123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, January 31, 2012

വൃക്കയിലെ കല്ല്‌: കാരണങ്ങള്‍ !!

മംഗളം ഹെല്‍ത്ത്‌ ന്യൂസ്‌ നിങ്ങള്ക്ക് ഈ താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്തു വായിക്കാം.


വൃക്കയിലെ കല്ല്‌: കാരണങ്ങള്‍
സവാള നല്‍കുന്ന പാഠങ്ങള്‍‍
ഗള്‍ഫ്‌ തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍
നമുക്ക്‌ പച്ചപ്പിലേക്ക്‌ മടങ്ങാം
മൈദ പ്രതിക്കൂട്ടില്‍ പൊറോട്ടയും
ഉത്തേജകങ്ങള്‍ ആയുര്‍വേദത്തില്‍
മഞ്ഞുകാലവും ആരോഗ്യപ്രശ്‌നങ്ങളും
കാരുണ്യത്തിന്റെ കരസ്‌പര്‍ശം‍
ഉദ്ദീപനത്തിന്‌ രസായനവാജീകരണം
നല്ല ലൈംഗികതയ്‌ക്ക് നല്ല ജീവിതശൈലി
വണ്ണം വയ്‌ക്കാന്‍ എന്തുചെയ്യണം
ജീവിതസായാഹ്നത്തിന്‌ സാന്ത്വനം‍
ഹൃദ്രോഗം: മുന്‍കൂട്ടി അറിയാനാകുമോ?‍
കൗമാരക്കാരും ജീവിതശൈലിയും
ചിക്കുന്‍ഗുനിയയും സന്ധിവേദനയും
മദ്യപാനം നിര്‍ത്താനാകുമോ?
മെലിയാന്‍ ഭക്ഷണം ഉപേക്ഷിക്കുന്നവര്‍
ആശുപത്രി മുറിയിലെ പിറന്നാള്‍
ഒരു സിസേറിയന്‍ അനുഭവം
നല്ല ലൈംഗികതയ്‌ക്ക് നല്ല ജീവിതശൈലി
ഭക്ഷണം ക്രമീകരിച്ച്‌ സ്‌ട്രോക്ക്‌ തടയാം
ഉത്തേജനത്തിന്‌ ആയുര്‍വേദം‍
നടുവുവേദന ഒഴിവാക്കാന്‍

ഗള്‍ഫ്‌ തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ !!

സ്വപ്‌നച്ചിറകിലേറി അറബിപ്പൊന്നിന്റെ നാട്ടിലേക്ക്‌ പറന്നെത്തുന്നവരില്‍ പലര്‍ക്കും എരിവെയിലില്‍ വിയര്‍പ്പൊഴുക്കി ജോലിചെയ്യേണ്ടിവരുന്നുണ്ട്‌. ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റിലും തളരാതെയുള്ള ജോലിയില്‍ വിശപ്പും ദാഹവും മറക്കേണ്ടിവരും. വിശ്രമമില്ലാത്ത ജോലിയും കൃത്യനിഷ്‌ഠയില്ലാത്ത ആഹാരശീലവും ഇവരെ അനാരോഗ്യത്തിലേക്ക്‌ തള്ളിവിടുന്നു. ചെറുതും വലുതുമായ രോഗങ്ങള്‍ ഗള്‍ഫ്‌ തൊഴിലാളികളില്‍ സാധാരണയാണ്‌. ഇങ്ങനെയുള്ള രോഗങ്ങളില്‍ മുന്‍നിരയിലാണ്‌ കിഡ്‌നി സ്‌റ്റോണ്‍. ഗള്‍ഫ്‌ നാടുകളിലെ കാലാവസ്‌ഥയുടെ പ്രത്യേകതയും ആഹാരത്തിലെ പൊരുത്തക്കേടുകളും തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നു. ജോലിസ്‌ഥലത്തുവച്ച്‌ അനുഭവപ്പെടുന്ന ചെറിയൊരു വയറുവേദനയില്‍ നിന്നു തുടങ്ങുന്നു കിഡ്‌നി സ്‌റ്റോണ്‍. ആദ്യമൊന്നും അതത്ര ഗൗരവത്തിലെടുക്കില്ല. പിന്നീട്‌ ഇരിക്കാനും നടക്കാനുമാവാത്ത കടുത്ത വേദനയിലേക്ക്‌ രോഗം മൂര്‍ച്‌ഛിക്കുന്നു. ജോലിക്ക്‌ പോകാനാവില്ല. കൊഴിഞ്ഞുതുടങ്ങിയ സ്വപ്‌നങ്ങളും അതിലേറെ ആശങ്കകളുമായി തിരികെ നാട്ടിലേക്ക്‌.

മൂത്രാശയക്കല്ലുകള്‍ ചികിത്സിക്കാന്‍ വേണ്ട ആധുനികസൗകര്യങ്ങളുള്ള ആശുപത്രികളില്‍ നിത്യേന എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും അവധിക്ക്‌ എത്തുന്ന ആളുകള്‍ വലിയൊരു ശതമാനമുണ്ടെന്ന്‌ കാണാവുന്നതാണ്‌. ജോലി ലഭിച്ച ഉടന്‍ ചികിത്സയ്‌ക്കായി നാട്ടിലേക്ക്‌ മടങ്ങേണ്ടിവരുന്നതിനാല്‍ ശോഭനമായ ഭാവിജീവിതം പ്രതീക്ഷിച്ച്‌ ഗള്‍ഫിലെത്തുന്നവരുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴുന്നു.

വികസിതരാജ്യങ്ങളില്‍ 13 ശതമാനത്തോളം ആളുകളില്‍ ഈ രോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഏഷ്യയില്‍ 1-5 ശതമാനവും യൂറോപ്പില്‍ 5-9 ശതമാനവും വടക്കേ അമേരിക്കയില്‍ 3 ശതമാനവും ആളുകളില്‍ മൂത്രാശയക്കല്ലുകള്‍ കണ്ടുവരുന്നു. ഇങ്ങനെ കിഡ്‌നിസ്‌റ്റോണ്‍ ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഗള്‍ഫ്‌മേഖല പോലെയുള്ള ഉഷ്‌ണമേഖലാരാജ്യങ്ങളില്‍ രോഗത്തിന്റെ ആധിക്യം വളരെയധികമാണെന്ന്‌ ആശുപത്രിക്കണക്കുകളും സൂചിപ്പിക്കുന്നു.

മലയാളികളുടെ ആരോഗ്യപ്രശ്‌നം

ഗള്‍ഫ്‌നാടുകളിലെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ.ഇ, കുവൈറ്റ്‌, സൗദിഅറേബ്യ എന്നീ രാജ്യങ്ങളില്‍ രോഗത്തിന്റെ തോത്‌ വളരെ ഉയര്‍ന്നതാണ്‌. സൗദിഅറേബ്യയില്‍ മാത്രം 20 ശതമാനത്തോളം ആളുകള്‍ മൂത്രാശയക്കല്ല്‌ മൂലം ബദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്‌. ലക്ഷക്കണക്കിന്‌ മലയാളികളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്‌. അതിനാല്‍ ഗള്‍ഫ്‌ തൊഴിലാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം മലയാളികളുടെയും പ്രശ്‌നമാണ്‌.

എന്തുകൊണ്ട്‌ ഗള്‍ഫുകാര്‍?

ഗള്‍ഫ്‌ നാടുകളില്‍ ജോലിചെയ്യുന്നവരില്‍ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടുന്നതിന്‌ കാരണങ്ങള്‍ പലതാണ്‌.

കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌.

മൂത്രത്തിന്റെ അളവും മൂത്രമൊഴിച്ചതിനുശേഷവും മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുന്ന മൂത്രത്തിന്റെ അളവും.

ശരീരത്തിലെ നിര്‍ജ്‌ജലീകരണാവസ്‌ഥ.

മൂത്രത്തിലെ കാല്‍സ്യം, ഫോസ്‌ഫേറ്റ്‌, സോഡിയം, ഓക്‌സലേറ്റ്‌, യൂറിക്‌ ആസിഡ്‌ എന്നിവയുടെ അളവ്‌.

മൂത്രത്തിന്റെ പി.എച്ച്‌. അനുപാതം

ഇവ കൂടാതെ ഭക്ഷണത്തിലെ അമിതമായ മധുരം, ഉപ്പ്‌, കൊഴുപ്പ്‌, മാംസത്തിന്റെ അമിതോപയോഗം (പ്രത്യേകിച്ചും യൂറിക്‌ ആസിഡ്‌ വര്‍ധിപ്പിക്കുന്ന റെഡ്‌മീറ്റ്‌) നാരുകളുടെ അഭാവം എന്നിവയൊക്കെത്തന്നെ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ മതിയായ കാരണങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ഉയര്‍ന്ന ചൂടും നിര്‍ജലീകരണവും

ഉഷ്‌ണമേഖലാപ്രദേശമായ ഗള്‍ഫിലെ ഉയര്‍ന്ന ചൂടില്‍ ശരീരത്തിലെ ജലാംശം ധാരാളമായി നഷ്‌ടപ്പെടുന്നു. അന്തരീക്ഷസ്‌ഥിതിയിലെ പ്രത്യേകത കാരണം വിയര്‍പ്പ്‌ കുറവായതിനാല്‍ വെള്ളം കുടിക്കുന്നത്‌ കുറയാറുണ്ട്‌. വെള്ളംകുടി കുറയുന്നത്‌ കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശീതീകരിച്ച ഓഫീസ്‌ മുറിയില്‍ ജോലിചെയ്യുന്ന ഉയര്‍ന്ന ജോലിക്കാരെ ഇത്‌ അത്രതന്നെ ബാധിക്കാറില്ല എന്നുമാത്രം. എന്നാല്‍ ഗള്‍ഫ്‌മേഖലയില്‍ പണിയെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താഴ്‌ന്ന വരുമാനക്കാരാണ്‌. അതിനാല്‍ നിര്‍ജലീകരണം ഇവരെ വളരെയേറെ വേഗത്തില്‍ കീഴ്‌പ്പെടുത്തുന്നു.

ലവണാംശം നിറഞ്ഞ കുടിവെള്ളം

ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന മാറ്റമാണ്‌ മറ്റൊരു പ്രധാന കാരണം.

കടല്‍വെള്ളം ശുദ്ധീകരിച്ചും ചിലപ്പോഴൊക്കെ കുഴല്‍ക്കിണറുകള്‍ വഴിയും കിട്ടുന്ന വെള്ളത്തില്‍ കാത്സ്യം, ഓക്‌സലേറ്റ്‌ എന്നിവയുടെ സാന്നിധ്യം വളരെ ഉയര്‍ന്നതോതിലാണ്‌. മൂത്രാശയക്കല്ലുകളിലെ ഭൂരിഭാഗവും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. പൊതുടാപ്പുകളില്‍നിന്നും ടാങ്കര്‍ലോറികളില്‍നിന്നും ലഭിക്കുന്ന വെള്ളം തിളപ്പിക്കുമ്പോള്‍ ഈ കാല്‍സ്യം ലവണങ്ങള്‍ വെളുത്തനിറത്തില്‍ ചോക്കുപൊടിപോലെ അടിഞ്ഞുകൂടുന്നത്‌ കാണാം.

ലേബര്‍ക്യാമ്പുകളില്‍ കഴിയുന്ന നല്ലൊരു വിഭാഗം ആളുകള്‍ക്കും ഉയര്‍ന്ന വിലകൊടുത്ത്‌ ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മിനറല്‍ വാട്ടര്‍ വാങ്ങി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കാല്‍സ്യത്തിന്റെ അമിത സാന്നിധ്യമുള്ള വെള്ളം കുടിക്കേണ്ടിവരുന്നു. ദീര്‍ഘദൂരയാത്രകളിലും മറ്റും ആവശ്യത്തിന്‌ വെള്ളം കരുതാത്തതും വെള്ളത്തിന്‌ പകരം കോളകളും മറ്റ്‌ അനാരോഗ്യകരമായ കമ്പോളപാനീയങ്ങളും കുടിക്കുന്നതും പ്രശ്‌നത്തിന്റെ ആക്കം കൂട്ടുന്നു.

പഴച്ചാറിന്റെ ഉപയോഗം

പഴവര്‍ഗങ്ങളുടെ ഉപയോഗം ഗള്‍ഫുനാടുകളില്‍ കൂടുതലാണ്‌. ചൂടു കൂടുതലായതു തന്നെയാണ്‌ ഇതിനു കാരണം. ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ ധാരാളമായി കഴിക്കുന്നു. അമിതമായി പഴച്ചാറുകളും പഴങ്ങളും കഴിക്കുന്നതും വിറ്റാമിന്‍-സി യോടൊപ്പം ഓക്‌സലേറ്റിന്റെ അംശം കൂട്ടി മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. കൊഴുപ്പ്‌, മധുരം എന്നിവയുടെ അമിതോപയോഗം ഗള്‍ഫിലെ ഭക്ഷണരീതിയില്‍ വളരെ പ്രധാനമാണ്‌. മാംസാഹാരത്തിന്റെ കാര്യത്തിലും ഗള്‍ഫുകാര്‍ മുന്‍പന്തിയിലാണ്‌.

ബീഫ്‌, മട്ടണ്‍ എന്നിവയുടെ ഉപയോഗം യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടാനും തന്മൂലം മൂത്രാശയക്കല്ലുകളും 'ഗൗട്ട്‌' എന്ന രോഗവും വരാനും കാരണമാകുന്നു. മൂത്രാശയക്കല്ലുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയൊക്കെത്തന്നെ ഗള്‍ഫ്‌മേഖലയിലെ ഭക്ഷണത്തിലെ പ്രധാനയിനങ്ങളാണ്‌. രോഗം തുടക്കത്തിലേ കണ്ടെത്തി വേണ്ട രീതിയില്‍ ചികിത്സിക്കാന്‍ പലരും ശ്രദ്ധിക്കാറില്ലാത്തതും പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മിക്കപ്പോഴും വേദനാസംഹാരികളും മറ്റും കഴിച്ച്‌ താല്‍ക്കാലികശമനം നേടുകയാണ്‌ പലരും ചെയ്യുന്നത്‌. ലളിതമായ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഈ രോഗത്തെ പടിക്കുപുറത്ത്‌ നിര്‍ത്താം.

തലതിരിഞ്ഞ ജീവിതശൈലി

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ സാധാരണ ഉള്‍പ്പെടുത്താറില്ലെങ്കിലും ജീവിതശൈലിക്ക്‌ ഒരു പ്രധാന പങ്കുള്ള ഒരു രോഗാവസ്‌ഥയാണ്‌ കിഡ്‌നി സ്‌റ്റോണ്‍. പെട്ടെന്നൊരു ദിവസം ഉണ്ടാവുന്ന വയറിലെയും നടുവിലെയും ശക്‌തമായ വേദനയുടെ അകമ്പടിയോടെ വരുന്ന ഈ രോഗം മുമ്പെങ്ങുമില്ലാത്തത്ര സാധാരണമാണിപ്പോള്‍. ആധുനിക ചികിത്സാസമ്പ്രദായങ്ങളുടെ ആവിര്‍ഭാവത്തോടെ തക്കസമയത്ത്‌ അസുഖം കണ്ടെത്തിയാല്‍ പ്രത്യാഘാതങ്ങള്‍ ഒന്നും ഇല്ലാതെതന്നെ പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാവുന്നതും ആണ്‌.

