ dÉØßiàµøß‚ßøßAáKÄí.

ചൈനീസ് ഭക്ഷണം കാന്‍സര്‍ ഉണ്ടാക്കും !

ÈßBZ èºÈàØí ÍfÃÖÞÜ ÏßæÜ Øí@ßø¢ ØwVÖµçÈÞ?®CßW ØâfßAáµ. ÈßBZAá  µÞXØV ÕøÞÈáU ØÞÇcĵZ µâ¿áÄÜÞ æÃKí ÉÀÈBZ ØâºßMßAáKá. èºÈàØí ÍfÃB{ßW ¥¿BßÏßøßAáK ¥¼ßçÈÞçÎÞçGÞÏÞÃí µÞXØ ùßÈá dÉÇÞȵÞøÃAÞøX.

æµÞWAJÏßæÜ çÈÄÞ¼ß ØáÍÞ×í ºdwçÌÞØí µÞXØV ùßØV‚í §XØíxßxcâGí (®X®ØíØßÌßØߦV°) ¦Ãí §Äá Ø¢Ìtß‚ ÉÀÈùßçMÞVGí ÉáùJáÕßGÄí. È·ødÉçÆÖB{ßW ÕÝßÏøßµßW ÈßKáU èºÈàØí ÍfÃB{áæ¿Ïᢠ¥¼ßçÈÞçÎÞçGÞÏáæ¿Ïᢠ©ÉçÏÞ·¢ ÕVÇß‚á ÕøßµÏÞÃí. ¦ÎÞÖÏ µÞXØV Éß¿ßæÉG 134 çøÞ·ßµæ{ ÉÀÈÕßçÇÏÎÞAßÏÞÃí §XØíxßxcâGí ùßçMÞVGí ćÞùÞAßÏßøßAáKÄí.

§ÕøßW  ÍâøßÍÞ·¢ çÉøᢠÕÝßÏøßµßW ÈßKáU µ¿µ{ßW ÈßKᢠØíÅßøÎÞÏß èºÈàØí Ífâ ©ÉçÏÞ·ß‚á ÕøáKÕøÞæÃKÞÃí µæIJW. §ÄßW ɵáÄßÏßÜÇßµ¢ çÉVAᢠ¦ÎÞÖÏ¢, æºùáµá¿W, ÕXµá¿W ®Kà ¥ÕÏÕB{ßÜÞÃí µÞXØV Éß¿ß æÉGßøßAáKÄí.

çÜÞµÞçøÞ·c Ø¢¸¿È ¥¼ßçÈÞçÎÞçGÞÏáæ¿ ©ÉçÏÞ·¢ ¥Éµ¿µøÎÞæÃKí ÎáKùßÏßMá ÈWµßÏßGáUÄÞÃí. ÎáKùßÏß MáµZ ÈWµÞùáæICßÜᢠ¼ÈBZ §çÄ µáùß‚í ¥Çßµ¢ çÌÞÇ ÕÞXÎÞøæÜïKí ÉÀÈJßW ÉùÏáKá.

മരുന്ന് നല്‍കുമ്പോള്‍ ഒഴിവാകേണ്ടത് !!

ÎøáKí ÈWµáçOÞÝáU ¥dÖi µáEßæa ¼àÕÈá ÄæK Íà×ÃßÏÞµÞ¢. µãÄcÎÞÏ ÎøáKí µãÄcÎÞÏ ¥{ÕßW, µãÄcÎÞÏ §¿çÕ{µ{ßW ÄæK ÈWµßÏÞçÜ ÉâVà dÉçÏ޼Ȣ ÜÍßAâ. µáGßµZAá ÎøáKí ÈWµáçOÞZ ÎÞÄÞÉßÄÞAZ ÄàV‚ÏÞÏᢠ²ÝßÕÞçAI µÞøcB{ᢠ¥ÕÏíAáU ÉøßÙÞøB{ᢠ¥ùßÏÞ¢.

1 çÁÞµí¿ùáæ¿ ÈßVçÆÖÎßÜïÞæÄ ÎøáKí ÕÞBáµ
ØÎÏ¢, Éâ §Õ ÜÞÍßAÞX çÕIßÏÞÕᢠçÁÞµí¿ùáæ¿ ºàGßÜïÞæÄ ÎøáKí ÕÞBÞX ÎÞÄÞÉßÄÞAZ ÄàøáÎÞÈßAáKÄí. ÎâJ µáGßçAÞ, ØáÙãJßæa µáGßçAÞ ¥Øá~¢ ÕKçMÞZ ÈWµßÏ ÎøáKá ÄæKÏ޵ᢠ§BæÈ ÕÞBáKÄí. ³VAáµ, ²øÞZAá ËÜdÉÆÎÞÏ ÎøáKí ÎxáUÕøáæ¿ ¥Øá~¢ ÎÞxÃæÎKßÜï. ÎÞdÄÎÜï, ·áøáÄøÎÞÏ ÉÞVÖbËÜBZAᢠ§Äá µÞøÃÎÞµÞ¢. ¦ÕÖcÎßÜïÞæÄ ¦aßÌçÏÞGßµí µÝßAáKÄá çøÞ·JßÈá µÞøÃÎÞÏ ÌÞµí¿àøßÏ ¦ ÎøáKßæÈÄßæø dÉÄßçøÞÇ ÖµíÄß çÈ¿áKÄßÈᢠ§¿ÏÞAá¢.

dÖißçAIÄí
ÉÈß, ¼ÜçÆÞ×¢ Äá¿BßÏ ¥Øá~ÜfÃBZ µIá Äá¿BáçOÞZ µáEßæÈ ¦Õß Éß¿ßMßAáµÏᢠÕßdÖÎßAÞÈÈáÕÆßAáµÏᢠ溇áµ. ¥¿áJ ÆßÕØ¢ øÞÕßæÜ ¥Øá~¢ µáùEßGßæÜïCßW ÈßVÌtÎÞÏᢠçÁÞµí¿æù µÞÃßAáµ. çÁÞµí¿ùáæ¿ ÈßVçÆÖdɵÞø¢ ÎÞdÄ¢ ÎøáKí ÈWµáµ. µÝßÏáKÄᢠÕà¿ßæa ¥¿áJáU çÁÞµí¿æù ØíÅßøÎÞÏß µÞÃáKÄá ÈÜïÄÞÃí. µáEßæa æÎÁßAW ÙßØíxùß ¥ùßEí ºßµßrßAÞX §Äá ØÙÞÏßAá¢.

2 ¥ÎßÄ çÁÞØí æµÞ¿áAáµ
ÎøáKí µÝß‚ ©¿æÈ ËÜ¢ µIßæÜïCßW ºßÜ ¥NÎÞVAá æ¿X×ÈÞÃí. ¥Øá~¢ æÉæGKá ÎÞùáæÎK ÇÞøÃÏßW ÎøáKßæa ¥{Õí µâGá¢. ¥ÎßÄÎÞÏß ÎøáKí µÝßAáKÄá ÕÝß ¥Øá~¢ ÎÞùßæÜïKá ÎÞdÄÎÜï, ÎÞøµÎÞÏ ÉÞVÖbËÜB{áIÞAáµÏᢠ溇á¢. ÉÞøæØxçÎÞZ ©ZæMæ¿ÏáU ÎøáKáµ{áæ¿ ¥ÎßÄ ©ÉçÏÞ·¢ ÖøàøJßæÜ ¦LøÞÕÏÕB{áæ¿ dÉÕVJÈ¢ ĵøÞùßÜÞAáæÎKá ÉÀÈB{ßW æÄ{ßEßGáIí.

dÖißçAIÄí
çÁÞµí¿V ÈßVçÆÖß‚ ¥{ÕßW ÎÞdÄ¢ ÎøáKí ÈWAáµ. ¥{Õí ¥WÉ¢ µáùEÞÜᢠµáÝMæÎÞKáÎáIÞµßÜï. ¥çÄ ØÎÏ¢ çÁÞØí µâ¿ÞÄßøßAÞX dÉçÄcµ¢ dÖißAáµ. ¦aßÌçÏÞGßµí µÝß‚ÞÜᢠºßÜ ¥Øá~B{áæ¿ ÄàdÕÄ µáùÏÞX ÎâçKÞ ÈÞçÜÞ ÆßÕØæοáçJAÞ¢. §ÄßW æ¿X×È¿ßçAIÄßÜï. µáEßæa ¦çøÞ·c¢ Äàæø æ΂æM¿áKßæÜïK çÄÞKÜáæICßW çÁÞµí¿æù Õß{ß‚á Ø¢ÖÏ¢ ÄàVAÞ¢.

3 ¦ÙÞø ÈßÏdLâ
¥Øá~¢ ÕKÞW Ífâ µÝßAÞÈáU ÄÞWÉøc¢ µáùÏáKÄá ØÞÇÞøÃÎÞÃí. ®KÞW ¥Øá~ÎáUçMÞZ Ífâ ÆÙßAßÜï ®K ÇÞøÃÏßW ºßÜ ¥NÎÞV µáGßµZAá ØÞÇÞøà Ífâ ÈWµßÜï. §Äí ¥Øá~ÎáU µáEßÈá fàÃÕᢠÄ{V‚ÏáÎáIÞAá¢. ÆßÕçØÈ ÍfÃJßÜâæ¿ µßçGI µÞÜùßÏᢠçÉÞ×µB{áæÎÞæA ¥Øá~ÎáUçMÞÝᢠµáEßÈí ¦ÕÖcÎÞÃí.

dÖißçAIÄí
¥Øá~ÎáUçMÞÝᢠµáEßÈí §×í¿ÎáU ØÞÇÞøà Ífâ ÈWµáµ. ÄÃáMáUÄᢠÉݵßÏÄáÎÞÏ Ífâ ²ÝßÕÞAÞ¢. »VÆßÏᢠÕÏùß{AÕáÎáU µáEáBZAí ܸáÕÞÏ Ífâ ÎÄßÏÞµá¢. §ÕVAí ©MßG µEßæÕUÕᢠ²¦V®Øí ÜÞÏÈßÏᢠÈWµáµ. µÏíÉáU ÎøáKáµZ ÈWµáçOÞZ ²øá ÈáUí ÎÇáø¢ µâ¿ß æµÞ¿áAÞ¢.

4 µãÄcØÎÏ¢ ÉÞÜßAÞÄßøßAáµ
ÎøáKí ÈWçµI ØÎÏ¢ ²çKÞ øçIÞ ÄÕà æÄxáKÄáæµÞIá µáÝMæÎÞKáÎßæÜïKá µøáÄáKÕøáIí. ³çøÞ ÎøáKßæaÏᢠçÁÞØí µÃAÞAßÏÞÕᢠØÎÏ¢ ÈßÖíºÏßAáµ. ØÎÏ¢ æÄxáKçÄÞæ¿ ÎøáKßæa çÁÞØᢠæÄxá¢. §Äí ¥Øá~¢ µáùÏáKÄßÈá µÞÜÄÞÎØÎáIÞAá¢. ¥ÄßÈÞW çÁÞµí¿V ÈßVçÆÖß‚ §¿çÕ{ÏßW ÄæK ÎøáKí µÝßAáµ.

dÖißçAIÄí
ÎøáKí æºùßÏ µáMßµ{ßÜÞAß ¥ÄßÈá ÉáùJí ØÎÏÕᢠçÁÞØᢠ®ÝáÄß ®çMÞÝᢠµÞÃÞÕáK ÕßÇJßW ØâfßAáµ. ©ùBáK µáGßæÏ ¥VÇ øÞdÄßÏßW Õß{ßæ‚ÝáçKWÉß‚á ÎøáKí æµÞ¿áçAI ¦ÕÖcÎßÜï. ɵø¢ ²çKÞ øçIÞ çÈøÎÞÏß çÁÞØí dµÎàµøßAÞX çÁÞµí¿çùÞ¿í ¦ÕÖcæM¿Þ¢. ÎùÕß dÉÖíÈÎÞµáKáæICßW ¥ÜÞù¢ æØxí 溇áµ. ÍfÃçÖ×¢ µÝßçAI ·á{ßµµZ ¦ÙÞø¢ µÝß‚í ¥øÎÃßAâùßÈáçÖ×¢ ÈWµáµ. ÍfÃJßÈá ÎáOá µÝßçAIÕ ¥øÎÃßAâV ÎáOᢠµÝßMßAáµ.

5 ¥Øá~¢ µáùÏáKçÄÞæ¿ ÎøáKí ÈßVJáµ
µáEßæa ¥Øá~¢ µáùæEKá çÄÞKáKçÄÞæ¿ ÎøáKí ÈßVJáK ÎÞÄÞÉßÄÞA{áIí. ÌÞÙcÜfÃBZ ÎÞùßÏÄá æµÞIí ¥Øá~¢ ÉâVÃÎÞÏᢠÕßGáÎÞùßæÏKá µøáÄøáÄí. ³çøÞ ÎøáKßÈᢠÈßÖíºßÄ çÁÞØí µÃAÞAßÏßGáIÞµá¢. §¿ÏíAí ÎøáKí ÈßVJßÏÞW ÎøáKßæa ËÜ¢ ÉâVÃÎÞÏß ÜÍßAßÜï. §Äí ¥Øá~¢ ÕàIᢠÕøÞX ÕÝßæÏÞøáAá¢.

dÖißçAIÄí
²øá ÄÕà ÕÞBßÏ ÎøáKí ÄàVKÞW §Èß ÎøáKí çÕæIKá ÕÏíAøáÄí. ¥Øá~¢ µáùEÞÜᢠçÁÞµí¿V ÈßVçÆÖß‚ µÞÜÏ{ÕßW ÎáÝáÕÈᢠÎøáKí Äá¿øáµ.

6 µÞÜÞÕÇß µÝßE ÎøáKáµZ æµÞ¿áAáµ
®çKÞ ²øßAW ÕÞBßÏ ÎøáKí ÕàIᢠµáEßÈá ÈWµáK dÉÕÃÄ ²Gᢠ¦çøÞ·cµøÎÜï. ØßùMí øâÉJßW ÜÍßAáK ¦aßÌçÏÞGßAáµZ µáMß ÄáùKí, ÎâçKÞ ÈÞçÜÞ ÆßÕØ¢ µÝßEÞW ËÜ¢ ÈWµßæÜïKá ÎÞdÄÎÜï ¦çøÞ·cJßÈá çÆÞ×µøÕáÎÞÃí.

dÖißçAIÄí
çøÞ·¢ ÉâVÃÎÞÏᢠÎÞùßÏÄßÈáçÖ×¢ ÎøáKí Îß‚ÎáæICßW Øâfß‚á ÕÏíçAI ¦ÕÖcÎßÜï. ÉÞøæØxçÎÞZ, µËíØßùMí ®KßÕ ®µíØíÉÏùß çÁxí µÝßÏáKÄá Õæø ©ÉçÏÞ·ßAÞ¢.

7 ÉÞVÖbËÜÎáIÞAáK ÎøáKáµZ æµÞ¿áAáµ
µáEßÈá ÉÞVÖbËÜÎáIÞAáKÄᢠ¥ÜV¼ßÏáIÞAáKÄáÎÞÏ ÎøáKáµZ ¯æÄÞæAæÏKá ÎÞÄÞÉßÄÞAZ ¥ùßEßøßAâ. ºßÜ ÎøáKáµZ ²øáÎß‚á µÝßAáçOÞZ ÄNßW dÉÄßdÉÕVJÈ¢ È¿JáKÄáÎâÜ¢ ¥Õ ËÜdÉÆÎÞµÞæÄ çÉÞçÏAÞ¢. ºßÜ èÕxÎßX ¿ÞÌíÜxáµZ, ÎøáKáµZ Äá¿BßÏÕ ²øáÎß‚á µÝßAáKÄí ¦çøÞ·cdÉÖíÈB{áIÞAá¢.

dÖißçAIÄí
ÎçxæÄCßÜᢠçøÞ·JßÈá ØíÅßøÎÞÏß ÎøáçKÞ ØƒßæÎçaÞ µÝßAáKáæICßW ¦ ÕßÕø¢ çÁÞµí¿çùÞ¿á ÉùÏÞ¢. ÉÜÄø¢ ÎøáKáµZ dÉÄßdÉÕVJßAáKÕÏæÜïKí ©ùMí ÕøáJáµ. ¯æÄCßÜᢠÎøáKí µáGßAí ¥ÜV¼ßÏáIÞAáKáæÕCßW ¦ ÕßÕø¢ çÁÞµí¿çùÞ¿á ÈßVÌtÎÞÏᢠÉùÏâ. çÁÞµí¿æù µÞÃÞX çÉÞµáçOÞZ ÎáOí µÝß‚ ÎøáKßæa dÉßØídµßÉí×X µâ¿ß æµÞIá çÉÞµáKÄÞÃá ÈÜïÄí.