പുരുഷന്മാരിലാണ്‌ രോഗം കൂടുതലായി കണ്ടുവരുന്നത്‌. രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ഏതാണ്ട്‌ മുപ്പതുവയസിനോടടുപ്പിച്ചാണെന്നും പഠനങ്ങള്‍ പറയുന്നു. കല്ലുകളുടെ സ്‌ഥാനം വൃക്കയിലോ മൂത്രാശയത്തിലോ എവിടെ വേണമെങ്കിലും ആവാം. അതിശക്‌തമായ വേദനയും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോഴൊക്കെ മൂത്രത്തില്‍ രക്‌തത്തിന്റെ അംശവും ആണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുടെ തീവ്രത പലകാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. കല്ലുകളുടെ വലിപ്പം, എണ്ണം, സ്‌ഥാനം, മൂത്രതടസം, കല്ലുകളുടെ സ്‌ഥാനഭ്രംശം, രോഗത്തോടനുബന്ധിച്ചുള്ള അണുബാധ എന്നിവയാണവ. ഉത്ഭവസ്‌ഥാനത്തുനിന്ന്‌ കല്ലുകള്‍ക്ക്‌ സ്‌ഥാനഭ്രംശം സംഭവിക്കുമ്പോഴും മൂത്രത്തിന്‌ തടസം നേരിടുമ്പോഴുമാണ്‌ വേദന അതിന്റെ പാരമ്യത്തിലെത്തുന്നത്‌.

ഗള്‍ഫ്‌ ജോലിക്കാരുടെ ശ്രദ്ധയ്‌ക്ക്

ധാരാളം ശുദ്ധജലം കുടിക്കുക.
കാല്‍സ്യത്തിന്റെ അംശം നീക്കിയ മിനറല്‍ വാട്ടറോ പ്രത്യേകം ട്രീറ്റ്‌ ചെയ്‌ത വെള്ളമോ കുടിക്കാന്‍ ശ്രദ്ധിക്കുക.
കൊഴുപ്പ്‌, മധുരം, മാംസം എന്നിവയുടെ അമിതോപയോഗം നിയന്ത്രിക്കുക. റെഡ്‌മീറ്റ്‌ കഴിവതും ഒഴിവാക്കുക.തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയുടെയൊക്കെ ഉപയോഗം പരിമിതപ്പെടുത്തുക.മൂത്രാശയത്തിലെ അണുബാധകള്‍ (പലപ്പോഴും വെള്ളം കുടിക്കുന്നത്‌ കുറയുമ്പോള്‍ ഉണ്ടാവുന്നത്‌) ഉണ്ടായാല്‍ ശരിയായി ചികിത്സിച്ചു മാറ്റുക.സ്വയം ചികിത്സ ചെയ്യാതെ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാരെ മാത്രം സമീപിക്കുക.

ഉത്തേജകങ്ങള്‍ ആയുര്‍വേദത്തില്‍

കായചികിത്സ (ജനറല്‍ മെഡിസിന്‍), ബാലചികിത്സ (പീഡിയാട്രിക്‌സ്), ഗ്രഹ ചികിത്സ (മാനസിക രോഗചികിത്സ ഊര്‍ദ്ധ്വാംഗ ചികിത്സ (ഇ. എന്‍.ടി), ശല്യ ചികിത്സ (സര്‍ജറി), ദംഷ്‌ട്ര ചികിത്സ (ടോക്‌സികോളജി ), ജരാ ചികിത്സ (രസായന ചികിത്സ), സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പുതന്നെ സ്‌ത്രീ, പുരുഷ ബന്ധത്തിന്റെ അര്‍ഥവും, വ്യാപ്‌തിയും അതിലുണ്ടാകേണ്ടുന്ന പരസ്‌പര സംതൃപ്‌തിയും ആചാര്യന്‍മാര്‍ പ്രതിപാദിച്ചിരുന്നു. ചികിത്സ എന്നത്‌ ശാരീരികവും, മാനസികവും, ഒരു പരിധിവരെ ആത്മീകവുമായ ഘടകങ്ങളുടെ സമവായമായ അവസ്‌ഥ ആകുന്നു ഇവകളുടെ സന്തുലിതാവസ്‌ഥയില്‍ എത്തിക്കുക എന്നുള്ളതാണ്‌ ആയുര്‍വ്വേദ ചികിത്സയിലൂടെ സാധ്യമാകുന്നത്‌. വൃഷ ചികിത്സയില്‍ (വൃഷ്യ ചികിത്സയില്‍) മാനസികമായ അവസ്‌ഥയ്‌ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്‌.ആയുര്‍വ്വേദ ശാസ്‌ത്രം രചിക്കപ്പെട്ട കാലഘട്ടത്തില്‍ 16 വയസ്‌ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്‌ക്കും 20 വയസ്‌ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയ്‌ക്കും മാത്രമേ ശാരീരിക ബന്ധം (പരസ്‌പര ലൈംഗിക ബന്ധം) അനുവദിച്ചിരുന്നുള്ളൂ. ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീയുടെ കുറഞ്ഞ പ്രായപരിധി 18 വയസായി എന്നു മാത്രം. ശാരീരിക ബന്ധത്തിലുടെ പുരുഷ ബീജം യോനീ ഭാഗത്തിലൂടെ സ്‌ത്രീയുടെ ഗര്‍ഭപാത്രത്തിലേയ്‌ക്ക് പ്രവേശിക്കുകയും തുടര്‍ന്ന്‌ ബീജ, അണ്ഡകോശ സങ്കലനവും നടക്കുന്നു.7 ധാതുക്കളാണ്‌ മനുഷ്യശരീരത്തെ നിലനിര്‍ത്തുന്നത്‌. രസം (അന്നരസം), രക്‌തം, മാംസം, മേദസ്‌, അസ്‌ഥി, മജ്‌ജ, ശുക്ലം(രേതസ്‌) ഇവയാണ്‌ ആ 7 ധാതുക്കള്‍ ഇതില്‍ അവസാന ധാതുവാണ്‌ ശുക്ലധാതു അല്ലെങ്കില്‍ രേതസ്‌ ഇവ യഥാക്രമം ഒന്നില്‍ നിന്നും അടുത്തത്‌ എന്ന തരത്തിലാണ്‌ രൂപാന്തരപ്പെടുത്തുന്നത്‌. അതായത്‌ രസത്തില്‍ നിന്നും രക്‌തം, രക്‌തത്തില്‍ നിന്നും മാംസം, മാംസത്തില്‍ നിന്നും മേദസ്‌ എന്ന ക്രമത്തില്‍, ഇതില്‍നിന്ന്‌ തന്നെ മനുഷ്യന്റെ അന്ത്യധാതുവായ ശുക്ലത്തിന്റെ (രേതസിന്റെ) പ്രാധാന്യം ഊഹിക്കാവുന്നതാണ്‌. ധാതുപോഷകങ്ങളായ ആഹാരങ്ങളും, ഔഷധങ്ങളും, വിഹാരങ്ങളും ഈ ഓരോ ധാതുക്കളേയും പോഷിപ്പിക്കുന്നു. അതില്‍നിന്ന്‌ മാത്രം തന്നെ ശുക്ല ധാതുവിന്റെ പോഷകങ്ങളായി ആഹാരവും ഔഷധവും പ്രവര്‍ത്തിക്കുന്നു എന്നും മനസിലാക്കാം.
ഉത്തേജക ചികിത്സ
ശരീരത്തിന്റെ നിലനില്‍പ്പിന്‌ ആധാരം ധാതുക്കളും കൂടെയാണ്‌. എന്നുള്ളതില്‍ നിന്നുതന്നെ ഈ ധാതുക്കളുടെ ക്ഷയം, ശരീരനാശത്തിനും കാരണമാകുന്നു. ശുക്ലധാതുവിന്റെ പോഷണം ആയുര്‍വേദചികിത്സയില്‍ വളരെ പ്രത്യേകമായി നിഷ്‌കര്‍ഷിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌. ശുക്ലധാതു വര്‍ദ്ധിച്ചത്‌കൊണ്ടുമാത്രം ഉചിതമായ രീതിയില്‍ ലൈംഗികബന്ധം നടക്കണമെന്നില്ല. സ്‌ത്രീ, പുരുഷ ബന്ധത്തില്‍ ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യം 2 പേര്‍ക്കും രതിസുഖം ഉണ്ടാക്കുക, ഇത്യാദി ഘടകങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം ഉണ്ട്‌ ധാതുപോഷകങ്ങളായ ആഹാരങ്ങളും, ഔഷധങ്ങളും അന്ത്യധാതുവിനെ പരിപോഷിപ്പിക്കുന്നവ യാകണമെന്നില്ല. ചില രോഗാവസ്‌ഥയില്‍ ഉദാഹരണമായി പ്രമേഹം, കൂടിയ രക്‌തസമ്മര്‍ദം, കൂടിയ കൊളസ്‌ട്രേള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ ഉള്ളവരില്‍ ലൈംഗികബന്ധത്തിന്റെ ശേഷി കുറയുന്നതായി കണ്ടു വരുന്നു. ഇത്തരം അവസ്‌ഥകളില്‍ അതാത്‌ രോഗങ്ങള്‍ക്കുള്ള ചികിത്സയ്‌ക്കൊപ്പം ലൈംഗിക ഉത്തേജക ഔഷധങ്ങളും ആയുര്‍വേദ ശാസ്‌ത്രത്തില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ചികിത്സയെ വാജീകരണ ചികിത്സ (വാജീ ഇവ കരണം -വാജീകരണം)എന്നും അറിയപ്പെടുന്നു. അതായത്‌ കുതിരയെപ്പോലെ ലൈംഗിക ഉത്തേജക ശേഷി വര്‍ദ്ധിപ്പിക്കുന്ന ചികിത്സയെന്ന അര്‍ത്ഥം.

മൃഗങ്ങളില്‍ കുതിരയ്‌ക്ക് ലൈംഗിക ശക്‌തി കൂടുതല്‍ എന്നാണ്‌ നിരീഷണം. അതുകൊണ്ടുതന്നെ ലൈംഗിക ഉത്തേജക ഔഷധങ്ങള്‍ എന്ന ആയുര്‍വ്വേദ ശാസ്‌ത്രത്തിലെ സങ്കല്‍പ്പം ശരിയും ആകുന്നു. വാജീകരണ ഔഷധങ്ങളില്‍ സേവ്യം( ഉള്ളില്‍ കഴിക്കുന്നവ) ലേപനം( പുറമെ ഉപയോഗിക്കുന്നവ) എന്ന രണ്ട്‌ തരം ഔഷധ പ്രയോഗങ്ങള്‍ പ്രധാനമായും കാണാം, സേവ്യമായ ഔഷധങ്ങളില്‍ കഷായം, അരിഷ്‌ടം, , ലേഹ്യം, ചൂര്‍ണ്ണം എന്നിവ പ്രയോഗത്തിലുണ്ടായിരുന്നു. ലേപന ഔഷധങ്ങളില്‍ ലിംഗത്തിനും, യോനിയിലും പുറമേ ഉപയോഗിക്കാവുന്ന തരത്തിലുള്ള എണ്ണകള്‍, കുഴമ്പ്‌കള്‍ ഇവ ശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരുന്നു.ആധുനിക സാഹചര്യങ്ങളില്‍ അവകള്‍ക്ക്‌, ക്യാപ്‌സൂളുകളും, ടാബ്ലറ്റ്‌കളും, ക്രീമുകളും ഒക്കെയായി മാറി എന്നുമാത്രം. 
അമുക്കുര ഔഷധ പ്രയോഗം

അമുക്കുരം ചെറുതായി കൊത്തി നുറുക്കി പാലില്‍ പുഴുങ്ങുക, പാല്‍ വറ്റിയതിന്‌ ശേഷം വീണ്ടും പാല്‍ ഒഴിക്കുക,ഇങ്ങനെ തുടര്‍ച്ചയായി 7 പ്രാവശ്യം പാലില്‍ പുഴുങ്ങിയ അമുക്കുരം ഉണക്കിപൊടിച്ച്‌ വറുത്ത്‌ എടുക്കുക.ഇതുപോലെതന്നെ നായ്‌കുരണ പരിപ്പും, കഴുകി തൊലി കളഞ്ഞ്‌ പാലില്‍ 7 പ്രാവശ്യം പുഴുങ്ങി ഉണക്കിപൊടിച്ച്‌ വറുത്ത്‌ എടുക്കുക ഇവ രണ്ടും 10 ഗ്രാം വീതം ആകെ 20 ഗ്രാം രാവിലെയും രാത്രിയും ചൂട്‌ പാലില്‍ കലക്കി കഴിക്കുന്നത്‌ എല്ലാ വിധമായ പുരുഷ ലൈംഗിക ശേഷി കുറവിനും, വളരെ ഉത്തമമാണ്‌.

2 മുതല്‍ 3 മാസം വരെ ഇവ ശീലിച്ചാല്‍ ബീജകോശങ്ങളുടെ എണ്ണത്തില്‍ കുറവ്‌, ബീജ കോശങ്ങളുടെ മോട്ടിലിറ്റി കുറവ്‌, ശീഘ്രസ്‌ഖലനം, ലൈംഗിക താല്‍പര്യകുറവ്‌, ലൈംഗിക ബന്ധത്തിന്‌ ശേഷമുള്ള അമിതമായ ക്ഷീണം, തളര്‍ച്ച ഇവകള്‍ക്ക്‌ വളരെ ഫലപ്രദമായ ഒരു പ്രയോഗമാകുന്നു.

മാനസിക സന്തോഷം പ്രധാനം

പോഷകാഹാരകുറവും, കൃത്യമായ സമയത്ത്‌ ആഹാരം കഴിക്കാതെ ഇരിക്കുന്നതും , മാനസികമായ പിരിമുറുക്കവും, മറ്റ്‌ കുടുംബ പ്രശ്‌നങ്ങളും ലൈംഗിക ബന്ധത്തിന്റെ തീവ്രതയേയും, തീഷ്‌ണതയേയും ബാധിക്കുന്ന ഘടകങ്ങള്‍ ആകുന്നു. അതുകൊണ്ട്‌ തന്നെ ഇത്തരം ഔഷധപ്രയോഗങ്ങളോടൊപ്പം മാനസികമായ സന്തോഷവും, കുടുംബത്തിലെ ഊഷ്‌മളതയും, സ്‌നേഹവും ലൈംഗികബന്ധത്തിന്റെ ദൈര്‍ഘ്യത്തേയും, സന്തോഷത്തേയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. സ്‌ത്രീ, പുരുഷ ജനനേന്ദ്രിയങ്ങള്‍ക്ക്‌ ഉണ്ടാകുന്ന വൈകല്യം പരിഹരിക്കുന്നതിനുള്ള ഔഷധ പ്രയോഗങ്ങളും ആയുര്‍വ്വേദശാസ്‌ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

ലേക് ഷോര്‍ ആശുപത്രിയില്‍ 90 ഓളം നഴ്സുമാരെ പുറത്താക്കി !!

കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത 90 ഓളം നഴ്സുമാരെ പുറത്താക്കിയതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. പകരം പുതിയതായി ഇന്റര്‍വ്യൂ നടത്തി നഴ്സുമാരെ ജോലിക്കെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മിനിമം വേതനമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മുതലാണ് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചത്. ചൊവ്വാഴ്ചയും നൂറുകണക്കിന് നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്.

Monday, January 30, 2012

ജ്യൂസ് കുടിയ്ക്കൂ, മുഖക്കുരു വരില്ല !!


മുഖക്കുരു മാറ്റാന് ബ്യൂട്ടി പാര്ലറുകളും ആശുപത്രികളും കയറിയിറങ്ങേണ്ട, ജ്യൂസു കുടിച്ചാല് മതി. വിഡ്ഢിത്തം എന്നോര്ക്കാന് വരട്ടെ. ചര്മസംരക്ഷണത്തില് പഴച്ചാറുകളുടെ സ്ഥാനം പഠനങ്ങള് തെളിയിച്ചിട്ടുള്ളതാണ്കാരറ്റ് ജ്യൂസില് ധാരാളം കരോട്ടിനോയിഡ്സും ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട്. ഇവ ചര്മത്തിളക്കം വര്ദ്ധിപ്പിക്കുകയും സൗന്ദര്യം വര്ദ്ധിപ്പിക്കുകയും ചെയ്യും. വൈറ്റമിനുകളും പ്രോട്ടീനുകളും ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷപദാര്ത്ഥങ്ങളെ  പുറന്തള്ളുവാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. മുഖക്കുരുവിന് പ്രധാന കാരണം ഇത്തരം പദാര്ത്ഥങ്ങളാണ്. ശരീരത്തിലെ എണ്ണഗ്രന്ഥികളുടെ ഉല്പാദനം കൂടുമ്പോഴാണ് എണ്ണമയമുള്ള ചര്മമുണ്ടാകുന്നത്. ഇത് മുഖക്കുരുവിന് വഴി വയ്ക്കുന്നു. ചെറുനാരങ്ങാ ജ്യൂസ് എണ്ണഗ്രന്ഥികളുടെ ഉല്പാദനത്തെ നിയന്ത്രിക്കുകയും അങ്ങനെ മുഖക്കുരു കുറയ്ക്കുകയും ചെയ്യും. ചര്മത്തിളക്കം കൂട്ടാനും ചെറുനാരങ്ങാ ജ്യൂസ് നല്ലതാണ്. ആപ്പിള് ജ്യൂസില് തേനോ പാലോ കലര്ത്തി കുടിയ്ക്കുന്നത് മുഖക്കുരു അകറ്റും. ആപ്പിള് ജ്യൂസില് വൈറ്റമിന്, പ്രോട്ടീന്, ധാതുക്കള് എന്നിവ അടങ്ങിയിട്ടുണ്ട്. ചര്മസുഷിരങ്ങള് തുറക്കുന്നതിനും മുഖത്ത് തിളക്കം നല്കുന്നതിനും ആപ്പിള് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്
(courtesy:thatsmalayalam.oneindia.com)

സ്‌കാനിംഗ് കുഞ്ഞിന് വൈകല്യമുണ്ടാക്കും!!


ഗര്ഭകാലത്ത് അള്ട്രാസൗണ്ട് സ്കാനിംഗ് ഇന്ന് പതിവാണ്. ഗര്ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില് കണ്ടുപിടിക്കാന് മാര്ഗം സഹായിക്കുന്നു. കുഞ്ഞിന്റെ ലിംഗനിര്ണയത്തിനും നിയമവിരുദ്ധമെങ്കിലും രീതി ഉപയോഗിച്ചു വരുന്നുണ്ട്. അള്ട്രാസൗണ്ട് സ്കാനിംഗ് ഗര്ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നുണ്ടോയെന്ന കാര്യത്തെ പറ്റി നല്ലതും ചീത്തയുമായ അഭിപ്രായങ്ങള് ഉയര്ന്നു വരുന്നുണ്ട്. ഉയര്ന്ന ഫ്രീക്വന്സിയിലുള്ള സൗണ്ട് വേവുകള് യൂട്രസിലേക്കു കടത്തി വിട്ട് അതിനെ പിന്നീട് കമ്പ്യൂട്ടര് സഹായത്തോടെ വിശകലനം ചെയ്യുകയാണ് സ്കാനിംഗില് ചെയ്യുന്നത്. ഇത്തരത്തിലുള്ള സ്കാനിംഗ് പൂര്ണമായും സുരക്ഷിതമാണെന്ന് പറയാനാവില്ല. അള്ട്രാസൗണ്ട് വേവുകള് ശരീരകോശങ്ങളിലൂടെ കടന്നുപോകുമ്പോള് ചൂട് ഉല്പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. രണ്ടു ഡിഗ്രി സെന്റിഗ്രേഡ് വരെ ഊഷ്മാവ് ഉയരാം. ഇത് ഗര്ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കാം അള്ട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോള് ശരീരകോശങ്ങളില് ചെറിയ കുമിളകളുണ്ടാകുന്നുണ്ട്. ഇത് കോശങ്ങള് നശിക്കുവാനും കുഞ്ഞിന് കിഡ്നി, കരള് സംബന്ധമായ തകരാറുകളുണ്ടാക്കാനും കാരണമാകുന്നുണ്ട്. എന്നാല് ഇവ സ്കാനിംഗിന്റെ ചെറിയൊരു വശം മാത്രമാണ്. സാധാരണ ഗതിയില് ഗര്ഭസ്ഥ ശിശുവിന്റെ തകരാറുകള് കണ്ടെത്തുക  എന്ന പ്രധാന കര്ത്തവ്യം തന്നെയാണ് അള്ട്രാസൗണ്ട് സ്കാനിംഗിലൂടെ നടക്കുന്നത്.
(courtesy;thatsmalayalam.oneindia.com)

Tuesday, January 24, 2012

ജീവന്‍ അന്കൂര്‍ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി !!

çµÞGÏ¢: ®W°Øß µáGßµZAáçÕIßÏáU ¼àÕX ¥CâV §X×áùXØí ÉiÄß È¿MßÜÞAß. 17 ÕÏTáÕæøÏáU µáGßµ{áæ¿ øfßÄÞAæ{ÏÞÃí çÉÞ{ßØß ©¿Îµ{ÞÏß Éøß·ÃßAáµ. µáGßµæ{ çÈÞÎßÈßµ{ÞÏÞÃá çºVAáµ. øfßÄÞÕßÈí 18 ÎáÄW 50 ÕÏTáÕæøÏÞÃí ÉiÄßÏßW çºøÞÈáU dÉÞÏÉøßÇß. dÉàÎßÏ¢ Äáµ ÕÞV×ßµ¢, ¥VÇÕÞV×ßµ¢, èdÄÎÞØßµ¢, dÉÄßÎÞØ¢ ®Kà øàÄßµ{ßW ¯æÄCßÜᢠÕßÇJßW ¥¿ÏíAÞ¢. ÕßÖÆÕßÕøBZ ®W°ØßÏáæ¿ ÎáÝáÕX ÖÞ~µ{ßÜᢠÜÍßAá¢.

ഗര്‍ഭഛിദ്രനിരക്ക് ഉയരുന്നതായി ലോകാരോഗ്യ സംഘടന !!

ഗര്‍ഭഛിദ്ര നിരക്ക് അപകടകരമായ തോതിലേക്ക് ഉയര്‍ന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഷത്തില്‍ ആയിരം സ്ത്രീകളില്‍ 28 പേര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 49 ശതമാനവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെയല്ല ഇതിന് വിധേയമാവുന്നതെന്നാണ് ഏറ്റവും അപകടകരമായ വസ്തുത. 2008ല്‍ ഇത് 44 ശതമാനമായിരുന്നു.

സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം അമ്മമാരുടെ മരണ നിരക്കും വര്‍ധിപ്പിച്ചു. ആസ്പത്രിക്ക് പുറത്തും സാധാരണ ക്ലിനിക്കുകളിലും വെച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്കിടെയുണ്ടാവുന്ന അണുബാധ നിരവധിപേരുടെ മരണത്തിന് കാരണമാക്കുന്നതായും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാണിക്കുന്നു. 2008ലെ കണക്കനുസരിച്ച് ഏഴു സ്ത്രീകളിലൊരാളെങ്കിലും ഇത്തരത്തില്‍ മരണപ്പെടുന്നുണ്ട്. അതേസമയം, സുരക്ഷിതമായ മാര്‍ഗത്തിലുള്ള ഗര്‍ഭഛിദ്രം പ്രസവ സമയത്തുണ്ടാവുന്ന അത്രയും മരണങ്ങള്‍ക്ക് കാരണമാവുന്നില്ലെന്നും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഗര്‍ഭഛിദ്രം ഒഴിവാക്കാനാവത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ ഇതിനുവേണ്ടി എന്തു വിലകൊടുക്കാനും തയ്യാറാണെന്നുള്ളതാണ് സുരക്ഷിതമല്ലാത്ത ഗര്‍ഭചിദ്രങ്ങള്‍ കൂടുന്നതിനുള്ള ഒരു കാരണം. 1990ല്‍ ഗര്‍ഭചിദ്ര നിരക്ക് കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പഴയപടി അപകടകരമായ തോതിലേക്ക് ഉയരുന്നതായി ലാന്‍സെറ്റിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വികസ്വര രാജ്യങ്ങളില്‍ സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഭ്രൂണഹത്യാ നിരക്ക് വളരെക്കൂടുതലാണ്. ആഫ്രിക്കയാണിതില്‍ മുന്നില്‍. ലാറ്റിനമേരിക്കയില്‍ ഇത്തരത്തിലുള്ള ഭ്രൂണഹത്യ നിരക്ക് 95 ശതമാനമാണെങ്കില്‍ ഏഷ്യയിലിത് 40 ശതമാനവും ഓഷ്യനയില്‍ 15 ശതമാനവും യൂറോപ്പിലിത് 9 ശതമാനവുമാണ്. അതേസമയം, ഗര്‍ഭഛിദ്രം നിയമവിരുദ്ധമായ രാജ്യങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ കണക്ക് ലഭ്യമല്ലെന്നും ലാന്‍സെറ്റ് എഡിറ്റര്‍ ഡോ. റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നു.

വികസിത രാജ്യങ്ങളിലെ ഗര്‍ഭഛിദ്രനിരക്ക് 1995ല്‍ 36 ശതമാനമായിരുന്നെങ്കില്‍ 2008ല്‍ ഇത് 26 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതേസമയം, ഗര്‍ഭഛിദ്രം നിയപരമായി തടയുന്ന രാജ്യങ്ങളില്‍പ്പോലും ഇതുപോലുള്ള കുറവ് ഉണ്ടായിട്ടില്ല. 2008ല്‍ ലോകത്തുണ്ടായ ഗര്‍ഭഛിദ്ര ശസ്ത്രക്രിയകളില്‍ 86 ശതമാനവും വികസ്വര രാജ്യങ്ങളിലായിരുന്നു. ശസ്ത്രക്രിയകളില്‍ പകുതിയിലേറെയും സുരക്ഷിതമല്ലാത്ത രീതിയിലായിരുന്നുതാനും.

കെനിയയില്‍ ഡബ്ല്യു.എച്ച്.ഒ നടത്തിയ പഠനത്തില്‍ അക്കെച്ച് അയിമ്പ എന്ന 20കാരിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. 20 വയസ്സ് മാത്രമുള്ളപ്പോള്‍ ഗര്‍ഭിണിയായ അയിമ്പ അവിവാഹിതയായിരുന്നു. മാതാപിതാക്കളോട് സത്യം വെളിപെടുത്താനുള്ള മടി അയിമ്പയെ എത്തിച്ചത് കെനിയയിലെ കിസുമുവിലുള്ള ഒരു ഗൈനക്കോളജിസ്റ്റിന്റെ അരികിലാണ്. തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയില്‍ നടത്തിയ ശസ്ത്രക്രിയ അയിമ്പക്ക് പിന്നീട് നല്‍കിയത് വേദന നിറഞ്ഞ ജീവിതവും. പിന്നീട് വീണ്ടും ഗര്‍ഭിണിയായ അവസരത്തില്‍ അദ്യമുണ്ടായ തിക്താനുഭവങ്ങള്‍ അവരെ മാനസികമായി തളര്‍ത്തി. ഇന്ന് കെനിയയില്‍ ഗര്‍ഭിചിദ്രം നിയമവിരുദ്ധമല്ല. ഗര്‍ഭചിദ്രം കാരണമുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് കൗണ്‍സലിങ് നല്‍കുകയാണ് അയിമ്പ.

Monday, January 23, 2012

ആയുര്‍വേദത്തെ കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും !!

ഈ ബ്ലോഗിലുടെ ആയുര്‍വേദത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യുക അതിലൂടെ ആയുര്‍വേദത്തെ കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും സാധിക്കുക എന്നതാണ് എന്റെ ഉദ്യമം. ആയുര്‍വേദത്തെ കേവലം പച്ചമരുന്നുകള്‍ കൊണ്ടുള്ള ഒരു പാരമ്പര്യ ചികിത്സയായി കാണുന്ന ബഹുജന പ്രവണത മാറുവാന്‍ എന്നാല്‍ കഴിയുന്നത്‌ ചെയ്യുക എന്നതാണ് എന്റെ ഉദ്യമം. അതുകൊണ്ടാണ് ഇന്‍റര്‍നെറ്റില്‍ സേര്‍ച്ചിയാല്‍ കാണുന്ന മറ്റു ബ്ലോഗുകളെ പോലെ ആയുര്‍വേദ മഞ്ജരിയും ' തടികുറക്കാന്‍ ആയുര്‍വ്വേദം', 'തുമ്മല്‍ മാറാന്‍ ഒറ്റമൂലി' , ലൈങ്കിക ബലഹീനതക്ക് ആയുര്‍വേദ ഔഷധം തുടങ്ങി മസാല ടോപ്പിക്കുകള്‍ പ്രസിദ്ധ പ്പെടുതാത്തത്. മുകളില്‍ പറഞ്ഞതിനൊന്നും മരുന്നില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് അതൊന്നുമല്ല യഥാര്‍ഥ ആയുര്‍വ്വേദം എന്ന ബോധം വായനക്കാരില്‍ ഉണ്ടാകണം. for more click here

കുഞ്ഞു മെലിന്‍ഡ വീട്ടിലേക്ക് !!

ലോസ് ആഞ്ജലീസ്: കൈക്കുഞ്ഞ് എന്ന് എല്ലാ അര്‍ഥത്തിലും ലോകം വിളിച്ച മെലിന്‍ഡ സ്റ്റാര്‍ ഗുയ്‌ഡോ ഇനി അങ്ങനെയല്ല. കൈപ്പത്തിയോളം വലുപ്പവുമായി (269 ഗ്രാം) അഞ്ചുമാസം മുമ്പ് പിറന്നു വീണ കുഞ്ഞു മെലിന്‍ഡ ഇത്രയും നാളത്തെ ആസ്പത്രി വാസത്തിനു ശേഷം ഇനി അമ്മയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ 2.04 കിലോഗ്രാമാണ് മെലിന്‍ഡയുടെ ഭാരം.