8 èÕxÎßX ·á{ßµµZ ¥ÎßÄÎÞµøáÄí
µáGßAá fàâ, çÕI çÉÞ×µ¢ ÜÍßAáKßÜï Äá¿BßÏ ÉøÞÄßµZAí ¥NÎÞV ÉøßÙÞø¢ µæIJáKÄá èÕxÎßX ·á{ßµµZ ÈWµßÏÞÃí. §ÕÏáæ¿ ¥ÎßÄÎÞÏ ©ÉçÏÞ·¢ ·áøáÄøÎÞÏ ¦çøÞ·c dÉÖíÈB{áIÞAá¢.

dÖißçAIÄí
ÉÝBZ, É‚AùßµZ, ÇÞÈcBZ Äá¿BßÏÕÏßÜâæ¿ ¦ÕÖcÎÞÏ èÕxÎßÈáµZ ÜÍßAá¢. çÁÞµí¿ùáæ¿ ÈßVçÆÖdɵÞø¢ ÎÞdÄçÎ èÕxÎßX ·á{ßµµZ ÈWµÞÕâ. ²KßçÜæù èÕxÎßX ·á{ßµµZ µÝßAáçOÞZ §Õ ÄNßW dÉÄßdÉÕVJÈ¢ ©IÞµáçÎÞæÏKÄá çÁÞµí¿çùÞ¿á çºÞÆß‚á ÎÈØßÜÞAâ.

9 ÖøàøÍÞø¢ µÃAÞAÞÄßøßAáµ
µáEßÈí ¥Øá~ÎáUçMÞZ, ÎáÄßVKÕV µÝßAáK ·á{ßµÏáæ¿ ÉµáÄß, ÈÞÜßæÜÞøá ÍÞ·¢ ®K ÎGßW µÃAÞAß æµÞ¿áAáK dÉÕà ÖøßÏÜï. ³çøÞøáJøáæ¿ÏᢠdÉÞÏJßæÈÞM¢ ÖøàøÍÞøÕᢠµâ¿ß µÃAÞAßÏÞÃá ÎøáKí ÈWçµIÄí. §BæÈ æºÏíÄßæÜïCßW ¥ÎßÄ çÁÞØí ÎâÜÎáU ÉÞVÖbËÜB{áIÞÕá¢.

dÖißçAIÄí
µáGßÏáæ¿ ÖøàøÍÞø¢ µâ¿ß µÃAÞAß ®dÄ çÁÞØí ÎøáKÞÃá ÈWçµIæÄKá çÁÞµí¿çùÞ¿á çºÞÆß‚á ÎÈØßÜÞAÞ¢. ²øá µÞøÃÕÖÞÜᢠÎáÄßVKÕVAáU ÎøáKí µáGßµZAá ÈWµÞÄßøßAáµ.

10 çÁÞµí¿ùáæ¿ ÈßVçÆÖBZ ¥Õ·ÃßAáµ
çøÞ·¢ ÉâVÃÎÞÏᢠÎÞùßÏ çÖ×ÕᢠÉùEßøßAáK µÞÜÞÕÇß ÎøáKí Äá¿øÃæÎKá çÁÞµí¿V ÈßVçÆÖßAáKÄí ¥Õ·ÃßAæM¿ÞùáIí. ÄÃáJ ¦ÙÞø¢ æµÞ¿áAøáæÄKá ÉùEÞÜᢠεÈí æ®Øídµà¢ §×í¿ÎÞÃçÜïÞ ®Ká µøáÄß ¥Äá æµÞ¿áAá¢. ÕßdÖ΢ ÈWµÃæÎKá çÁÞµí¿V ÈßVçÆÖß‚ÞÜᢠÐÞØí È×í¿æM¿áçÎÞæÏKá µøáÄß ¥Øá~ÎáU µáGßæÏ Øíµâ{ßW Õß¿á¢. §ÕæÏÞæA çøÞ·¢ çÍÆÎÞµáKÄßÈá µÞÜÄÞÎØÎáIÞAáæÎKá ÎÞdÄÎÜï çøÞ·æJ ÕàIᢠfÃß‚á ÕøáJáµÏᢠµâ¿ßÏÞÃá 溇áKÄí.

dÖißçAIÄí
çÁÞµí¿ùáæ¿ ÈßVçÆÖ¢ ÉâVÃÎÞÏᢠÉÞÜßAáµ. ¥Øá~ÎáU µáGßµZAá ÉâVÃÕßdÖ΢ ÈWµáµ.

ÕßÕøBZAá µ¿MÞ¿í
çÁÞ Øß æµ ÖÖßÇøX
µYØZGaí ÉàÁßÏÞd¿à×cX,
çÌÌß æÎçNÞùßÏW çÙÞØíÉßxW, çµÞÝßçAÞ¿í