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ മൂന്നാമത്തെ കുഞ്ഞാണ് മെലിന്‍ഡ. അമേരിക്കയിലെ രണ്ടാമത്തെയും. ലോസ് ആഞ്ജലീസിലെ യു.എസ്.സി. മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ആഗസ്തിലാണ് മെലിന്‍ഡയുടെ ജനനം. ഇരുപത്തിരണ്ടുകാരിയായ ഹെഡി ഇബാറയാണ് കുഞ്ഞിന്റെ അമ്മ.

ഗര്‍ഭിണിയായിരിക്കെ ഇബാറയ്ക്ക് രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇരുപത്തിനാലാം ആഴ്ചയില്‍ ശസ്ത്രക്രിയയിലൂടെ മെലിന്‍ഡയെ പുറത്തെടുക്കുകയായിരുന്നു. അഞ്ചുമാസം ഇന്‍ക്യൂബേറ്ററിലായിരുന്ന മെലിന്‍ഡയെ വീട്ടിലെത്തിച്ചാലും മുന്‍കരുതലെന്ന നിലയില്‍ ശ്വസനം ഓക്‌സിജന്‍ ട്യൂബിലൂടെയായിരിക്കും.


(courtesy:mathrubhumi.com)

Memmory trick blog !

ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്തി ബോധ മനസ്സില്‍ നമുക്കാവശ്യമുള്ളവ ഓര്‍ത്തുവയ്ക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനും ചില നുറുങ്ങു വിദ്യകളാണ് ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യായ സൂചിക താഴെക്കൊടുക്കുന്നു. സൈഡുബാറിലെ ലിങ്കുകളിലൂടെ അദ്ധ്യായങ്ങളിലേയ്ക്കു പ്രവേശിയ്ക്കാം. വിശദീകരണങ്ങള്‍ ആവശ്യമായി വരുന്നപക്ഷം യഥാസമയം പോസ്റ്റുകള്‍ അപ്ഡേറ്റു ചെയ്യാന്‍ ശ്രമിയ്ക്കാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ഇത് ഒരു പഠനസഹായി ആയതിനാല്‍ അദ്ധ്യായങ്ങള്‍ ക്രമപ്രകാരം മാത്രമേ പഠിയ്ക്കാവൂ എന്നതാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല. ചില അദ്ധ്യായങ്ങളില്‍ ചിഹ്നങ്ങളെയും രൂപങ്ങളെയും മറ്റും അദ്ധ്യയന സഹായികളായി ചേര്‍ത്തിട്ടുണ്ട്. ആശയം നന്നായി മനസ്സിലാകുന്നപക്ഷം കൂടുതല്‍ സൌകര്യമെന്നു തോന്നുന്നവ സ്വയം നിര്‍മ്മിയ്ക്കാവുന്നതാണ്.

അദ്ധ്യായം 1
ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന്റെ ചരടുവലിയ്ക്കുന്നതില്‍ മനോഭാവത്തിനു വ്യക്തമായ പങ്കു വഹിയ്ക്കാനുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം നന്നായി മനസ്സിലാക്കേണ്ടതുമുണ്ട്. ഉപബോധമനസ്സില്‍ സംഭവിയ്ക്കുന്ന പ്രോഗ്രാമുകളും എന്തിനെക്കുറിച്ചും നമുക്കുള്ള മനോഭാവവും നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിയ്ക്കുന്നു എന്ന് ഇവിടെ വിശദീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ജീവിതത്തിന്റെ ഗതി നിശ്ചയിയ്ക്കുന്ന ഓരോ സന്ദര്‍ഭങ്ങളിലും നാം നമ്മുടെ മനോഭാവത്തെ ഉണര്‍ത്തി പ്രവര്‍ത്തിയ്ക്കേണ്ടതായിട്ടുണ്ട്. for more detials click here to go this blog

Saturday, January 21, 2012

വിമാനമോടിക്കുന്നതിനിടെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു !!

മോസ്‌കോ: വിമാനമോടിക്കുന്നതിനിടെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. റഷ്യക്കാരനായ സെര്‍ജി ഗോലേവ്(44) ആണ് മരിച്ചത്. ബാങ്കോക്കില്‍ നിന്നും സൈബീരിയയിലേക്ക് പോകുന്ന യുടൈര്‍ ബോയിങ് 757 വിമാനത്തിന്റെ കോക്പിറ്റില്‍ വച്ചാണ് സെര്‍ജിയ്ക്ക് നെഞ്ചു വേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് മറ്റൊരു പൈലറ്റ് നിയന്ത്രണമേറ്റെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോഴാണ് പുറത്തു വന്നത്.
ചൈനയിലെ ചെങ്ദുവില്‍ വിമാനംഅടിയന്തിരമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും സെര്‍ജിയുടെ മരണം അതിനു മുന്‍പേ സ്ഥിരീകരിച്ചതിനാല്‍ ആ ശ്രമം ഒഴിവാക്കി.

Friday, January 20, 2012

നല്ല മനസിന്‌ നല്ല ഭക്ഷണം !!

¦ÏáVçÕÆ ÕàfÃJßW ³ çøÞ ÎÈá×cÈᢠ¥ÕÈÕæa dɵãÄßAÈáçÏÞ¼cÎÞÏ ÕßÇ JßW ¼àÕß‚ÞW ØÎÞÇÞ ÈÕᢠآÄãÉíÄßÏá¢
¥ÈÞÏÞØ¢ èµÕøßAÞ¢. Öøàø Jßæa çÆÞ×Þ¿ßØíÅÞÈJßÜáU ÕÞÄÉßJµË dɵãÄß çÉÞæÜ ØÄb, ø¼, ÄçÎÞ ·áÃB{áæ¿ ¯xAáù‚ßÜáµ{ÞÃí ÎÈá×cÎÈØßæÈ ÈßÏdLßAáKÄí.¦ÙÞøJßæÜ øØèÕÕßÇcæJ ¥×í¿Þ¢·ÙãÆϵÞøX ¥ùá øØB{ÞÏß ÕßçÖ×ßMßAáKá. ³çøÞ øØB{ᢠçÆÞ×Bæ{ ØbÞÇàÈß‚í µVÎBæ{ ÌÜæM¿áJáKá. ÆßȺøcÏáæ¿Ïᢠ`ÄáºøcÏáæ¿ÏᢠdÉصíÄß §Õßæ¿ ÕVÇßAáKá.

ÎÇáøøØ¢ ÙãÆcÎÞÏÄᢠÕßµÞøBæ{ ÄÃáMßAáKÄáÎÞÃí. ®øßÕí ©×íÃæJ ©IÞAáKÄᢠçÆ×cæJ ÕVÇßMßAáKÄáÎÞÃí. µ×ÞÏøØ¢ øØBæ{ øáºß‚ùßÏáKÄßW ÈßKᢠÈÞÕßæÈ Ä¿ÏáKá. ¥|øØ¢ ¥ÅÕÞ Éá{ßøØ¢ ÖøàøJßÈí §{M¢ ©IÞAáKá. ÜÕÃøØ¢(©Mí øØ¢) dÉÕVJÈçÖ×ßæÏ ÕVÇßMßAáKá. µÏíÉí øØ¢ ÕßÖMáIÞAáKÄᢠçÎÆØßæÈ ¥ÅÕÞ æµÞÝáMßæÈ §ÜïÞÄÞAáKÄáÎÞÃí.

¦ÏáVçÕÆ ÖÞØídÄøàÄßÏßW ÉÖáÕßX ÉÞW ³¼ØßæÈ ÕVÇßMßAáKÄᢠÌáißæÏ ©gàÉßMßAáKÄᢠÖøàøJßæa fàÃæJ ¥µxáKÄᢠÕß×æJ ÍfÃJßW ÈßKᢠĿÏáKÄáÎÞÃí. ÎÈØßæa ØÎÞÇÞÈJßÈí §Äá Îßµ‚ÄÞÃí. ÉÖáÕßX æȇí ÌáißAí ØíÅßøÄæÏ ©IÞAß fàÃæJ §ÜïÞÄÞAá¢. ÖßøØßÜáIÞµáK ÉÜÕßÇ çøÞ·Bæ{ÏᢠÖÎßMßAáKÄÞÏÄßÈÞW ÎÈØßæa ØÎÞÇÞÈJßÈí ØÙÞÏßAáKá. ÉÞÜßæa ¥ÈáÌt dÆÕcBZ ÖøàøJßæa dÉÕVJÈBZAí ÌÜ¢ ÄøáKÄßçÈÞæ¿ÞM¢ ©ùAæJ dµÎæM¿áJáµÏᢠ溇áKá. µøßOÈÏßW ÈßKᢠÜÍßAáK ÉÝ¢ ³VÎÖµíÄßæÏ ÕVÇßMßAáKÄᢠÌáißæÏ ÌÜæM¿áJáKÄáÎÞÃí. µËÙøÎÞÏÄßÈÞW §ÜÕV·B{ᢠµùáÕMGÏᢠ©ÃVÕᢠ³VÎÖµíÄßÏᢠÈWµáKá.

¯ÜAÞÏ µËÙøÎÞÏÄßÈÞW ÌáißAí ©ÃVÕᢠ³VÎ ÖµíÄßÏᢠÕVÇßAá¢. ÌáißdÍ΢, ¥ÉØíÎÞø¢, ÉfÞ ¸ÞÄ¢ ®Kà çøÞ·BZAí ÖÎÈ¢ ÈWµáKÄÞÃí µáO{B. µáGßµ{ßW µÞÃáK ÌáißÖµíÄßÏæá¿ µáùÕßæÈ çÉÞ×ßMßAáÕÞX ¦ÏáVçÕÆJßæÜ ÄÈÄÞÏ ´×Ç çÏÞ·ÎÞÃí µáÖíÎÞmøØÞÏÈ¢. ©ùAAáùÕᢠÎÈ:Ø¢¸V×Õᢠ§ÜïÞÄÞAÞX æÈÜïßA µÝßAáKÄí ¥ÄcL¢ dÉçÏ޼ȵøÎÞÃí. ØC¿JßÈᢠØçLÞ×JßÈᢠøÞ·JßÈᢠçÆÞ×JßÈᢠµÞÎJßÈᢠçdµÞÇJßÈáÎáU µÞøÃBZ µÞÜ¢ çÄÞùᢠçÆÖ¢ çÄÞùᢠÕcÄcÞØæM¿á¢. ®KÞW ¥ÕçÏÞ¿áU dÉÄßµøÃæÎK ÈßÜÏßW ©IÞ ÕáK ÎÞÈØßµÕᢠÖÞøàøßµÕáÎÞÏ ÜfÃBZ ÕcÄc ØíÄÎæÜïKá ÎÈØßÜÞAáµ.

¦ÏáVçÕÆJßæÜ ¥×í¿Þ¢·ÙãÆÏJßW øØçÍÆàÏÎÇcÞ ÏJßW ×Áí øØBæ{Mxß ÉùÏáçOÞZ ØbÞÆáøØJßÈÞÃí dÉÅÎØíÅÞÈ¢ ÈWµßÏßøßAáKÄí. ©JøÞÏÈ µÞÜJí ØâøcæaÏᢠÕÞÏáÕßæaÏᢠÄàfíà ©×íà øâf·áÃBZAí Õàøc¢ ÕVÇßAáKá. ¥ÄßÈÞW ÉÞVjßÕ ·áÃB{áæ¿ ¦dÖÏÌtJßW ÄßµíÄ(µÏíÉáøØ¢)Õᢠµ×ÞÏ(ºÕVMí)Õᢠµ¿á(®øßÕí øØ¢)ÕᢠÕVÇß AáKá. ¦ÆÞȵÞÜÎÞÏ ÖßÖßø¢, ÕØL¢, d·à×í΢ ®Kà `ÄáA{ßW dµÎ¢ ÕßGí ÕVÇßAáKá. ¥Äßæa ËÜÎÞÏß ÖøàøÞçøÞ·c¢ ·ÃcÎÞÏß µáùÏáKá. ÉÞÕA µ¿áøØ¢ ©UÄᢠÕßÖMßæÈ ©çJ¼ßMßAáKÄᢠµËçÆÞ×æJ ØÎàµøßAáKÄáÎÞÃí. ÕÝáÄßÈ µ¿áÄßµíÄ øØB{áU ÄßÈÞW µËÕÞÄBæ{ ØÎàµøßAáKá. ÄÝáÄÞÎ ØÞÇÞøà ÎâdÄçøÞ·B{ßW ¥ÄcÇßµ¢ dÉçÏÞ¼ÈdÉÆÎÞÃí.

`ÄáA{áæ¿ ÕcÄcÞØÎÈáØøß‚í ÈNáæ¿ ÆßȺøcµ{ßÜᢠÎÞxBZ ÕøáJâ. ÎÈØßæa ¦LøßµÎÞÏ ¥ÕØíÅ ÉøßøfßAáÕÞX µÝßAáK ¦ÙÞø¢ µÞÜÞÕØíÅAÈáØøß‚í ÄßøæE¿áAâ. ¦ÏáVçÕÆ ÖÞØídÄ dɵÞø¢ çÕÈWAÞÜJí ³çøÞ ÕcµíÄßÏáæ¿ÏᢠÖøàødɵãÄßAí §ÃBáK ÕßÇ¢ ¦ÙÞøBZ ÖàÜßAáÕÞX ØÞÇß‚ÞW §Kí ØVÕØÞÇÞøÃÎÞÏßøßAáK ØÞ¢dµÎßµ çøÞ·Bæ{ æºùáAáÕÞX Õ{æø ®{áMÎÞÃí. ÕV×µÞÜJí ÆÙÈÖíµß µáùEßøßAáKÄßÈÞW ܸáÕÞÏ ¥{ÕßW ÎÞdÄ¢ ¦ÙÞø¢ µÝßAâ.

çÁÞ.×àÈ µã×íÃX

വെപ്പ് പല്ലുകളോട് ഗുഡ് ബൈ പറയൂ !!




dÉÞÏçJÞæ¿ÞM¢ ÉÜïáµ{ᢠæµÞÝßEáçÉÞµáæÎKáU ²øá æÄxßiÞøà ÉøæA ÈßÜÈßWAáKáIí. ÕÞVǵcJßæÜ ÉÜïáæµÞÝß‚ßW ¥ÈßÕÞøcÎÞÏ ²øá ¼àÕßÄ ØÄcÎÞÏß µÃAÞAæM¿áKá. ÏÅÞVjJßW ÉÜïáæµÞÝß‚ßÜßæa ÖøßÏÞÏ µÞøâ dÉÞÏçÎùáKÄÜï. Îùß‚í ÉÜïáµZAá Ø¢ÍÕßAáK fÏ¢, çÎÞÃÕàA¢ Äá¿BßÏ çøÞ·B{ÞÃÄßÈí µÞøÃÎÞµáKÄí. µãÄcØÎÏJí ºßµßr ÈWµÞÄßøáKÞW ¨ çøÞ·BZ ÆLÈÞÖJßÈí µÞøÃÎÞÕáµÏᢠÕcµíÄßÏáæ¿ ¦çøÞ·cæJ ÄæK dÉÄßµâÜÎÞÏß ÌÞÇßAáµÏᢠ溇á¢. §AÞøÃJÞW, ÆLÉøßÉÞÜÈJßæÜ dÉÇÞȸ¿µ¢ ÆLB{áæ¿ ¦çøÞ·cÕᢠÖáºßÄbÕᢠÈKÞÏß Ø¢øfßAáµ ®KÄÞÃí.

¯æÄCßÜᢠµÞøÃB{ÞW ÉÜïáµZ È×í¿ÎÞÕáK Éf¢ ºÕÏíAW dÉdµßÏÏáæ¿ ØLáÜßÄÞÕØíÅ È×í¿ÎÞÕáµÏᢠÌÞAßÏáU ÉÜïáµæ{ÏᢠçÎÞÃæÏÏᢠÄÞ¿ßæÏÜïáµæ{ÏᢠdÉÄßµâÜÎÞÏß ÌÞÇßAáµÏᢠ溇áKá. µáçùAÝßÏáçOÞZ È×í¿æMG ÉÜïáµZ ÎâÜ¢ ÄÞ¿ßæÏÜïßæa øâÉJßÈí ÙÞÈß ÍÕßAáµÏᢠµÕß{ᢠÎá~ÕᢠºáøáBß ÕßµÜÎÞÏß dÉÞÏ¢ çÄÞKßAáµÏᢠ溇áKá. ÉÜïáµ{áæ¿ ¥ÍÞÕ¢ ÎâÜ¢ ºÕÏíAÜᢠÍfâ µÝßAÜᢠdÉÏÞØçÎùßÏÄÞÏß ÄàøáµÏᢠçÉÞ×µÞÙÞøAáùÕá ÎâÜ¢ çÕ·JßW ÕÞVǵcJßÈí µàÝíæM¿áµÏᢠ溇áKá. ¥ÄßÈÞW ÉÜÕßÇ dÉÖíÈBZ ²ÝßÕÞAÞX æµÞÝßE ÉÜïßÈá ɵø¢ ®dÄÏᢠæÉæGKí ÉáÄßÏ ÉÜïí Õ‚áÉß¿ßMßAâ.

æµÞÝßE ÉÜïßÈá ɵø¢ ÉáÄßÏ ÉÜïí?   
È×í¿æMG ÉÜïí øIá ÕßÇJßW ÎÞxßÕÏíAÞÕáKÄÞÃí. ªøßæÏ¿áAÞÕáK ÄøJßÜáU æÕMáÉÜïáµZ ÕÝßÏá¢, ©ùMß‚á ÕÏíAÞÕáK ËßµíØÁí çdÉÞØíÄØßØí ÕÝßÏá¢. ÎÞxßÕÏíçAI ÉÜïáµ{áæ¿ ®HÎÈáØøß‚í æÕMáÉÜïáµZ ÉâVÃÎÞÏçÄÞ ÍÞ·ßµÎÞÏçÄÞ ¦µÞ¢. ÉÜïáµZ È×í¿æMG ¥çȵÞÏßø¢ çÉVAí æÕMáÉÜïáµZ ¥Èád·ÙÎÞÏßGáIí. ¥çȵ¢ ÆÖÞÌíÆB{ÞÏß §Äá ÎÞdÄÎÞÏßøáKá ¥ÄßÈí ¯µ çÉÞ¢ÕÝß.

æÕMáÉÜïáµ{áæ¿ ÈcâÈĵZ   
D ÈâÄÈØÞçCÄßµÄÏáæ¿ ØÙÞÏJÞW ØÎàɵÞÜJí æÕMáÉÜïáµZ ÎáXµÞÜBæ{ ¥çÉfß‚í çøÞ·ßµZAí µâ¿áÄW ØìµøcdÉÆÎÞÏß ÄàVKßGáæICßÜᢠÉÜÕßÇ µÞøÃB{ÞW ªøßæÏ¿áAÞÕáK ÄøJßÜáU æÕMáÉÜïáµ{ßW ÉÜøᢠÄãÉíÄøÜïÞJÄßÈá ºßÜ µÞøÃBZ ÄÞæÝÉùÏáKá.

D ºÕÏíAÞX §ÄáÕÝß ¯æù dÉÏÞØ¢ çÈøß¿áKá. (ÏÅÞVj ÉÜïáµZ ÈWµáK ØìµøcJßæa ɵáÄßÏßW ÄÞæÝ ÎÞdÄçÎ ºÕÏíAÜßÈí æÕMáÉÜïáµZ ØÙÞϵÎÞµâ). øáºßÏᢠª×íÎÞÕᢠÕcÄcØíÄÎÞÏß ¥ÈáÍÕæM¿áµÏᢠÍfÃJßæa ¦ØbÞÆcÄ µáùÏáµÏᢠ溇áKá.

D Æá×ß‚ ÖbÞØ¢
D Ø¢ØÞøßAáKÄßÈáU dÉÏÞØ¢...dÉçÄcµß‚í ¦ÆcÎÞÏß ©ÉçÏÞ·ßAáKÕøßW.
D ¥Øá~µøÎÞÏ ÖÌíÆBZê ©ÉçÏÞµíÄÞÕßÈí ¥çÜÞØøÎáIÞAᢠÕßÇÎáU ÖÌíÆBZAí æÕMáÉÜïáµZ µÞøÃÎÞµá¢.
D ºÕÏíAáKÄßÈáU dÉÏÞØ¢ ÎâÜ¢ Ífâ µÝßAáKÄßæÈ ÌÞÇßAáµÏᢠ¥ÄáÕÝß çÉÞ×µÞÙÞøAáùÕí Ø¢ÍÕßAáµÏᢠ溇áKá. ¥Äßæa ËÜÎÞÏß ¦çøÞ·cÕᢠ¦ÏáØᢠµáùÏáKá. ¥{Õí æÄxßÏÄᢠÈcâÈĵ{áUÄáÎÞÏ æÕMáÉÜïáµZ ©ÉçÏÞµíÄÞÕßæa èÆÈ¢ÆßÈ dÉÕVJßµZAí Ä¿Ø¢ Øã×í¿ßAáKá. ØÎâÙæJ ¥ÍßÎá~àµøßAáKÄßÈᢠÖÞøàøßµ µÞÏßµ dÉÕVJßµ{ßW ¯VæM¿áKÄßÈᢠ¥ÕVAí Ä¿Ø¢ ¥ÈáÍÕæM¿áKá. ÕcµíÄßÌtBæ{ çÉÞÜᢠ¥Äí dÉÄßµâÜÎÞÏß ÌÞÇßAáKá. ÉÜïáµZ ©ùMßAáÕÞX ©ÉçÏÞ·ßAáK ÉÖµZ ÉÜçMÞÝᢠ©ÉµÞøæJAÞZ çÆÞ×ÎÞÃí ©{ÕÞAáKÄí.

D ÄÞ¿ßæÏÜïáµZ ºáøáBß dµçÎà æÕMáÉÜïáµZ çºøÞæÄ ÕøáKÄá Ä¿ÏÞX ÎÞV·ÎßÜï. ÄWËÜÎÞÏß Îá~JßÈí èÕøâÉc¢ Ø¢ÍÕßAáµÏᢠ(Facial collapse) dÉÞÏçÎùßÏ dÉÄàÄß ¼ÈßMßAáµÏᢠ溇áKá. ¥ÉâVÕ¢ ºßÜ ØwVÍB{ßW çøÞ·ßµ{áæ¿ Îá~¢ ºáøáBß ÕßµãÄÎÞÕáµÏᢠÄá¿VKí æÕMáÉÜïí ©ÉçÏÞ·ßAÞÈÞÕÞJ ÕßÇÎÞÕáµÏᢠ溇áKá.

D ËßµíØí æºÏíÄ µãdÄßÎÆLBæ{ ¥çÉfß‚í æÕMáÉÜïáµZAáU ¯µ çÎz ¥ÕÏíAí ºßÕÜÕá µáùÕÞæÃKáUÄÞÃí. ®KÞW ¥ÄcÞÇáÈßµ ØÞçCÄßµÄÏáÉçÏÞ·ß‚í ÈßVÎß‚ ¯xÕᢠÎßµ‚ æÕMáÉÜïáµZAá çÉÞÜᢠËßµíØí æºÏíÄ ÆLBZ ÈWµáK Øá~ÕᢠØìµøcÕᢠÈWµÞÈÞÕßÜï.

ËßµíØí æºÏíÄ ÆLB{áæ¿ çÎzµZ   
D ©ÉçÏÞ·¢ æµÞIá¢, ØìwøcÉøÎÞÏᢠÎÞÈØßµÎÞÏᢠØbÞÍÞÕßµ ÆLBZ çÉÞæÜ ÄæK ¥ÈáÍÕæM¿áKá.
D ØbÞÍÞÕßµ ÆLBZ æµÞæIKÄá çÉÞæÜ ¥ÈÞÏÞØÎÞÏß ºÕÏíAÞX µÝßÏáKá. ÍfÃJßæa øáºßÏᢠª×íÎÞÕᢠµãÄcÎÞÏß ¥ÈáÍÕæM¿áKá. çøÞ·ßAí øáºßµZ ÈKÞÏß ¥ØbÆßAÞX µÝßÏáKá.

D µãdÄßÎ ÆL¢ ©ùMß‚á ÈßVJÞX ©ÉçÏÞ·ßAáK æÁaW §¢ƒÞaáµZ ®Üïßæa çÄÏíÎÞÈ¢ Ä¿ÏáµÏᢠÎá~Jßæa øâÉÍ¢·ß Ø¢øfß‚í çË×cW æµÞ{ÞÉíØᢠdÉÞÏçÎùáK dÉÄàÄßÏᢠ²ÝßÕÞAáKá.

D çÎÞõ{ßæÜ øµíÄdØÞÕ¢, ÆLJßæÜ ÉÝáMáµZ, ÕÞÏíÉáHáµZ, Æá×ß‚ ÖbÞØ¢ ®KßÕ §ÜïÞÄÞAáKá.
D ¦çøÞ·cÎáUÕøᢠdÉÞÏçÎùßÏÕøáÎÞÏ ÆOÄßµ{ßW èÜ¢·ßµÌt¢ ©ZæMæ¿ÏáU ÕcµíÄßÌtBZ æ΂æM¿áJáKá. dÉÞÏ¢ µáùEÄÞÏᢠØÎâÙJßW ¥¢·àµøßAæM¿áKÄÞÏᢠ©ÉçÏÞµíÄÞÕßÈí ¥ÈáÍÕæM¿áKá. µÞÏßµdÉÕVJÈB{ßW µÞøcfÎÎÞÏß ÉæC¿áAÞX ØÞÇßAáµÏᢠ溇áKá.

dµìY, dÌßÁí¼í, æÁaW §¢ƒÞaí Äá¿BßÏ ¦ÇáÈßµ ºßµßrµ{áæ¿ ÖøßÏÞÏ øàÄßÏßÜáU ÆLºßµßrÏáæ¿ Õ߃յøÎÞÏ ÉáÄßÏ ØÞÇcĵZ çÕÆÈÞµøÎÞÏÄᢠµãÄcÄÏßÜïÞJÄáÎÞÏ æÕMáÉÜïáµ{áæ¿ dÉÖíÈ¢ ÉøßÙøßAÞX ØÙÞϵøÎÞµáKá. ÈßB{áæ¿ ÏÅÞVj ÉÜïáµZ µÝßEÞW ¯xÕᢠÎßµ‚ ÉøßÙÞøÎÞÃí æÁaW §¢ƒÞaí. ¥ÄcÞÇáÈßµÎÞÏ §NàÁßÏxí çÜÞÁß¹í ºßµßr ©ÉçÏÞ·ß‚í ¯ÄÞÈᢠÎÃßAâV ØÎÏ¢ æµÞIí æÁaW §¢ƒÞçaÞ{¼ßØíxí ÈßBZAí ©ùMáU ÉáÄßÏ ÉÜïáµZ ÈWµá¢!
Dr. Prasanth Pillai MDS, FICD
OroMaxillofacial Surgeon & Implantologist
Ph: 914844011133, 9446610205
(courtesy:manorama)

Monday, January 16, 2012

ജര്‍മ്മനിയില്‍ ഒറ്റ പ്രസവത്തില്‍ ഒരേ പോലെ ൪ കുട്ടികള്‍ !!

ÌVÜòX: ²çø çÉÞæÜ ÈÞÜá æÉYµáGòµZ ²x dÉØÕJòW ¼Èòºîá. ØíÅßÄßÕßÕøAÃAÈáØøß‚í çÈÞAòÏÞW ¼ÞA¡çÉÞG¡  çÜÞGùòÏ¿òAÞÈáU ØÞÇcÄ çÉÞæÜÏÞá  ¨ ¥ÉâVÕÄæÏKá çÁÞµ¡¿VÎÞV. 13 ÎòÜcÈòW ²øÞ{òW ÎÞdÄÎÞá §BæÈ Ø¢ÍÕòAÞÈáU ØÞÇcÄ. µÝòE ÕÞøÞLcJòW ¼VÎÈòÏòæÜ æÜÉ¡Øò·òW ¦Ã¡ ¨ ¥ÉâVÕî ¼ÈÈ¢.

æÙÏV dÁØò¢·¡ ØÜâY È¿JáK ¼ÞæÈx¡ ®K ÎáMæJÞKáµÞøò µãdÄòÎ ·VÍÇÞøà ÎÞV·B{òÜâæ¿Ïˆ ÈÞÜá µáGòµæ{ ·VÍ¢ ÇøòºîÄ¡. µÞÜæÎJáKÄòÈá ÉJÞÝ¡º ÎáXÉ¡  dÉØÕòºîá. çÜÞù, çØÞËò, ¼ÞØ¡ÎòX, µò¢ ®KòBæÈ µáGòµZAá çÉøòGá. dÉà æÌVJ¡ ¦ÏÄáµÞøâ µáGòµæ{ §CáçÌxùòÜÞá Éøòºøâ. µáGòµZ ÉòùKÄùòE¡ æÜÉ¡Øò·¡ È·øÞÇòÉX ÌáVA¡ÙÞVÁ¡ ¦ÖáÉdÄòÏòW ®Jò µáGòµ{áæ¿ ç·ÞÁ¡ËÞÆùÞÏò. 500 ÏâçùÞ ØNÞÈÕᢠÈWµò.

§BæÈæÏÞøá ·VÍ¢ ²øá dÉÖ¡ÈÕᢠµâ¿ÞæÄ 28 ¦Ý¡ºæÏJòÏÄá ÄæK ¥Æ¡ÍáÄÎÞæÃKᢠçÁÞµ¡¿VÎÞV ÉùÏáKá. ²x µáGò ÎÞdÄÎÞæÃCòW ·V͵ÞÜ¢ ØÞÇÞø÷ÄòÏòW 40 ¦Ý¡ºÏÞá. ÈÞÜá µáGòµ{ÞµáçOÞZ ¥Äá µÞøcÎÞÏò µáùÏá¢. 980_1100 d·Þ¢ ÍÞøÎáIí µáGòµZA¡. ØòçØùòÏÈòÜâæ¿ÏÞÏòøáKá ¼ÈÈ¢.

ഐ ഐ ടി കാരന്റെ ബീജം തേടി പരസ്യം; വ്യാപക എതിര്‍പ്പ്. !!