Tuesday, February 14, 2012

മരുന്നുകളെ അറിഞ്ഞുപയോഗിക്കുക

Rx- താങ്കള്‍ കഴിക്കുക എന്നര്‍ഥം വരുന്ന റിസിപ്പി എന്നതിന്‍െറ R എന്ന അക്ഷരവും റോമന്‍ വൈദ്യ ദേവനായ ജൂപ്പിറ്ററിന്‍െറ jയും ചേര്‍ന്ന Rx എന്ന അടയാളം ലേബലിന്‍െറ ആദ്യഭാഗത്ത് കാണാം.മരുന്ന് താങ്കള്‍ക്ക് കഴിക്കാനുള്ളതാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
മരുന്നിന്‍െറ പേര്
തുടര്‍ന്ന് മരുന്നിന്‍െറ പേരാണ് ലേബലിലുണ്ടാവുക.രണ്ടു തരത്തില്‍ ഇത് രേഖപ്പെടുത്തിയിരിക്കും. Rx നു ശേഷം രേഖപ്പെടുത്തുന്നതാണ് ജനറിക് പേര് (ജനറിക് നെയിം).അതിനുതാഴെ എഴുതുന്നതാണ് ബ്രാന്‍ഡ് നെയിം. ഇവ തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാവണം.ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികള്‍ മരുന്ന് കടയില്‍ കൊടുക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ പറയാറുണ്ട്: ഇതിലെഴുതിയ മരുന്ന് തന്നെ മറ്റൊരു മരുന്ന് കമ്പനിയുടെ ഉണ്ട്, അത്  തന്നാല്‍പോരേ എന്ന്. ഡോക്ടര്‍ എഴുതിയ മരുന്ന് ഏതാണെന്ന് നോക്കി ബ്രാന്‍ഡ് മാറ്റിത്തരുകയാണ് അവര്‍ ചെയ്യുന്നത് .അതായത് പാരസിറ്റമോള്‍ എന്നത് ജനറിക് പേരാണ്.ഇവ ഇറക്കുന്ന മരുന്ന് കമ്പനികളുടെ ബ്രാന്‍ഡ് നെയിമാണ് കാല്‍പോള്‍,ഫെപ്പാനല്‍,ഡോളോ,ക്രോസിന്‍ എന്നിവ. മരുന്നിന്‍െറ മാത്ര എത്ര മില്ലി ഗ്രാം അടങ്ങിയിരിക്കും എന്നത് ലേബലില്‍ രേഖപ്പെടുത്തിയിരിക്കും.അതായത് each tablet contains......എന്ന് തുടങ്ങുന്നവയാകും ഇത്. തുടര്‍ന്ന് മരുന്നിന്‍െറ ജനറിക് നെയിം (പാരസിറ്റമോള്‍ ഉദാഹരണം) എഴുതിയിരിക്കും.ലേബലില്‍ മറ്റു ചില രാസഘടക പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കും.അതായത് നിറം,മധുരം എന്നിവക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ച രാസക്കൂട്ടുകളാകും ഇത്. ഇവക്ക് നേരെ Q.S എന്ന് എഴുതിയിരിക്കും.ക്വാളിറ്റി സഫിഷ്യന്‍റ് അതായത് ആവശ്യത്തിന് പാകമായ അളവ് അടങ്ങിയിരിക്കുന്നു എന്നാണത്.
ജനറിക് പേരിനോടൊപ്പം I.P,B.P,USP,BNF എന്നിങ്ങനെ അക്ഷരങ്ങള്‍ കാണാറില്ളേ. ഇത്  യഥാക്രമം ഇന്ത്യന്‍ ഫാര്‍മകോപിയ,ബ്രിട്ടീഷ് ഫാര്‍മകോപിയ,യുനൈറ്റഡ് സ്റ്റേറ്റ്സ് ഫാര്‍മകോപിയ,ബ്രിട്ടീഷ് നാഷനല്‍ ഫോര്‍മുലറി എന്നിവയുടെ ചുരുക്കപ്പേരാണ്. മരുന്നുകളെപോലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച അതത് രാജ്യങ്ങളിലെ അംഗീകൃത പുസ്തകങ്ങളാണിവ.അതിലെ നിബന്ധനകളനുസരിച്ചാണ് മരുന്ന് നിര്‍മാണമെന്നാണ് മരുന്നു കമ്പനികള്‍ ഇതിലൂടെ സൂചിപ്പിക്കുന്നത്.
പുറമെയുള്ള ഉപയോഗം
ശരീരത്തിന് പുറത്തുകൂടിയുള്ള ഉപയോഗത്തിന് മാത്രം നിര്‍ദേശിച്ചവയാണിവ.ഓയിന്‍മെന്‍റ്, ജെല്‍,ചില കാപ്സ്യൂളുകള്‍ എന്നിവക്കു പുറമെ ഇത് എഴുതിയിരിക്കും.അതുകൊണ്ട് ഇവ പ്രത്യേകിച്ച് ശ്രദ്ധിക്കണം.
ബാച്ച് നമ്പര്‍
ഏത് ബാച്ചില്‍ അഥവാ ലോട്ടില്‍ മരുന്ന് ഉള്‍പ്പെടുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലായിരിക്കും മരുന്ന് നിര്‍മാണം. ഒരുമിച്ച് ഒറ്റ ദിവസം നിര്‍മിക്കുന്നവയാണ് ബാച്ച് അഥവാ ലോട്ട് ക്രമത്തില്‍ വരുന്നത്.ഗുണനിലവാരം ഉറപ്പുവരുത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേക ബാച്ചിലുള്ളവ അത് പാലിക്കുന്നില്ളെന്ന് തെളിയുകയാണെങ്കില്‍ അവ തിരിച്ചെടുക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്.ഇത്തരം അനവധി അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. ഡ്രഗ്സ് കണ്‍ട്രോളറുടെ പരിശോധനയിലാണത് തെളിയുക.അത്തരം അവസരങ്ങളില്‍ മരുന്നിന്‍െറ പേരും നിര്‍മാതാവിന്‍െറ പേരും ബാച്ച് നമ്പറുമുള്‍പ്പെടുത്തി ഡ്രഗ്സ് വകുപ്പ് പത്രപരസ്യം ചെയ്യും.അതുകൊണ്ട് മരുന്നിന്‍െറ ലേബല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മുന്നറിയിപ്പുകള്‍
മരുന്ന് എങ്ങനെ സൂക്ഷിച്ചുവെക്കണമെന്ന നിര്‍ദേശമാണ് ലേബലിലെ വാണിങ്സ് ആന്‍ഡ് ഡയറക്ഷന്‍സ് എന്നതിലുണ്ടാവുക. ചിലതില്‍ PROTECT FROM LIGHT എന്നുണ്ടാകും. സൂര്യപ്രകാശം തട്ടിയാല്‍ വേര്‍തിരിഞ്ഞുപോകുന്ന രാസഘടകങ്ങളടങ്ങിയവയാണിവ. Store in cool dry place എന്ന സൂചന പ്രകാരം എട്ട് ഡിഗ്രി സെന്‍റി ഗ്രേഡിനും 25 ഡിഗ്രി സെന്‍റിഗ്രേഡ് താപനിലക്കുമിടയില്‍ സൂക്ഷിച്ചുവെക്കണം. കണ്ണിലൊഴിക്കാനുള്ള മരുന്നുകള്‍ കുപ്പിപൊട്ടിച്ച് ഒരു മാസത്തിനുള്ളില്‍ ഉപയോഗിക്കണം.സിറപ്പുപോലുള്ള മരുന്നുകളില്‍ Shake well before use എന്നെഴുതിയിട്ടുണ്ടാകും.ഇവ  നല്ലപോലെ കുലുക്കിയേ ഉപയോഗിക്കാവൂ.
നിര്‍മാണ തീയതി,
കാലാവധി
Mfg.dt എന്നത് മരുന്ന് നിര്‍മാണതീയതിയാണ്. Exp.dt എന്നെഴുതിയതാണ് ശ്രദ്ധിക്കേണ്ടത്.അതിലെഴുതിയിരിക്കുന്ന മാസവും വര്‍ഷവും കഴിഞ്ഞാല്‍  അവ ഉപയോഗിക്കാനേ പാടില്ല.എന്നാല്‍ ശരിയായി സൂക്ഷിച്ചാല്‍ അതിലേറെ കാലം പ്രവര്‍ത്തനക്ഷമമുള്ളതാണ് മരുന്നുകളെന്ന വാദം നിലവിലുണ്ട്.
അളവെത്ര
എത്രയളവ് മരുന്ന് കഴിക്കണം എന്നത് സൂചിപ്പിക്കുന്നതാണ് ഡോസേജ്. മരുന്നിന് പുറത്ത് as directed by the physician എന്ന് കാണാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം നിശ്ചിത അളവില്‍ കഴിച്ചെങ്കില്‍ മാത്രമേ ഫലപ്രാപ്തിയിലത്തെുകയുള്ളൂ.ആന്‍റിബയോട്ടിക്കുകളുടെ കാലയളവില്‍ പ്രത്യേക ശ്രദ്ധവേണം. അസുഖം മാറിയെങ്കിലും ഡോസ് കാലയളവ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പൂര്‍ണമായും ഫലമുണ്ടാവുകയുള്ളൂ.
സാമ്പിളുകള്‍
ഡോക്ടര്‍മാര്‍ക്ക് നല്‍കാന്‍ മരുന്ന് കമ്പനികള്‍ തയാറാക്കിയ മരുന്നുകള്‍ക്ക് പുറത്ത് physicians sample, not for sale എന്നെഴുതിയിട്ടുണ്ടാകും.അത്തരം മരുന്നുകള്‍ വില്‍പനക്കുള്ളതല്ല.
മരുന്നുകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി രണ്ടായി തിരിക്കാം. ഡോക്ടറുടെ കുറിപ്പടി പ്രകാരം കഴിക്കേണ്ടവ.കുറിപ്പടി ഇല്ലാതെയും വാങ്ങാവുന്നവ. പാരസിറ്റമോള്‍ പോലുള്ള വേദന സംഹാരികളും മലപരിശോധന,ചുമ എന്നിവക്കുള്ള ചില മരുന്നുകളും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വാങ്ങാമെന്നതിനാല്‍ ഓവര്‍ ദ കൗണ്ടര്‍ ഡ്രഗ്സ്-ഒ.ടി.സി എന്ന ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍, ഇതിന്‍െറ ഉപയോഗം സംബന്ധിച്ച് കൃത്യമായ നിര്‍ദേശം രോഗിക്കില്ലാത്തതിനാല്‍ ഇത് പ്രോത്സാഹിപ്പിക്കപ്പെടാറില്ല.
നിയന്ത്രിത മരുന്നുകള്‍
മനോരോഗ ചികിത്സക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടെ നിയന്ത്രിത മരുന്നുകളുടെ ഗണത്തിലാണ്. ഇതിന്‍െറ ലേബലില്‍ Rx എന്നതിന്പകരം ഇതില്‍ NRx എന്നാണ് എഴുതിയിട്ടുണ്ടാവുക.ഇത്തരം മരുന്നുകളെപ്പറ്റിയുള്ള നിയമങ്ങള്‍ നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോക്ടറുടെ കുറിപ്പടിയോടു കൂടി മാത്രമേ ഇത്തരം മരുന്നുകളുടെ വില്‍പന പാടുള്ളൂവെന്ന് നിയമത്തില്‍ പറയുന്നു.
അതിനാല്‍, ലേബല്‍ നോക്കി മരുന്നുവാങ്ങുന്നത് ശീലമാക്കിയാല്‍   മരുന്നുകളെ അറിയാനേറെ ഉപകരിക്കും.