æºèK: ÌáißÏáU µáEßæÈ µãdÄßÎÎÞV·JßÜâæ¿ ·VÍ¢ ÇøßAÞX °°¿ß ÕßÆcÞVÅßÏáæ¿ Ì༢ ¦ÕÖcÎáæIK ÆOÄßµ{áæ¿ ÉøØcJßæÈÄßæø °°¿ß ÕßÆcÞVÅßµZ ÄæK ø¢·Jí. Ìà¼ÆÞÄÞÕí Îßµ‚ ¦çøÞ·cÕᢠ©ÏøÕáÎáU ÕcµíÄßÏ޵â, ºàJ ÖàÜBZ É޿߈, ¥ÄcÞÕÖc¢ ØìwøcÎáIÞÏÞW ÈKí ®KßBæÈ ÈßÌtȵ{áU ²ÞYèÜX ÉøØcJßW 20,000 øâÉ dÉÄßËÜ¢ ÈWµáæÎKᢠÉùEßøáKá.

§Äá dÍÞLᢠÖái ÕßÁíÂßJÕáÎÞæÃKá ÎdÆÞØí °°¿ß ÕßÆcÞVÅßÏÞÏ ¼ÄßX ÎwÞÕÄí ÉùEá. °°¿ß ÕßÆcÞVÅßÏáæ¿ Ìà¼JßÈí ®Lá dÉçÄcµÄÏÞÃáUÄí. ÌáißÖµíÄß ¥{AÞÕáKĈ. ²øá ÕcµíÄßAá ÌáißÏáæIKá ÉùÏÞ¢. Éçf, ¥ÏÞZ ÉÀßAáK ØíÅÞÉÈJßæa ¥¿ßØíÅÞÈJßW ®BæÈÏÞÃí ¥ÏÞZAá ÌáißÏáæIKá ÈßÖíºÏßAáµæÏKá ¼ÄßX ÎwÞÕÄí ÉùEá.
ÆOÄßÎÞVAá µãdÄßÎ Ìà¼ÇÞøÃJßÜâæ¿ µáGßµZAá ¼z¢ ÈWµÞæÎCßÜᢠ¥ÄßÈí °°¿ß ÕßÆcÞVÅßÏáæ¿ Ì༢ ÄæK çÕÃæÎKÄí ¥¢·àµøßAÞÈÞÕáK µÞøcÎæˆKá ÎdÆÞØí °°¿ßÏßæÜ ÌßøáÆÞÈLø ÌßøáÆ ÕßÆcÞVÅßÏᢠçµÞÝßçAÞ¿í ØbçÆÖßÏáÎÞÏ Ìß. Õß×íÃá ÉùEá. §JøæÎÞøá ÉøØc¢ ÄæK Öøßψ. µãdÄßÎ Ìà¼ÇÞøÃJßÈÞÏß ²çGæù çµdwBZ §çMÞÝáIí. ¥Jø¢ çØÕÈBZ ©ÉçÏÞ·ßAáKÄßÈá ɵø¢ ³YèÜX ÉøØcJßÜâæ¿ Ìà¼ÆÞÄÞÕßæÈ çÄ¿áKÄá ÄÎÞÖÏÞæÃKᢠÕß×íÃá ÉùEá.

Thursday, January 12, 2012

ഗര്‍ഭിണികള്‍ മീന്‍ തെരഞ്ഞെടുത്തു കഴിയ്ക്കൂ !!

ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണസാധനങ്ങളെപ്പറ്റി പലവിധ അഭിപ്രായങ്ങളും പറഞ്ഞു കേള്‍ക്കാറുണ്ട്. ഗര്‍ഭിണികള്‍ മത്സ്യം കഴിയ്ക്കുന്നതു സംബന്ധിച്ചും അഭിപ്രായങ്ങള്‍ പലതുണ്ട്.

കടല്‍ വിഭവങ്ങള്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ആവശ്യമായ നിരവധി ധാതുക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചില മത്സ്യങ്ങളില്‍ കൂടുതല്‍ തോതില്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. സ്രാവ്, വലിയ അയില എന്നിവയില്‍ കൂടുതല്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

കക്കയിറച്ചി ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചെമ്മീന്‍, ട്യൂണ, കോര തുടങ്ങിയ മത്സ്യങ്ങള്‍ ഗര്‍ഭിണിക്കു കഴിയ്ക്കുവാന്‍ നല്ലതാണ്. ഇവയില്‍ മെര്‍കുറി കുറവാണ്.

ഒരേ തരം മത്സ്യമോ കക്കായിറച്ചിയോ ആഴ്ചയില്‍ ഒരു തവണയില്‍ കൂടുതല്‍ കഴിക്കരുത്. കഴിക്കാവുന്ന മീനുകള്‍ മാറി മാറി കഴിക്കുന്നതാണ് നല്ലത്.

മീന്‍ വറുത്തു കഴിക്കുന്നതിനേക്കാള്‍ കറി വച്ചോ ഗ്രില്‍ ചെയ്‌തോ കഴിയ്ക്കാം.

മീന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നല്ലപോലെ കഴുകി വൃത്തിയാക്കണം. അതുപോലെ മലിനജലത്തില്‍ നിന്നുള്ള മത്സ്യം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇവയിലുള്ള രാസവസ്തുക്കളും മറ്റും ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുവാന്‍ സാധ്യത കൂടുതലാണ്.

ദുബയ് ഭരണാധികാരിക്ക് ആണ്‍കുട്ടി !!

ദുബയ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന് ആണ്‍കുട്ടി പിറന്നു. ഹയ ബിന്ദ് അല്‍ഹുസൈനും എനിക്കും ഒരു ആണ്‍കുട്ടി പിറന്നു. അവന് ഞങ്ങള്‍ സയിദ് എന്നു പേരിട്ടു-ശൈഖ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു.

ട്വിറ്റര്‍ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ ശൈഖിന്റെ ഫേസ്ബുക്ക് പേജിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ഇതോടെ സയിദ് എന്ന പേര് ആറാം സ്ഥാനത്തുവരെയെത്തി.

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തിയ അഭിനന്ദനസന്ദേശങ്ങളില്‍ പ്രമുഖ ബിസിനസ്സുകാരും ഭരണാധികാരികളും സ്ഥാപനങ്ങളും ഉള്‍പ്പെടും.

മുലപ്പാല്‍ ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കൂ !!

കൈക്കുഞ്ഞുങ്ങളെ വിട്ട് ജോലിക്കു പോകുന്ന അമ്മമാര്‍ പലരും മുലപ്പാല്‍ ശേഖരിച്ചു വയക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് ഒരു ആവശ്യം തന്നെയാണ്. ശരിയായ വിധത്തില്‍ മുലപ്പാല്‍ പിഴിഞ്ഞു സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളിതാ;കൈകൊണ്ടു തന്നെ ചിലര്‍ പാല്‍ പിഴിഞ്ഞെടുത്തു സൂക്ഷിക്കാറുണ്ട്. ഇതിലും നല്ലത് ഓട്ടോമാറ്റിക് പമ്പുകള്‍ ഉപയോഗിക്കുന്നതാണ്. പാല്‍ പെട്ടെന്നു തന്നെ ശേഖരിക്കാന്‍ ഇത് കൂടുതല്‍ സഹായിക്കും. പ്രസവശേഷം ജോലിക്കു പോയിത്തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പു തന്നെ ഇത്തരത്തില്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിനെ കുടിപ്പിച്ചു ശീലിപ്പിക്കുന്നത് നന്നായിരിക്കും. കുഞ്ഞ് ഈ ശീലവുമായി പൊരുത്തപ്പെട്ടു വരുന്നത് നല്ലതാണ്. പാല്‍ എന്നും ഒരേ സമയത്തു തന്നെ പിഴിഞ്ഞെടുത്തു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ശരീരവും ഈ പ്രക്രിയയോട് ചേര്‍ന്നു വരും. കൂടുതല്‍ പാല്‍ ലഭിക്കാനും ഇത് സഹായിക്കും. ജോലിക്കു പോകാത്ത ദിവസങ്ങളിലും മുലയൂട്ടുന്നതോടൊപ്പം പാല്‍ പിഴിഞ്ഞെടുത്തു കുഞ്ഞിന് നല്‍കുന്നത് നല്ലതാണ്. കുഞ്ഞിനെ മുലയൂട്ടുമ്പോഴും പാല്‍ പിഴിഞ്ഞു സൂക്ഷിക്കുമ്പോഴും വൃത്തി വളരെ പ്രധാനമാണ്. പാല്‍ സൂക്ഷിക്കാനുപയോഗിക്കുന്ന കുപ്പി വളരെ വൃത്തിയായി സൂക്ഷിക്കണം. അമ്മയും സ്തനം വൃത്തിയാക്കിയ ശേഷമെ മുലപ്പാല്‍ ശേഖരിക്കാവൂ.

580 Easy Family Camping Recipes”

“At Last--You Can Enjoy Mouth-Watering, Delicious Meals Even While Camping Out, With One Easy-To-Follow Cookbook Loaded With 580 Easy Family Camping Recipes” Introducing 580 recipes for campers who want Delicious, Mouthwatering Meals…Even When Roughing it Out!

Now you can savor the same kind of delicious and mouthwatering meals you now enjoy in your home every time you go camping…
Grab your copy of The Ultimate Campfire Kitchen & Camping Guide that campers are raving about!

You will love this book for more than its recipes!

“You’ll find things that can be made before the trip to save time, space and energy, both quick and a bit more time consuming fairs for lunch or dinner, and easy, light carry-with-you foods for backpackers. There were a few recipes in the book that I’m not even waiting to camp to try out.”

As published in the Rockhoundstation1 Gazette Sally Taylor, avid gem and treasure hunter, adventurer, writer and owner of http://www.rockhoundstation1.com, 

Some of the recipes include mouthwatering:

Honeymoon Sourdoughs
Dutch Oven Hopi
Indian Fry Bread
Southern Corn Bread
Campfire Bannock
Eggs on a Raft
Jamaica Bananas
Hell In A Bag
Eggs On A Raft
Breakfast Rollups
Brighten-Up Hobo Breakfast
Campfire Hash
Huevos Rancheros
Kentucky Scramble
Nacho Dip Texas Style
Jaffle Pizza
Milk Mexican Jerky

You'll LOVE This Cookbook...

മലയാളി ഡോക്ടര്‍ക്ക്‌ ജര്‍മ്മനിയില്‍ ഉന്നത നിയമനം !!

ÌVÜòX: ÏâçùÞMòæÜ dÉÖØñÎÞÏ ØVÕµÜÞÖÞܵ{òW ²KÞÏ ¼VÎÈòÏòæÜ RWTH(Rheinisch West Faellisch Technische Hoch Schule) ¦ÙX ÏâÃòçÕÝ¡ØòxòÏáæ¿ µàÝòW  dÉÕVJòÏ¡AáK ¦ÙX æÁaW çÜØV(ADLZ) æØaùòæa §LcÏòæÜ ¥AÞÁÎòµ¡ ¦a¡ ØÏaòËòµ¡ çµÞ ÕVAùÞÏò ÎÜÏÞ{òÏÞÏ çÁÞ.¥Oò{ò ÎáçIJòÈ¡ ÈòÏÎÈ¢ ÜÍß‚á.
Lasers in Dentistry ÕòÆcÞÍcÞØ çζÜÏòW çÜÞµdÉÖØñòÏÞV¼¡¼òºî ADLZ 1991 ÜÞá Ø¡ÅÞÉòÄÎÞÏÄ¡. §ÄòÈ¡  ¼VÎX ·ÕáæÎa¡, ÏâçùÞÉcX ÏâÃòÏX, ®¢çÁÞ{, ÕÞ×ò¢·¡¿X ¥çAÞVÁ¡ (USA and Anglo American Nation), æÌÞç{ÞÈ çdÉÞØØ¡ Äá¿BòÏ øÞ¼cÞLø Ø¡ÅÞÉÈB{áæ¿ÏᢠØVAÞøáµ{áæ¿Ïᢠ¥¢·àµÞøÎáIí.

çÜÞµJòæÜ ÎòA øÞ¼cB{òÜáÎáU ÕòÕòÇ ÏâÃòçÕÝ¡Øòxòµ{áÎÞÏᢠæÁaW §XØ¡xòxcâ×ÈáÎÞÏᢠØÙµøòºî¡  2 ÕV×æJ ÎÞØ¡xV, ÁòÉ¡ç{ÞÎ çµÞÝ¡ØáµZ,
Lasers in Dentistry æØÎòÈÞùáµZ, ÕVµ¡ç×ÞMáµZ, Äá¿BòÏÕ ¨ Ø¡ÅÞÉÈ¢ È¿JáKáIí. §LcÏòÜᢠ§ÄáçÉÞæÜÏáU çµÞÝ¡Øáµ{ᢠÎxᢠȿJáKÄòÈ¡  ÏâÃòçÕÝ¡Øòxòµ{áÎÞÏᢠæÁaW §XØ¡xòxcâ×Èáµ{áÎÞÏᢠØÙµøòºî¡ dÉÕVJòAáKÄòÈáU çµÞVÁòçÈxùÞÏòGÞá çÁÞ.¥Oò{òæÏ ¦ÙX ÏâÃòçÕÝ¡Øòxò  ÈòÏÎòºîòøòAáKÄ¡.

ÄÎòÝ¡ÈÞGòæÜ ®¢¼ò¦V æÎÁòAW ÏâÃòçÕÝ¡ØòxòÏòW ÈòKᢠÎòµºî ÎÞVçAÞæ¿ ÌòÁò®Ø¡ ÉÞØÞÏçÖ×¢ ¦ÙÈòæÜ
ADLZ W ÈòKᢠÆbòÕWØø ÎÞØ¡xV  çµÞÝ¡Ø¡ Lasers in Dentistry (MSc) Áòd·òÏòW ®µ¡ØÜXØ¡ Õò¼Ï¢ µøØ¡ÅÎÞAòÏ §LcÞAÞøò ®K ÌÙáÎÄòÏᢠçÁÞ.¥Oò{òAáI¡. §çMÞZ ¼VÎÈòÏòæÜ èÎXØ¡ ÏâÃòçÕÝ¡Øòxò æÁaW µ¡{òÈòAòÜᢠµâ¿ÞæÄ ØbµÞøc æÁaW dÉÞµ¡¿àØᢠ¥Oß{ß È¿JáKá.

ºBÈÞçÖøò ØbçÆÖòÏÞÏ çÁÞ.¥Oò{ò, ¼VÎX ØVAÞøßW °¿ß ÕµáMòW ©KÄ ©çÆcÞ·Ø¡ÅÈÞÏ ÍVJÞÕ¡ ¥ÈâÉ¡ ÎáçIJòÈᢠøIø ÕÏØáU εX ÜòçÏÞÏ¡Aᢠ²M¢ dËÞC¡ËVGòW ÄÞÎØòÏ¡AáKá.

ബാങ്ങളൂര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സൌജന്യ നേത്ര പരിശോദന !!