Monday, February 13, 2012

Lifestyles, Family, Woman, Kids, Parents

ഇണചേരലിന്റെ വ്യത്യസ്തതകള്‍ !!

ഒരേ മുറിയില്‍, ഒരേ കിടക്കയില്‍, ഒരേ രീതിയില്‍ നടക്കുന്ന വേഴ്ച അറുബോറാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതികഠിനമായ ലൈംഗിക സദാചാര മര്യാദകള്‍ക്ക് മുന്‍തൂക്കമുളള സമൂഹമായതിനാല്‍ ആളുമാറിയുളള രതി ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അതിനാല്‍ മംഗലം കഴിഞ്ഞവര്‍ രീതിയും ശൈലിയും വേദിയും മാറ്റിയാണ് ലൈംഗികതയില്‍ വ്യത്യസ്തത പരീക്ഷിയ്ക്കേണ്ടത്. ഇത് ആരോഗ്യകരമായ ദാമ്പത്യത്തെയാണ് ഊട്ടിയുറപ്പിയ്ക്കുന്നു.മികച്ച ദാമ്പത്യം ദീര്‍ഘനാള്‍ നിലനിറുത്താന്‍ ഏതൊരു മനസാസ്ത്രജ്ഞനും നിര്‍ദ്ദേശിയ്ക്കുന്ന പല കാര്യങ്ങളില്‍ ഒന്നാണ് വ്യത്യസ്ഥ സ്ഥലങ്ങളിലുള്ള രതി. വീട്ടില്‍ തന്നെ പൊതുവേ ഉപയോഗിയ്കാത്ത ഒരു സ്ഥലം ഇതിന് തിരഞ്ഞെടുക്കുന്നത് മികച്ച അനുഭവത്തിന് ഇടയാക്കുമത്രെ.കുളിമുറിയിലെ വേഴ്ചയും അങ്ങനെയൊരിനം തന്നെയാണ്. ഷവറില്‍ നിന്നും പെയ്യുന്ന ജലനാരുകള്‍ക്ക് കീഴെ നിന്നുളള രതി ലൈംഗിക ജീവിതത്തിലെ ആസ്വാദ്യകരമായ നിമിഷങ്ങളാണ് സമ്മാനിക്കുക. ഒരു തടസവും കൂടാതെ പല പുതിയ പരീക്ഷണങ്ങള്‍ നടത്താനുളള ഇടവുമാണ് കുളിമുറി.കുളിമുറി രതി അല്‍പം ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ്. ആവേശം കയറി സ്വയം മറന്നു പോയാല്‍ ചിലപ്പോള്‍ വഴുതി വീണേക്കാം. വീഴ്ചയുടെ അപകടങ്ങളെക്കുറിച്ചുകൂടെ മുന്‍കൂട്ടി ഓര്‍ക്കുന്നത് നല്ലത്. വീണു കിടക്കുന്നത് ആരെയും സഹായത്തിന് വിളിക്കാനാവാത്ത അവസ്ഥയിലാണെന്ന് ഓര്‍ക്കുന്നതും നന്ന്.

ചുരുക്കത്തില്‍ പരിസര ബോധം നഷ്ടപ്പെടാതെ വേണം ഈ രതിയ്ക്ക് തയ്യാറെടുക്കേണ്ടത്. പരിമിതികളെക്കുറിച്ച് നല്ല ബോധം വേണം. ആ ബോധം എപ്പോഴും മനസിലുണ്ടെങ്കില്‍ വ്യത്യസ്തമായ ഒരു ലൈംഗികാനുഭവമായിരിക്കും കുളിമുറിയില്‍ നിന്നും ലഭിക്കുക.
രീതികള്‍
നിന്നുകൊണ്ട് ചെയ്യാവുന്ന രതിരീതികളാണ് കുളിമുറിയ്ക്ക് അനുയോജ്യം. കിടന്നു കൊണ്ടും ആകാം. എന്നാല്‍ തറയുടെ കാഠിന്യവും വൃത്തിയും മറ്റുമൊക്കെ പരിഗണിക്കപ്പെടേണ്ടതാണ്. കട്ടിയേറിയ തറയില്‍ മുട്ടൂന്നി വേഴ്ച നടത്തുമ്പോള്‍ വേദനിക്കുകയും രതി ആസ്വദിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഒന്നോ രണ്ടോ ടവ്വല്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിയ്ക്കാം.ഒട്ടും സങ്കോചമില്ലാതെ വദനസുരതം നടത്താവുന്ന ഒരിടമാണ് കുളിമുറി. ഇന്ത്യക്കാര്‍ക്ക പൊതുവേ ഈ രതി രീതിയോട് അറപ്പാണ്.ജനനേന്ദ്രിയം വൃത്തികെട്ട അവയവമാണെന്ന ചിന്തയാണ് പലരെയും വദനസുരതം ചെയ്യുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. മറ്റേതു ശരീരഭാഗത്തെയും പോലെയാണ് നന്നായി കഴുകി വൃത്തിയാക്കിയ ലൈംഗികാവയവവും എന്ന ധാരണ ഉറപ്പിക്കാനും കുളിമുറി പറ്റിയ സ്ഥലമാണ്. ഇളം ചൂടുളള വെളളം വൃഷണ പേശികളില്‍ വീഴുമ്പോള്‍ അത് കൂടുതല്‍ അയയുകയും പങ്കാളിയ്ക്ക് അവയെ പ്രത്യേകം പരിലാളിക്കാനാവുകയും ചെയ്യും.

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന അഞ്ച് സെക്‌സ് പൊസിഷനുകള്‍ !!

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനില്‍ ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുക?

1 ഡോഗ് സ്‌റ്റൈല്‍: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതല്‍ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. 2 മിഷണറി പൊസിഷന്‍: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനാണിത്. 3 കൗ ഗേള്‍ സ്റ്റൈല്‍: സ്ത്രീകള്‍ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്‌സ് രീതിയാണിത്. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്‌സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും. 4 സ്പൂണ്‍ പൊസിഷന്‍: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന്‍ ചില സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ്. 5 സ്റ്റാന്റിങ് പൊസിഷന്‍: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അടുക്കളയിലെ മേശയോ ഓഫിസ് റൂമിലോ മേശയോ താങ്ങായി ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ ഇത് ഏറെ രസകരമായ അനുഭവമായിരിക്കും.

കിടക്കയില്‍ പെണ്ണ് പൂച്ചയെ പോലെ


പെണ്ണ് കിടക്കിയിലെത്തിയാല്‍ പൂച്ചയെ പോലെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു താരതമ്യം എന്നു ചിന്തിച്ചിട്ടുണ്ടോ? സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ ചിലര്‍ക്കു നാണമാണ്. മറ്റു ചിലരാവട്ടെ വൈകാരികമായി പുരുഷനൊപ്പം തന്നെ പ്രതികരിക്കും.

സെക്‌സിലേര്‍പ്പെടുമ്പോള്‍ ചില സ്ത്രീകളെങ്കിലും അക്രമികളായി മാറാറുണ്ട്. ഇവര്‍ പലപ്പോഴും 'ചൂടുപിടി'ക്കുമ്പോള്‍ പൂച്ചകള്‍ മാന്തുന്നതുപോലെ പുരുഷന്റെ പുറത്തും നെഞ്ചത്തും കൈകളിലും അള്ളിപ്പിടിക്കും. നല്ല നഖമുള്ളവര്‍ ഇണയുടെ ദേഹത്ത് മുറിവുകളുണ്ടാക്കിയില്ലെങ്കിലേ അദ്ഭൂതമുള്ളൂ.

സെക്‌സിലേര്‍പ്പെടുമ്പോഴും അതിനു മുമ്പുള്ള ആമുഖ ലീലകള്‍ക്കിടയിലും ഇണയുടെ ചുണ്ട് കടിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ഇവരെ സൂക്ഷിക്കണം. തീര്‍ച്ചയായും ചുണ്ടുകളിലുള്ള കടി സെക്‌സ് കൂടുതല്‍ ഊഷ്മളമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പൂച്ചകള്‍ കിടിപിടി കാണുന്നതു കണ്ടിട്ടുണ്ടോ? ചില സ്ത്രീകള്‍ കിടക്കയില്‍ പുരുഷനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെയ്ക്കും. അവര്‍ സ്‌നേഹിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നു. പുരുഷന്‍ സ്‌നേഹിക്കാനും. കിടക്കയില്‍ അല്‍പ്പം ആവേശം കാണിക്കുന്ന ഇവര്‍ അതിനുശേഷം അനുസരണക്കാരിയുടെ കുപ്പായമെടുത്ത് അണിയുകയും ചെയ്യും.

എങ്ങനെയാണ് സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത്?


സ്വയംഭോഗം ചെയ്യാന്‍ സ്ത്രീകള്‍ക്കും ഇഷ്ടമാണ്. പക്ഷേ, ഇക്കാര്യം അവര്‍ ഒരിക്കലും സമ്മതിക്കില്ലെന്നു മാത്രം. എങ്ങനെയെങ്കിലും ജി സ്‌പോട്ടിനെ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കാതിരിക്കില്ലെന്ന് ഉറപ്പാണ്. സാധാരണ കൈവിരലുകളോ സെക്‌സ് ടോയ്‌സുകളോ ഉപയോഗിച്ചാണ് സ്ത്രീകള്‍ ഈ അനിര്‍വചനീയമായ സുഖം തേടി പോകുന്നത്. സ്വയംഭോഗത്തിനായി സ്ത്രീകള്‍ സ്വീകരിക്കുന്ന രസകരമായ ചില മാര്‍ഗ്ഗങ്ങള്‍.


പച്ചക്കറികള്‍:
സ്വയംഭോഗ ശീലമുള്ള കുട്ടികള്‍ കക്കരിക്ക, കാരറ്റ്, വഴുതന എന്നീ പച്ചക്കറികളാണ് സാധാരണ ഉപയോഗിക്കാറുള്ളത്.പുരുഷന്മാരുടെ ലിംഗത്തിനു സമാനമാണെന്നതു തന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.

പഴം: സ്ത്രീകള്‍ പഴം തിന്നുന്നത് പലപ്പോഴും ലൈംഗികചുവയോടുകൂടി ചിത്രീകരിക്കാന്‍ പരസ്യങ്ങളിലും സിനിമകളിലും ശ്രമിക്കാറുണ്ട്. പഴത്തിന്റെ പ്രത്യേക ഘടന പെണ്‍കുട്ടികളുടെ സ്വയംഭോഗത്തെ കൂടുതല്‍ ആനന്ദകരമാക്കും. പഴുത്ത് പാകമാവാത്ത പഴമാണ് പലപ്പോഴും ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നത്.

മെഴുകുതിരി: വളരെ പരുക്കനാണിത്. കൂടാതെ അധികബലം പ്രയോഗിക്കുമ്പോള്‍ ചെറിയ ചെറിയ കഷണങ്ങള്‍ യോനിക്കുള്ളില്‍ കുടുങ്ങി പോവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കോണ്ടം ആവരണമായിട്ടാണ് ആനന്ദം കണ്ടെത്തുന്നത്.

കസേരകള്‍: പുരുഷ ലൈംഗിക അവയവത്തെ പോലെ ഉരുണ്ട പിടിയുള്ള കസേരകളാണ് ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, ഈ പരുക്കന്‍ പ്രയോഗം പലപ്പോഴും സ്ത്രീ ലൈംഗികാവയവത്തില്‍ മുറിവുണ്ടാക്കാറുണ്ട്.

വൈന്‍ കുപ്പികള്‍: കഴുത്ത് നീണ്ട വൈന്‍ കുപ്പികള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളും വിരളമല്ല. വീതികുറഞ്ഞ് നീളത്തിലുള്ള കുപ്പില്‍ ആനന്ദത്തിന്റെ പുതിയ ലോകം തന്നെ പെണ്‍കുട്ടികള്‍ക്ക് സമ്മാനിക്കുന്നു. പക്ഷേ, കുപ്പിയാണ് പൊട്ടും എന്ന റിസ്‌കുണ്ട്.

Health Tools !

മരുന്നുകളെ കുറിച്ച് മനസ്സിലാക്കാന്‍ ഒരു സൈറ്റ് !!

This website is the first of it’s kind and is an easily accessible source of information on various drugs available in India including their prices. The service being provided is absolutely free of charge to all it’s consumers.

Objective:

Medguide.India was launched in 2007 to serve the consumers for an easy access to accurate information on wide range of medicinal formulations and their prices at the click of mouse.

It has been a trusted source of information pertaining to:

1. Drugs being manufactured and/or marketed in India.
2. Directory of pharmaceutical organizations in the country.
3. Composition of brands and comparative prices of various brands of same composition

Benefits:
 
There are several thousand drugs manufacturers in the Indian Pharmaceutical Industry, who introduce new or modified products in the market at a rapid rate.
Our website:

1 Organizes and disseminates all this data to all it’s consumers free of charge.

2. Acts as a ready source of updated information for the medical professionals who find it tough
to keep updated on all advances and developments in the drug industry.
3. Comparative prices of various brands of a particular composition helps the consumers in getting a quality medicine at a cheaper rate.

Target Users:

This website has been designed keeping in mind that a non computer savvy end user has an easy access to information on generic drugs amongst plethora of brands.
The website has been planned in a way so that it serves as a reliable source of information to all concerned viz medical professionals, pharmacists, medical institutions, manufacturers in addition to consumers. for more details click here !

Saturday, February 11, 2012

Aroma therapy, herbal tea, food supplement !!

Ecoplanet provides solutions for the food, pharmaceutical, nutritional, aromatherapy and agricultural industries in close cooperation with our customers and partners for the need of ingredients.Our customers profit from our specialist strategy by gaining quick access to high level specialist knowledge, excellent support and customized integrated solutions.

We manufacture and source natural ingredients like herbs, herbal extracts, essential oils, career oils, oleoresins, aromatherapy products, food additives, teas, herbal teas, dry flowers etc.

ജോല്ലി മറന്നാലും ഉറങ്ങാന്‍ മറക്കരുതേ !!


Xnc¡pÅ PohnX¯n \mw hn«phogvNbv¡p X¿mdmhp¶ HcpImcyamWv Dd¡w. icnbmb Dd¡w In«msX tjm¸nMn\pt]mb Hc½ kz´w Ipªns\ ad¶pt]mb ]ckyw HmÀ¡p¶ntà -.- AXpIWvSp Nnesc¦nepw Nncn¨n«pWvSmhmw. AXn Imcyw CÃmXnÃ. \qdpIq«w Imcy§Ä sNbvXpXoÀ¡m\pÅt¸mÄ Dd¡s¯ \½Ä X¡mew amän\nÀ¯p¶p. F¶mÂ, AXp \ãs¸Sp¯p¶Xv \½psS DÂkmls¯bpw am\knImtcmKys¯bpw kuµcys¯bpw F¶pthWvS Poh\phsc  tZmjambn _m[n¡p¶Xmbn ]T\§Ä sXfnbn¨n«pWvSv. Dd¡w Hcp kabw \ãs¸Sp¯emsW¶p hnNmcn¡cpXv. ]e {]mb¯n ]ecoXnbnemWp \mw Dd§p¶Xv. Ipªmbncn¡pt¼mÄ HcmÄ IpdªXv 16 aWn¡qsd¦nepw Dd§pw. hfÀ¨bpsS Hmtcm L«¯nepw AXp Ipdªp Ipdªp hcpw. 

Thursday, February 9, 2012

അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ !!