ÌÞ¢±âV: È·øJßæÜ d¿ÞËßµí æÉÞÜàØí ©çÆcÞ·ØíÅVAÞÏß ÈÞøÞÏà çÈdÄÞÜÏ Øì¼Èc çÈdÄÉøßçÖÞÇÈ ÉiÄß È¿MÞAáKá. ²øá ÕV×¢ ÈàIáÈßWAáK 'æÉÞÜàØí Õß×Xê´ÕV Îß×X' ®K Øì¼Èc çÈdÄÉøßçÖÞÇÈêºßµßWØÞ µÞ¢ÉÏßX ÁßØßÉß (d¿ÞËßµíê¨Øíxí) Ìß.®. ÎáJH ©Æí¸Þ¿È¢ æºÏíÄá. ÈÞøÞÏà çÈdÄÞÜÏ ®¢Áß çÁÞ. æµ. Ìá¼¹í æ×Gß ¦Çcf¢ ÕÙß‚á.

æÉÞÜàØí ©çÆcÞ·ØíÅVAá ÈÞøÞÏà çÈdÄÞÜÏÏáæ¿ øÞ¼Þ¼ß È·ùßæÜ çµÞÁí çùÞÁí, ¥çÖÞµí È·V, §Üµíçd¿ÞÃßµí Øßxß ®KßÕß¿B{ßæÜ ¦ÖáÉdÄßÏßW çÈøßæGJß ÉøßçÖÞÇÈ È¿JÞ¢. §ÄßÈáÉáùæÎ ÄßøæE¿áJ æÉÞÜàØí Øíçx×Èáµ{ßW ÕøᢠÆßÕØB{ßW dÉçÄcµ µcÞ¢Éí Ø¢¸¿ßMßAÞÈᢠÉiÄßÏáIí. ©Æí¸Þ¿ÈçJÞ¿ÈáÌtß‚á È¿K µcÞ¢ÉßW ¦ÏßøJßÜÇßµ¢ d¿ÞËßµí ©çÆcÞ·ØíÅV çÈdÄÉøßçÖÞÇÈ È¿Jß.

പല്ല് ത്യേകൂ ...ന്യൂ മോനിയ അകറ്റാം !!



ÆßÕØ¢ øIáçÈø¢ ÉÜïá çÄAáKÄí ÆLçøÞ·BZ Ä¿Ïᢠ®Kí ®ÜïÞÕVAᢠ¥ùßÏÞ¢. ®KÞW æÉÞÄáÕÞÏ ¦çøÞ·cJßÈᢠ§Äá ·áâ 溇áÎçdÄ. ÈcáçÎÞÃßÏ ÕøÞÄßøßAÞÈᢠøIá çÈø¢ ÉÜïáçÄAáKÄá ÎâÜ¢ ØÞÇßAáÎçdÄ.

çÏW ÏâÃßçÕÝíØßxß ØíµâZ ³Ëí æÎÁßØßÈßæÜ çÁÞ ØÎßÄí ç¼Þ×ßÏáæ¿ çÈÄãÄbJßÜÞÃí ÉÀÈ¢ È¿JßÏÄí.

ÕÞÏßæÜ ÌÞµí¿àøßÏÏíAí ÎÞxBZ ©IÞµáçOÞZ ÈcáçÎÞÃßÏ ©IÞµÞÈáU ØÞÇcÄÏᢠµâ¿áKá. ÈNáæ¿ ÕÞÏÏíAáUßæÜ ÌÞµí¿àøßÏÏíAí ÎÞxB{áIÞµÞæÄ ÈßÜÈßVJß ÈcáçÎÞÃßÏÌÞÇ Ä¿ÏÞ¢.

çÙÞØíÉßxÜßW ¥ÁíÎßxí 溇æMG 37 çÉøßW ²øá ÎÞØçJÞ{ÎÞÃí ÉÀÈ¢ È¿JßÏÄí. æÕaßçÜxùßW µÝßÏáK ÈcáçÎÞÃßÏ ÌÞÇß‚ çøÞ·ßµ{ßW ¥Õøáæ¿ ÕÞÏßæÜ ÌÞµí¿àøßÏÏáæ¿ ¸¿ÈÏßW ÎÞx¢ ÕKÄÞÏß µIá.

ÆLÞçøÞ·cAáùÕᢠÖbÞØçµÞÖçøÞ·B{ᢠÄNßÜáU ÌtæJMxß ÎáXÉᢠÉÀÈBZ È¿KßGáIí. ÕÞÏßÜᢠæÄÞIÏßÜáÎáU ØâfíÎ µÃßµµZ ÖbØßAáçOÞZ ÖbÞØçµÞÖJßæÜJáKÄá ÕÝßÏÞÃí ÌÞµí¿àøßÏW æºØíxí §X˵í×X ©IÞµáKæÄKí ÉÀÈJßW æÄ{ßEßGáIí.

·¢ ÁßØàØáµ{ᢠæÉÞÄáÕÞÏ ¦çøÞ·cÕᢠÄNßW ÌtÎáUÄÞÏᢠçøÞ·Bæ{ ¥µxßÈßVJÞX ÕÞÏ ÕcµíÄÎÞÏß ØâfßçAIÄÞæÃKᢠ¨ ÉÀÈJßÜâæ¿ æÄ{ßEá.

ÆßÕØ¢ øIá dÉÞÕÖc¢ øIá ÎßÈßxí çÈø¢ ¯æÄCßÜᢠËí{âèùÁí ¿âJíçÉØíxí ©ÉçÏÞ·ß‚í ÉÜïá çÄAáµÏᢠ§aVæÁaW dÌ×áµç{Þ ËïçËÞçØÞ ©ÉçÏÞ·ß‚í ÍfÃçÖ×¢ ÕÞÏ µÝáµÃæÎKᢠÎÇáø¢ µâ¿áÄW µÝßAøáæÄKᢠÆLçÁÞµí¿VÎÞV ÉùÏáKá.

§Xæ˵í×cØí ÁßØàØØí æØÞèØxß ³Ëí ¥çÎøßAÏáæ¿ ÕÞV×ßµ ØçN{ÈJßW ¨ ÉÀÈ¢ ¥ÕÄøßMß‚á.

Monday, January 9, 2012

റേഡിയേഷനെ പ്രതിരോധിക്കാനും തുളസി !!

ചുമയും ജലദോഷവുമായി വല്ലാതെ കഷ്ടപ്പെടുമ്പോ മുത്തശ്ശിമാര്‍ക്കൊരു വരവുണ്ടായിരുന്നു . മുറ്റത്തെ തുളസിയില്‍ നിന്ന് നാല് ഇലപറിച്ച് വാട്ടി നീരെടുത്ത് ഇത്തിരി തേനില്‍ ചേര്‍ത്ത് തരും. അല്ലെങ്കില്‍ തുളസിയിലയും ചുക്കും ശര്‍ക്കരയും കുരുമുളകുമൊക്കെ ചേര്‍ത്ത് ഉഗ്രനൊരു കാപ്പി. അസുഖം പമ്പ കടക്കും.
മുറ്റത്തൊരു തുളസിത്തറ വീടിന് ഐശ്വര്യമാണെന്നാണ് വിശ്വാസം. മുമ്പ്  തുളസി, പനിക്കൂര്‍ക്ക, ആടലോടകം , മുഞ്ഞ തുടങ്ങി  ഒരങ്കത്തിനുള്ള ചൊട്ടു വിദ്യകളൊക്കെ വീട്ടു മുറ്റത്ത് തന്നെ ഉണ്ടാകുമായിരുന്നു.  എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി. മുറ്റമലങ്കരിക്കാന്‍ മുന്തിയ വിദേശികളൊക്കെ എത്തിയതോടെ  നാടന്‍മാരൊക്കെ പുറത്തായി.
എന്നാല്‍ പുറത്താക്കിയ നാടന്‍മാരെ തിരിച്ച് വിളിക്കാനാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ചെടികള്‍ ഒരുപാട് ഉപകാരപ്രദമാണ്. തുളസീടെ കാര്യം തന്നെയെടുക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിച്ചിരുന്ന തുളസി റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ അസ്സലാണത്രെ. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍.
തുളസിയുടെ ആന്റി ഓക്സിഡന്റ് സവിശേഷത റേഡിയേഷന്‍ മൂലം ക്ഷതം സംഭവിക്കുന്ന കോശങ്ങളെ പൂര്‍വ്വാവസ്ഥയിലെത്താന്‍ സഹായിക്കുന്നു. ഇതിനായി തുളസി മുഖ്യഘടകമായ മരുന്നും  ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷണത്തിലാണ് മരുന്നെന്നും ഒന്നാം ഘട്ട പരീക്ഷണം വിജയമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.  ഏഴ് കോടിയോളം ചെലവ് വരുന്ന പ്രൊജക്ടാണിത്. പൂര്‍ണമായും വിജയിച്ചാല്‍ വൈദ്യ ശാസ്ത്രത്തിന് വമ്പന്‍ നേട്ടമായിരിക്കുമിത്. കാത്തിരിക്കാം തുളസിയെന്ന അതിശയച്ചെടിയുടെ  അത്ഭുത മരുന്നിനായി.
(courtesy:madhyamam.com) 

Friday, January 6, 2012

മലേഷ്യന്‍ ലൈംഗിക ഉത്തേജക മരുന്ന് കേരള വിപണിയില്‍ പിടിമുറുക്കി !!

തിരുവനന്തപുരം: ഭിന്നതല വിപണന ശൃംഖല(മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്)യുടെ മറവില്‍ കേരളത്തില്‍ കോടികളുടെ മലേഷ്യന്‍ നിര്‍മ്മിത ലൈംഗിക ഉത്തേജക മരുന്നുകള്‍ വിറ്റഴിക്കുന്നു. മലേഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ബെര്‍നാമ' യില്‍ ഇത്സംബന്ധിച്ച് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി മലേഷ്യന്‍ ഫാര്‍മസി എന്‍ഫോഴ്സ്മെനറ് ഡയറക്ടര്‍ മുഹമ്മദ് ഹട്ട അഹമ്മദ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു അന്വേഷണത്തെ കുറിച്ച് ഇതുവരെ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ സതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഇത്തരം മരുന്നുകള്‍ നിയമവിരുദ്ധമായും നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗിച്ചും യഥേഷ്ടം വിറ്റഴിക്കുകയാണ്.
ഡിഎക്സ്എന്‍ എന്ന ഭിന്നതല വിപണന ശൃംഖല കേരള വിപണിയില്‍ എത്തിച്ച 30 കോടി രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നേരത്തെ പിടിച്ചെടുത്തിരുന്നു. മലേഷ്യന്‍ കൂണ്‍ പൊടിച്ചുണ്ടാക്കിയതാണ് ഈ ഉല്‍പന്നമെന്നും ലൈംഗിക ശേഷിക്കുറവ് ഇല്ലാതാക്കുമെന്നും പ്രചരിപ്പിച്ചാണ് വിപണിയില്‍ എത്തിച്ചത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാറിന് കീഴിലുള്ള ആയുഷ് വകുപ്പ് ആയുര്‍വേദ  ഉല്‍പന്നമെന്ന നിലയില്‍ ഇതിന് ലൈസന്‍സ് നല്‍കിയതിനാല്‍ കേസെടുക്കാനാകാതെ തിരിച്ചു നല്‍കേണ്ടി വന്നു. ഉല്‍പന്നത്തിന് പുറത്തും പരസ്യങ്ങളിലും ലൈംഗിക ഉത്തേജക മരുന്ന് എന്ന് രേഖപ്പെടുത്തിയില്ലെന്ന പഴുതാണ് കമ്പനി ഇത് വിറ്റഴിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് സര്‍വരോഗ സംഹാരിയാണെന്ന് പ്രചരിപ്പിച്ചും വിറ്റഴിക്കുന്നു. for more read ? click the title heading bar.

കാന്‍സര്‍: ഭ്രാന്തന്‍ കോശങ്ങളുടെ താണ്ഡവം !!

പ്രകൃതിക്ക് അതിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്തിയേ പറ്റൂ. പ്രളയവും ഭൂകമ്പവും കൊടുങ്കാറ്റുമൊക്കെ  അതിനുവേണ്ടി പ്രകൃതി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. എന്നാല്‍ മനുഷ്യബുദ്ധിയുമായി മല്‍സരിക്കേണ്ടി വന്നതോടെ പ്രകൃതിക്ക്  പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടി വന്നു. അങ്ങനെ രോഗങ്ങള്‍ മനുഷ്യരാശിക്കുമേല്‍ ഭീതിയുടെ നിഴല്‍ വിരിച്ചുകൊണ്ട് താണ്ഡവമാടിത്തുടങ്ങി. ഒരിക്കല്‍ കോളറയാണെങ്കില്‍ മറ്റൊരിക്കല്‍ വസൂരി. എന്നാല്‍ മനുഷ്യന്റെ തലച്ചോറ് അതിനെയെല്ലാം അമര്‍ച്ചചെയ്യാനുള്ള വഴി കണ്ടെത്താന്‍ തുടങ്ങി. വൈദ്യശാസ്ത്രത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ചയ്ക്കുമുമ്പില്‍ പ്രകൃതി ഇടയ്ക്കൊന്നു ശങ്കിച്ചു നിന്നു. പിന്നെ പൂര്‍വ്വാധികം ശക്തിയോടെ മാരകരോഗത്തിന്റെ വിത്തുമായി വീശിയടിച്ചു.  കാന്‍സറിന്റെ രൂപത്തിലാണ് കാലന്‍  മനുഷ്യജീവനെ കവര്‍ന്നെടുക്കാനെത്തുന്നതെന്ന് കരുതുന്നവരാണ് ഇന്ന് ഏറെയും.
    കാന്‍സറിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് എല്ലാവരേയും ഇത്രയേറെ ഭയപ്പെടുത്തുന്നത്. കോളറേയും വസൂരിയേയും പേടിച്ച് ഒളിച്ചിരുന്നവരും രക്ഷപ്പെട്ടവരും ധാരാളം. എന്നാല്‍ കാന്‍സര്‍ ഏത് ഒളിത്താവളത്തിലും എത്തും. കൊട്ടാരമെന്നോ കുടിലെന്നോ അതിന് നോട്ടമില്ല. മന്ത്രിയെന്നോ സൂപ്പര്‍സ്റാറെന്നോ നോട്ടമില്ല. കാന്‍സര്‍ പണ്ടേ ഒളിഞ്ഞും പതുങ്ങിയും  ഭൂമുഖത്ത് നാശം വിതച്ചുകൊണ്ടിരുന്നെങ്കിലും അതിന്റെ ഉറവിടവും രൂപവും സ്വഭാവവും കാഠിന്യവും കണ്ടെത്തിയത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. പണ്ടൊക്കെ പനി പിടിച്ച് മരിച്ചവരുടെയും ദുഷ്ടവ്രണവും കവിള്‍വാര്‍പ്പുമൊക്കെ വന്നു മരിച്ചവരുടെയുമൊക്കെ കൂട്ടത്തില്‍ കാന്‍സര്‍ എന്ന വില്ലന്‍ തട്ടിയെടുത്തവരും കാണും. ഇന്ന് കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നതുകൊണ്ടാവാം രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായി തോന്നാനുള്ള ഒരു കാരണം. ജീവിതശൈലിയില്‍ വന്ന മാറ്റം കാന്‍സര്‍രോഗികളെ സൃഷ്ടിക്കുന്നു എന്ന വസ്തുതയും ഇതിനോടൊപ്പംതന്നെ നിലനില്‍ക്കുന്നുണ്ട്. for more read ! click here

Repiration 3D medical !!