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ. ഫിബ്രവരി 11ന് രാവിലെയാണ് ശസ്ത്രകിയ നടക്കുക. ഒരു ചെറിയ ശസ്ത്രക്രിയയാണ് ഇതെന്ന് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച അദേഹം സി.ടി സ്‌കാനിന് വിധേയനാകും. നിലവില്‍ ഭോജ്പുരി ഭാഷയിലുള്ള 'ഗംഗാദേവി' എന്ന് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അറുപത്തിയൊന്‍പതുകാരനായ ബച്ചന്‍. ഭാര്യ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Tuesday, February 7, 2012

In-shape Elastic Abdominal Binder


In-shape Elastic Abdominal Binder is a specially designed, scientifically proven orthopaedic product, which help to maintain your body shape easily. It masks the flaccid abdominal muscles and tones them up, eventually firming them, and prevents the expansion of waistline easily. In-shape abdominal binder is a medically prescribed orthopaedic product and is 100% safe. The Ortho-Care Research and Development Division has designed and developed In-shape after years of research work.

For superior quality and effectiveness, ensure the In-shape quality symbol on pack before buying. for more details click here 

രതി പരിശീലിക്കാന്‍ ലോകത്തെ ആദ്യത്തെ സ്കൂള്‍ ! Click here !


ഡോക്ടറുടെ മറുപടികള്‍ (വിവിധ അസുഖങ്ങളെ കുറിച്ച് ) അറിയാന്‍ !!

ഡോക്ടറുടെ മറുപടികള്‍ (വിവിധ അസുഖങ്ങളെ കുറിച്ച് ) അറിയാന്‍ !! തലകെട്ട് ക്ലിക്ക് ചെയ്തു സൈറ്റ് ലേക്ക് പോകാവുന്നതാണ്.  

Q & A

ഞാന്‍ 26 വയസുള്ള യുവാവാണ്. ഒരാഴ്ചക്കകം എന്റെ വിവാഹമാണ്. ഒന്നുരണ്ടു വര്‍ഷത്തേക്ക് മക്കള്‍ വേണ്ട എന്ന് ഇതിനോടകം തന്നെ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. "സുരക്ഷിതകാലം" നോക്കാമെന്നാണ്‌ കരുതുന്നത്. ഇതിനെപ്പറ്റി വിശദമായി പറഞ്ഞുതരാമോ?

അണ്ഡവിസര്‍ജനം നടന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബീജവുമായി യോജിച്ചാല്‍ ഗര്‍ഭധാരണം നടക്കും എന്ന വസ്തുതയെ അടിസ്ഥാനപ്പെടുത്തിയാണ് സുരക്ഷിതകാലം നിര്‍ണയിക്കുന്നത്. അടുത്ത മാസമുറ വരാവുന്ന ആദ്യത്തെ ദിവസത്തില്‍ നിന്ന് 14 ദിവസം മുമ്പാണ് അണ്ഡവിസര്‍ജനം നടക്കേണ്ടത്. ഈ ദിവസത്തിന്റെ അഞ്ചു ദിവസം മുമ്പേയും 5 ദിവസത്തിനു ശേഷവുമാണ് ഗര്‍ഭധാരണസാധ്യതയുള്ള ദിവസങ്ങള്‍. മുപ്പതു ദിവസത്തിലൊരിക്കല്‍ മാസമുറ വരുന്ന സ്ത്രീയില്‍ മാസമുറയുടെ ഒന്നാം ദിവസം മുതല്‍ 12 ദിവസത്തിനും 22 ദിവസത്തിനും ഇടയില്‍ ഗര്‍ഭധാരണം ഉണ്ടാവാം. മറ്റു ദിവസങ്ങള്‍ താരതമ്യേന സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. എങ്കിലും ഈ ദിവസങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത തികച്ചും തള്ളിക്കളയാനാവില്ല. കാരണം അണ്ഡവിസര്‍ജനത്തിനും ആര്‍ത്തവചക്രത്തിലും ഓരോ മാസവും ഉണ്ടാകാവുന്ന വ്യതിയാനം തന്നെ.

Saturday, February 4, 2012

നഴ്‌സുമാരുടെ സമരം: എസ്മ പ്രയോഗിക്കില്ല

കൊച്ചി: സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ സമരത്തിനെതിരെ 'എസ്മ' പ്രയോഗിക്കില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കൃത്രിമരേഖകള്‍ ഹാജരാക്കിയ ആസ്പത്രികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആസ്പത്രികളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ബാങ്ക് വഴി മാത്രമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Thursday, February 2, 2012

ഏഴ് കിലോഗ്രാം തൂകമുള്ള കുഞ്ഞിനു രക്ത രഹിത ശസ്ത്രക്രിയ !!

çµÞGÏ¢: ¯Ýá µßçÜÞd·Þ¢ ÎÞdÄ¢ ÄâAÎáU µáEßÈí øµíÄøÙßÄ ÙãÆÏ ÖØídÄdµßÏ Õ߼ϵøÎÞÏß È¿Jß. ÍÞøÄí µÞVÁßçÏÞ ÕÞØíµáÜV §XØíxßxcâGßæÜ ØÙãÆÏÞ ÙÞVGí Ø¢¸ÎÞÃí ÙãÆÏ¢ ÄáùKáU ÈâÄÈøàÄßÏßÜáU ÖØídÄdµßÏ È¿JßÏÄí. dÉÞÏÉâVJßÏÞÏÕøßW øµíÄøÙßÄ ÙãÆÏÖØídÄdµßÏ È¿JÞùáæICßÜᢠµáGßµ{ßW ¥ÉâVÕÎÞÃí. ¼zÈÞ ÙãÆÏ èÕµÜcÎáUÄᢠ²øá ÕÏØá ÎÞdÄÕáÎáU æµÞ‚ß èÕxßÜ ÎÞ{ßçÏAW ÕV·àØíê ÌßKß ÆOÄßµ{áæ¿ ÎµZ ¼ÈßçÎÞZ ¦Ãí ³Mçù×Èá ÕßçÇÏÏÞÏÄí.

ÙãÆÏJßæa ÄÞÝæJ øIí ¥ùµZ ÄNßÜáU ÍßJßÏßW ÆbÞøÕᢠÖbÞØÈÞ{JßçÜAáU øµíÄAáÝÜßæa Äá¿AJßW ¥¿Mᢠ©IÞÏßøáKá. §Äá ÎâÜ¢ µáEßÈí ¥¿ßA¿ß ÖbÞØçµÞÖJßW ¥ÃáÌÞÇÏᢠÄWËÜÎÞÏß Õ{V‚AáùÕᢠ¥ÈáÍÕæMGßøáKá.

³Øíçd¿ÜßÏÏßÜᢠÏáæµÏßÜᢠ§JøJßW ÖØídÄdµßÏ È¿JáK ØíÅÞÉÈB{ßæÜ çÁÞµí¿VÎÞøáæ¿ ©ÉçÆÖ¢ çÄ¿ßÏßøáKá. ÖØídÄdµßÏÏíAá çÖ×¢ µáGß ¯ÝÞ¢ ÆßÕØ¢ ¦ÖáÉdÄßÏßW ÈßKá ÁßØíºÞV¼ÞÏß.

ÍÞøÄí µÞVÁßçÏÞ ÕÞØíµáÜV §XØíxßxcâGßæÜ ÙãÆÏÖØídÄdµßÏ ÕßÆ·íÇøÞÏ çÁÞ. ÎÞVGßX ¯dÌÙÞ¢, çÁÞ. Ø¼ß øÞÇÞµã×íÃX, µÞVÁßÏÞµí ¥ÈØíæÄxßØíxí çÁÞ. çÄÞÎØí ÕV·àØí, æÉVËâ×ÃßØíxí Øßtá, µÞVÁßçÏÞ{¼ßØíxí çÁÞ. æ¼ÏߢØí çÄÞÎØí, ÉàÁßÏÞd¿ß×cX çÁÞ. dÉàÄ ÜâçAÞØí, ¥ÁíÎßÈßØíçd¿xàÕí ³ËßØV çÁÞ. ÕßçÈÞÆí ÕßÖbÈÞÅX ®KßÕV ÖØídÄdµßÏÏíAá çÈÄãÄb¢ ÈWµß.