Hey Friends, are you still trying to lose those extra pounds?

Hey everybody,

If you are anything like me, you have probably tried every fad diet and eating plan out there. I know I have. From counting calories and eating nothing but cabbage soup, to cutting out carbs and spending hundreds of dollars on diet pills, I have done just about everything anyone has ever advertised to try to lose weight.

The problem with all of these so-called weight loss plans is that I rarely lost any weight. The few times that I did lose a few pounds, I had absolutely no energy from eating such a restrictive diet and I gained it right back!

Have you ever had that happen to you?

If so, then you know how frustrating – and expensive – trying all of these fad diets can be. But, fortunately for me – and you – I’ve finally found the answer, which means that you and I will never again have to waste our time, money and effort on worthless fad diets that don’t produce real results.

The answer is the Fat Loss Shocker Diet Plan, and here’s the link so you can check it out: www.fatlossshocker.com.

As soon as I discovered Fat Loss Shocker, I knew it was the diet plan for me. And it truly is. I’m losing about 8 pounds every 10 days, now that I know the real rules to losing fat!

Here are just a few of the things I love about Fat Loss Shocker:

No calorie counting
No diet foods
No fat loss pills
No long, boring cardio workouts
No Ab gadgets or expensive equipment
No Gimmicks

If you are still struggling with your weight, or even just need to shed a few extra pounds, you should definitely check out this diet plan at www.fatlossshocker.com.

I’m really glad I found that site and I know you are going to love it too. I have to run so that I can get ready for a girls’ night out, but I just had to let you know about this great new diet plan first!
Take care,




N:B.,
The site content/product not responsibilty on blogger. blogger motto is like this site available on net. that's all !


Thursday, January 5, 2012

സൗന്ദര്യസംരക്ഷണത്തിന് പാല്‍ !!

പാലിന്റെ ഗുണങ്ങള്‍ അക്കമിട്ടു നിരത്തേണ്ട കാര്യമില്ല. ആരോഗ്യകാര്യത്തിലെന്ന പോലെ ചര്‍മ,സൗന്ദര്യ സംരക്ഷണത്തിനും പാല്‍ പലവിധത്തിലും ഉപയോഗപ്രദമാകുന്നുണ്ട്. നല്ലൊരു ക്ലെന്‍സിംഗ് ഏജന്റാണ് പാല്‍. അതുകൊണ്ടു തന്നെ പല ബ്യൂട്ടി പാര്‍ലറുകളിലും പാല്‍ ക്ലെന്‍സിംഗിന് ഉപയോഗിക്കാറുണ്ട്. മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും മാറ്റാന്‍ ജാതിക്ക പൊടിച്ചത് ചെറുചൂടുള്ള പാലില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ മതിയാകും. വിന്ററില്‍ ചര്‍മം വരണ്ടുപൊട്ടുന്നത് സാധാരണമാാണ്. പാലില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തും ചര്‍മത്തിലും മസാജ് ചെയ്യുന്നത് ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്. മുഖക്കുരുവും ബ്ലാക് ഹെഡ്‌സും മാറ്റാനുള്ള ഒരു വഴി കൂടിയാണിത്. തേനും പാലും കൂട്ടിച്ചേര്‍ത്ത് മുഖത്തു ദിവസവും പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. മുഖത്തെ കറുത്ത പാടുകളും കുത്തുകളും മായുന്നതിനും ചര്‍മം വരളാതിരിക്കാനും ഇത് നല്ലൊരു മാര്‍ഗമാണ്.സ്‌ട്രോബെറി ഉടച്ചത് പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും. പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കും. ദിവസവും പാല്‍ കുടിയ്ക്കുന്നത് ചര്‍മത്തിന് നല്ലതാണെന്നര്‍ത്ഥം.

Wednesday, January 4, 2012

മനോഹരമായ കൈകള്‍ സ്വന്തമാക്കാം !!

തിരക്കു പിടിച്ച ജിവിതത്തിനിടയില്‍ ശരിയായ രീതിയിലുള്ള സൗന്ദര്യസംരക്ഷണത്തിന്‌ സമയം കിട്ടാത്തതാണ്‌ പലരെയും അലട്ടുന്ന പ്രശ്‌നം. എന്നാല്‍ സൗന്ദര്യമെന്നാല്‍ മുഖത്തിന്റെ ഭംഗി എന്നതിലപ്പുറം ആരും ചിന്തിക്കാറില്ല. കൈകളുടെ സൗന്ദര്യം പ്രധാനമായും ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്‌തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്‌ കൈകളുടെ വൃത്തി. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു അവയവമാണ്‌ കൈ. എന്നാല്‍ അത്‌ ശുചിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ എത്ര പേര്‍ ശ്രദ്ധിക്കുന്നുണ്ട്‌? കുറച്ചു സമയം മാനിക്യൂറിനായി ചെലവഴിച്ചാല്‍ ആരെയും അസൂയപ്പെടുത്തുന്ന കൈകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. കൈകളുടെ ചര്‍മ്മം മൃദുലവും കട്ടികുറഞ്ഞതുമാണ്‌. അതുകൊണ്ടു തന്നെ കൈകള്‍ക്ക്‌ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. ദിവസവും നാലു നേരമെങ്കിലും കൈകള്‍ നനയ്‌ക്കുക. കൈകള്‍ ഉണങ്ങിയിരിക്കരുത്‌. ഇതു കൈകള്‍ വരണ്ടു പോകുന്നതിനും വിണ്ടുകീറുന്നതിനും കാരണമാകും. ആഴ്‌ചയില്‍ ഒരിക്കല്‍ മുഖത്തുപയോഗിക്കുന്ന ക്രീം കിടക്കുന്നതിനു മുന്‍പായി കൈകളില്‍ പുരട്ടുക. സോപ്പുപയോഗിച്ച്‌ കൈ കഴുകിയതിനു ശേഷം കൈകള്‍ ഉണങ്ങിയിരുന്നാല്‍ കൈ വീണ്ടും നനച്ച്‌ അല്‍പ്പം ഉപ്പ്‌ കൈകളില്‍ വിതറി തിരുമ്മുക. അല്‍പ്പനേരത്തിനു ശേഷം കഴുകിക്കളയുക. പിന്നീട്‌ ഏതെങ്കിലും മോയിസ്‌ചുറൈസര്‍ ക്രീം പുരട്ടുണം. അടുക്കളയിലും പുറത്തും പണി ചെയ്യുമ്പോള്‍ കൈയുറ ധരിക്കുന്നത്‌ നല്ലതാണ്‌. സോപ്പിന്റെ അലര്‍ജിയും മറ്റും ഒഴിവാക്കാന്‍ ഇതു സഹായിക്കും. മാനിക്യൂര്‍ ചെയ്യുന്നത്‌ കൈകളുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കും. മാനിക്യൂര്‍ ചെയ്യുന്നതിനു മുന്‍പായി ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കിയതാണെന്ന്‌ ഉറപ്പു വരുത്തുക.പുറത്തു പോകുന്നതിനു മുന്‍പായി സണ്‍സ്‌ക്രീന്‍ ലോഷനോ സണ്‍ബ്ലോക്‌ ക്രീമോ കൈയില്‍ പുരട്ടുക. കൈകള്‍ ഈര്‍പ്പമുള്ളതായി സൂക്ഷിക്കുന്നത്‌ ഫംഗസ്‌ ബാധ ഒഴിവാക്കാന്‍ സഹായിക്കും. ഇത്തരം ഫംഗസ്‌ ബാധ മറ്റു രോഗങ്ങളിലേക്കും നയിക്കും.
വാം ഓയില്‍ ബാത്ത്‌, ഹെര്‍ബല്‍ തെറാപ്പി പോലുള്ളവ കൈകളെ മൃദുലവും തിളക്കവും ഉള്ളതാക്കാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ ഗ്ലിസറിനും നാരങ്ങാനീരും റോസ്‌വാട്ടറും ചേര്‍ത്ത മിശ്രിതത്തില്‍ കൈകള്‍ മുക്കി വെക്കുന്നത്‌ മൃദുലമായ കൈകള്‍ ലഭിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബിയുടെ കുറവ്‌ കൈ നഖത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. കാത്സ്യത്തിന്റെ കുറവ്‌ നഖം പൊട്ടുന്നതിനു കാരണമാകും. വെള്ളരിക്കാനീരും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം ദിവസവും കൈയില്‍ പുരട്ടുന്നത്‌ കൈകള്‍ തിളങ്ങാന്‍ സഹായിക്കും. പാല്‍പ്പാടയും ബദാം കുരുവും ഗ്ലിസറിനും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം കൈകളില്‍ പുട്ടുന്നത്‌ ബ്ലീച്ച ഇഫക്‌ട് നല്‍കും. ഇത്‌ കൈകള്‍ കൂടുതല്‍ സുന്ദരമാകുന്നതിനു സഹായിക്കും. കൂടാതെ നിര്‍ജീവമായ സെല്ലുകളെ നീക്കം ചെയ്യുകയും ചെയ്യും. തേനും ഓറഞ്ചുനീരും ചേര്‍ന്ന മിശ്രിതം കൈകളില്‍ പുരട്ടുന്നത്‌ സൂര്യപ്രകാശത്തില്‍ നിന്നും കൈകളെ സംരക്ഷിക്കുകയും കൈകള്‍ കറുക്കുന്നത്‌ തടയുകയും ചെയ്യും. മുട്ടയുടെ വെള്ള കൈകളില്‍ പുരട്ടുന്നത്‌ കൈകളിലെ ചര്‍മ്മം ചുളിയുന്നത്‌ തടയാന്‍ സഹായിക്കും.

ചില പൊടിക്കെകള്‍
റോസ്‌ വാട്ടര്‍ മസാജ്‌: ഒരു ടീസ്‌പൂണ്‍ ഗ്ലിസറിന്‍, നാരങ്ങാനീര്‌, 5 തുള്ളി റോസ്‌ വാട്ടര്‍ എന്നിവ മിക്‌സ് ചെയ്‌ത് 15-30 മിനിട്ട്‌ ഇതു കൊണ്ട്‌ കൈകള്‍ മസാജ്‌ ചെയ്യുക.നെയില്‍ സോക്ക്‌: ഒരു കപ്പു വെള്ളത്തില്‍ നാരങ്ങ നീരും ഒരു ടേബിള്‍ സ്‌പൂണ്‍ അലോവേരാ ജെല്ലും 10 തുള്ളി ലെമണ്‍ എസന്‍ഷ്യല്‍ ഓയിലും ചേര്‍ത്ത്‌ കൈ അതില്‍ മുക്കി വെക്കുക. 10 മിനിട്ട്‌ ഇടവിട്ട്‌ കൈകള്‍ മാറി മാറി മുക്കി പിടിക്കുക.

മാനിക്യൂര്‍: മാനിക്യൂര്‍ പലവിധത്തിലുണ്ട്‌. സാധാരണയായി ചെയ്യുന്ന രീതീ: സ്‌ക്രബ്ബറുപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കിയതിനു ശേഷം ഉണങ്ങിയ ടൗവ്വല്‍ കൊണ്ട്‌ മൃദൃവായി തുടച്ചുണക്കുക. നഖം ഇഷ്‌ടമുള്ള ആകൃതിയില്‍ വെട്ടി ഷേപ്പു വരുത്തുക. പിന്നീട്‌ ഒരു ബൗളില്‍ സോപ്പുവെള്ളം എടുത്ത്‌ ബാഹ്യ ചര്‍മ്മം മൃദുവാകുന്നതു വരെ 5-10 മിനിട്ട്‌ കൈ അതില്‍ മുക്കി വെക്കുക. അതിനുശേഷം ഏതങ്കിലും ക്രീം കൈയില്‍ പുരട്ടി, ടവ്വല്‍ കൊണ്ട്‌ പൊതിഞ്ഞു വെക്കുകയോ കൈയുറ ധരിക്കുകയോ ചെയ്യുക. 10-15 മിനിട്ടുകള്‍ക്കു ശേഷം ടവല്‍ മാറ്റി ക്യൂട്ടിക്കിള്‍ പുഷര്‍ കൊണ്ട്‌ ഓരോ നഖത്തിന്റെയും ബാഹ്യ ചര്‍മ്മം പുറകോട്ടു മാറ്റി ആ ചര്‍മ്മം നീക്കം ചെയ്യുക. വേദനയോ അണുബാധയോ ഉള്ളവര്‍ ക്യൂട്ടിക്കിള്‍ മുറിക്കാതിരിക്കുക. പിന്നീട്‌ ഏതെങ്കിലും ലോഷന്‍ പുരട്ടി കൈ മസാജ്‌ ചെയ്യുക.

ജിഷ ജെയിംസ്‌

Tuesday, January 3, 2012

മുട്ട തീറ്റിയും; പ്രോസ്ട്രട്ടും !!

¦ÝíºÏßW ÎâKí ÎáGÏßÜÇßµ¢ µÝßAáK Éáøá×zÞVAí çdÉÞØíçxxí µÞXØV ÎâÜ¢ ÎøßAÞÈáU ØÞÇcÄ µâ¿áÄæÜKí ÉÀÈ¢. ¦ÝíºÏßW øIøÎáGÏßÜÇßµ¢ ®KçÄÞÄßW µÝßAáKÕVAí çdÉÞØíçxxí ¥VÌáÆJßÈáU ØÞÇcÄ 81 ÖÄÎÞÈ¢ ¥ÇßµÎÞæÃKí æÁÏíÜß æÎÏíW ùßçMÞVGá 溇áKá. ÎáGÏßW ÇÞøÞ{¢ ¥¿BßÏ æµÞ{Øíçd¿ÞZ ¦ÃçdÄ §ÄßÈá ÉßKßW.

çÌÞØíxÃßæÜ ÙÞVÕÞVÁí ØíµâZ ³Ëí Ɇߵí æÙWJßæÜ ·çÕ×µøÞÃí ÉÀÈ¢ È¿JßÏÄí. 14 ÕV×AÞÜ¢ ÈàI ÉÀÈJßW 27000 Éáøá×zÞøáæ¿ ÍfÃÖàÜBZ ÉøßçÖÞÇß‚á.

§ù‚ß µÝßAáKÄᢠ¥VÌáÆÕáÎÞÏß ÌtæÎÞKᢠµæIJÞÈÞÏß Üï. ®KÞW µâ¿áÄW ÎáG µÝßAáKÄᢠ¥VÌáÆÎøÃB{ᢠÄNßÜáU Ìt¢ Õ{æø ÕcµíÄÎÞÏßøáKá.

Website Introduction - Sreedhareeyam !!



Sreedhareeyam Ayurvedic Eye Hospital and Research Centre holds the magic wand that wields eternal remedies for people who suffer from the burden of visual impairments. Here many problems, which have no answer in other systems of medicines, related to eye, ear, nose and throat get treated and cured without resorting to surgery. The concept, inception, growth and future of Sreedhareeyam lie intertwined with Nelliakattu Mana - a Namboothiri family and its traditional experience in the treatment of eye and ENT problems which spans over almost 3 centuries.Today it is the last hope of many people who are visionless. Our motto is 'VISION FOR ALL'. Go the website; click here

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...