Wednesday, February 1, 2012

BMI - 'ബോഡി മാസ്സ് ഇന്‍ഡക്സ്‌'

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവരേയും അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. തീരെ മെലിഞ്ഞിരുന്ന കാലത്ത് തടി വെക്കാന്‍ കൊതിച്ചവര്‍ ഇപ്പൊ തടി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്. ഇവിടെ വില്ലനാകുന്നത് മറ്റാരുമല്ല തടിയുടെ ഉറ്റ ബന്ധുവായ കൊളസ്ട്രോള്‍ തന്നെ. നിങ്ങളുടെ ബി എം ഐ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ നല്‍കൂ;

നിങ്ങളുടെ വണ്ണം അമിതമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും?



BMI എന്ന മൂന്നു അക്ഷരം ഇതിനു സഹായിക്കുന്നു. 'ബോഡി മാസ്സ് ഇന്‍ഡക്സ്‌' എന്നാല്‍ ഇതു സ്വയം കണ്ടെത്താനാവും. ആദ്യം നിങ്ങളുടെ BMI കണ്ടെത്തുക.നിങ്ങളുടെ ഭാരത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ശരീരത്തിലെ കൊഴുപ്പിന്റെ അളവാണ്.





BMI = ഭാരം (kg)

———————————
പൊക്കം x പൊക്കം (m)




ഉദാഹരണത്തിന് പൊക്കം 1.70 മീറ്ററും ഭാരം 60 കിലോയും ആണെന്നിരിക്കട്ടെ. നിങ്ങളുടെ BMI എന്നത് ( 60 / (1.7 x 1.7) ) 20.8 ആയിരിക്കും.നിങ്ങളുടെ BMI 18.5ല്‍ താഴെ ആണെങ്കില്‍ ഭാരക്കുറവ്, 18.5 മുതല്‍ 24.9 വരെ സ്വാഭാവിക ഭാരം , 25 മുതല്‍ 29.9 വരെ അമിതവണ്ണം, 30ല്‍ കൂടുതല്‍ പൊണ്ണത്തടി എന്നിങ്ങനെ കണക്കാക്കാം. നിങ്ങളുടെ ബി എം ഐ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ നല്‍കൂ;

(courtesy:thattukadablog.com)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള ബ്ലോഗ്‌

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉള്ള ബ്ലോഗ്‌ ആണ്..www.stopkerala.blogspot.in

രണ്ട്‌ ഹൃദയം, രണ്ടും നിലച്ചു !!

കടുത്ത ഹൃദ്രോഗ ലക്ഷണങ്ങളുമായാണ്‌ 71 കാരനായ ഒരു രോഗി ഇറ്റലിയിലെ ഒരു ആശുപത്രിയില്‍ എത്തിയത്‌. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ ഞെട്ടിപ്പോയി- രോഗിക്ക്‌ ഒന്നല്ല രണ്ടാണ്‌ ഹൃദയം, രണ്ടും നിലച്ചിരിക്കുന്നു! എന്നാല്‍, പേസ്‌മേക്കറിന്റെ സഹായത്തോടെ രോഗിയുടെ ജീവന്‍ പിടിച്ചു നിര്‍ത്താനും തുടര്‍ ചികിത്സയിലൂടെ രോഗിയെ പഴയനിലയില്‍ ആക്കാനും ഡോക്‌ടര്‍മാര്‍ക്ക്‌ കഴിഞ്ഞു.

ഇദ്ദേഹം കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നുവത്രെ. അന്ന്‌ ഗുരുതരാവസ്‌ഥയിലായിരുന്നതിനാല്‍ പുതിയ ഹൃദയം കൂടി ചേര്‍ത്തുവയ്‌ക്കാനായിരുന്നു ഡോക്‌ടര്‍മാരുടെ തീരുമാനം. എന്തായാലും അന്ന്‌ മുതല്‍ ഇദ്ദേഹം രണ്ട്‌ ഹൃദയങ്ങളുടെ ഉടമസ്‌ഥനായി!

സംഭവം നടന്നത്‌ ഒരു വര്‍ഷം മുന്‍പാണ്‌ എങ്കിലും വാര്‍ത്ത പുറത്തുവന്നത്‌ അടുത്ത കാലത്താണ്‌. ചികിത്സയിലൂടെ ഇരുഹൃദയങ്ങളും വീണ്ടും സാധാരണ നിലയിലായി. പേസ്‌മേക്കറിന്റെ സഹായമില്ലാതെ ആശുപത്രി വിട്ട കക്ഷി ഇപ്പോള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഇല്ലാതെ സുഖമായി കഴിയുന്നു എന്നും 'അനള്‍സ്‌ ഓഫ്‌ എമര്‍ജന്‍സി മെഡിസിന്‍' റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഒരു ഹൃദയത്തിനൊപ്പം മറ്റൊന്നുകൂടി ചേര്‍ത്തുവയ്‌ക്കുന്ന തരം ശസ്‌ത്രക്രിയയ്‌ക്ക് 'ഹെറ്റിറോടോപിക്‌' ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ എന്നാണ്‌ പറയുന്നത്‌.

ചൈനീസ്‌ ബാലന്‌ ഇരുട്ടില്ല! !

കാഴ്‌ചയുടെ കാര്യത്തില്‍ പൂച്ചകള്‍ക്ക്‌ രാത്രിയും പകലും തമ്മില്‍ വലിയ വ്യത്യാസം കാണില്ല. ഇതേപോലെയാണ്‌ നോംഗ്‌ യൂഹുയി എന്ന ചൈനീസ്‌ ബാലന്റെ കാര്യവും. രാത്രിയിലും പകലെന്ന പോലെ കാഴ്‌ചശക്‌തിയുണ്ട്‌ നോംഗിന്‌! കോമിക്‌ ബുക്കില്‍ നിന്ന്‌ ഇറങ്ങിവന്ന ഒരു കഥാപാത്രത്തിന്റെ പരിവേഷമാണ്‌ ഇദ്ദേഹത്തിനിപ്പോള്‍! ജന്‍മനാ തന്നെ കുട്ടിയുടെ കണ്ണിന്റെ നിറത്തില്‍ അസ്വാഭാവികത കണ്ട മാതാപിതാക്കള്‍ ഡോക്‌ടറെ കണ്ടിരുന്നു. കുട്ടി വളരുമ്പോള്‍ എല്ലാം സാധാരണ നിലയിലാവും എന്നായിരുന്നു ഡോക്‌ടറുടെ മറുപടി. പിന്നീട്‌ ഇക്കാര്യം മാതാപിതാക്കള്‍ വിസ്‌മരിക്കുകയും ചെയ്‌തു. എന്നാല്‍, സ്‌കൂളില്‍ വച്ച്‌ കടുത്ത വെളിച്ചത്തില്‍ കാഴ്‌ച മങ്ങുന്നു എന്ന്‌ നോംഗ്‌ പരാതിപ്പെട്ടത്‌ അധ്യാപകന്‍ ശ്രദ്ധിച്ചു. വെളിച്ചമടിക്കുമ്പോള്‍ പൂച്ചകളുടെ കണ്ണുകള്‍ പോലെ നോംഗിന്റെ കണ്ണുകള്‍ തിളങ്ങുന്നതായും അധ്യാപകന്‍ മനസ്സിലാക്കി. തനിക്ക്‌ ഇരുട്ടില്‍ വായിക്കാന്‍ കഴിയുമെന്ന്‌ നോംഗ്‌ പറഞ്ഞതോടെ അധ്യാപകന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക്‌ മുതിര്‍ന്നു. നോംഗിനെ രാത്രിയില്‍ കടുത്ത ഇരുട്ടില്‍ വിട്ടിലുകളെ പിടിക്കാന്‍ നിയോഗിച്ചതോടെ അധ്യാപകന്‌ എല്ലാ സംശയവും നീങ്ങി. ഇത്തിരി വെളിച്ചം പോലും ഇല്ലാതെ നോംഗ്‌ അധ്യാപകന്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചു! 'ലൂകോഡെര്‍മിയ' എന്ന അപൂര്‍വ സ്‌ഥിതിവിശേഷമാണ്‌ നോംഗിന്‌ കടുത്ത പ്രകാശം പ്രശ്‌നമുണ്ടാക്കുന്നതും രാത്രി കാഴ്‌ചക്ക്‌ കാരണമാവുന്നത്‌ എന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...